മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മഴയുടെ വെള്ളിനൂലില്‍ കോര്‍ത്തതാണ്. മനുഷ്യനെ മണ്ണില്‍ ഉറപ്പിച്ചതും വളര്‍ത്തിയതും വിണ്ണില്‍ നിന്നുള്ള മഴയാണ്. ജീവന്റെ നിലനില്‍പ്പിന്നാവശ്യമായ ഭൂമിയുടെ ഫലദായകത്വം അല്ലാഹു ഉറപ്പുവരുത്തുന്നത്...
Read moreഖുർആനിന്റെ ഭാഷാത്ഭുതങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അതിലെ വാക്യഘടനയും പദക്രമീകരണവും. സന്ദർഭവും സാഹചര്യവും മാറുന്നതനുസരിച്ച് ആയത്തുകളുടെ ഭാഷാശൈലിയിലും രൂപത്തിലും മാറ്റങ്ങൾ വരുന്നത് പോലെ , അവയുടെ വാക്യഘടനയിലും...
Read moreيَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ...
Read moreവിശുദ്ധ വേദത്തിലെ സൂക്തം അവതരിക്കാനുള്ള ഒരു സംഭവം നടന്ന അന്നേദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു. മദീനയിലാകെ പട്ടിണിയും പരിവട്ടവും വ്യാപിച്ച കാലം. നബി തിരുമേനി(സ) ഖുത്വുബ നിര്‍വഹിച്ച് കൊണ്ടിരിക്കുന്നു....
Read more{أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى﴾٣٦ سورة القيامة മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്‍ വെറുതെയങ്ങു ഉപേക്ഷിക്കപ്പെടുമെന്നു?! ( 75 : 36 ) വൃഥാ ,പാഴിൽ ,...
Read moreഖുർആനിൽ റബ്ബി ( എന്റെ റബ്ബേ ) എന്നയർഥത്തിലുള്ള വിളി എഴുപതിലേറെ തവണ വന്നിട്ടുണ്ട്. അറബി ഭാഷ നിയമ പ്രകാരം യാ പോലെയുള്ള വിളികൾക്ക് /vocative case...
Read moreകൃഷിയും വെള്ളവുമില്ലാതെ തരിശായി കിടന്ന മരുഭൂമിയിൽ ഹാജറിനെയും മുലകുടി മാറാത്ത പൈതലിനേയും ഉപേക്ഷിച്ചപ്പോൾ ഇബ്രാഹീമി(അ)നോട് അവര് ചോദിച്ചത് : "ഇത് ചെയ്യാൻ റബ്ബ് നിങ്ങളോട് കൽപ്പിച്ചതാണോ?" “الله...
Read moreമൃഗതുല്യം ജീവിച്ചുപോന്ന ഒരു ജനതിയിലേക്കായിരുന്നു മനുഷ്യനെ മനുഷ്യനായി കാണാൻ ഖുർആൻ പ്രഘോഷിച്ചത്. എല്ലാ മേഖലകളിലും ഇരുട്ട്മൂടിയ ജഹിലിയ്യതയിലേക്ക് വിശുദ്ധ ഖുർആൻ യഥാർത്ഥ ധർമ്മികമൂല്യങ്ങളും മാനുഷികമൂല്യങ്ങളും നിരത്തുകയായിരുന്നു. ഓരോ...
Read moreإِنَّ الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتُ النَّعِيمِ നിശ്ചയം വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അനുഗ്രഹീതമായ സ്വർഗീയാരാമങ്ങളുണ്ട് (സൂറ: ലുഖ്മാൻ : 8) വിശ്വാസികൾക്ക്...
Read moreഖുർആനിലെ അൻപത്തിയൊന്നാം അദ്ധ്യായമാണ് സൂറത്തു ദ്ദാരിയാത് (വിതറുന്നവ) . അറുപത് ആയത്തുകൾ / സൂക്തങ്ങളാതിലുള്ളത്. ഇരുപത്തി ആറാം ജുസ്ഇന്റെ അവസാനത്തിലും ഇരുപത്തി ഏഴാം ജുസ്ഇന്റെ ആരംഭത്തിലുമായി കൃത്യമായ...
Read moreആയിശ(റ) നിവേദനം: നബി(സ) അരുളി: ദുർവ്യയം ചെയ്യാത്ത നിലക്ക് ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ ധനത്തിൽ നിന്നും ദാനം ചെയ്താൽ അവൾക്ക് അതിന്റെ പ്രതിഫലമുണ്ട്. അവളുടെ ഭർത്താവിന് സമ്പാദിച്ചതിന്റെ പ്രതിഫലമുണ്ട്. ഭൃത്യനും അതുപോലെ പ്രതിഫലമുണ്ട്.
© 2020 islamonlive.in