പ്രവാചകന്റെ കാലശേഷം രണ്ടാം ഉത്തരാധികാരിയായി സ്ഥാനാരോഹണം ചെയ്ത ഖലീഫ ഉമര്‍ തന്റെ കീഴുദ്യോഗസ്ഥന്മാര്ക്ക് അയച്ച സര്‍ക്കുലറുകളില്‍ ഒന്നില്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചു: ഇസ്ലാമിലെ സുപ്രധാന ആരാധനാ കര്‍മ്മമായ നമസ്കാരം...
Read moreനൂഹ് പ്രവാചകൻ താൻ വിശ്വസിക്കുന്ന ദീനിനെ പ്രചരിപ്പിക്കുന്നതിനും, സ്ഥാപിക്കുന്നതിനുമായി ഇറങ്ങിതിരിച്ചപ്പോൾ കാരണങ്ങൾ സ്വീകരിക്കുന്ന രീതിയാണ് - سنة الأخذ بالأسباب (എല്ലാം അല്ലാഹുവിന് വിട്ടുകൊടുക്കുകയെന്നതല്ലാതെ, ഓരോ പ്രവർത്തനവും...
Read moreഇസ്ലാമിന്റെ സാമൂഹ്യ ധാര്‍മിക വശങ്ങളെ ഒരു ചെറിയ ലേഖനം കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. എന്നാല്‍ നാസ്തിക ദര്‍ശനങ്ങളുമായുള്ള അതിന്റെയൊരു താരതമ്യം ഈ വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചക്ക് സഹായിച്ചേക്കാം....
Read moreഅല്ലാഹു പറയുന്നു: 'വിശ്വസിക്കുകയും, ഹിജ്റ ചെയ്യുകയും (ദൈവികസരണയിൽ വീടും കുടുംബവും വെടിയുക), അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദിൽ ഏർപ്പെടുകയും ചെയ്തിട്ടുള്ളവരാരോ, അവരാകുന്നു ദൈവം കാരുണ്യം പ്രതീക്ഷിക്കാൻ അർഹതയുള്ളവർ. അല്ലാഹു...
Read moreധാര്‍മികതയുടെ വിഷയത്തില്‍ നാസ്തികതയൊരു പ്രശ്നമാകുന്നത് അതിന്റെ സമീപനം കൊണ്ടുതന്നെയാണ്. ശരി തെറ്റുകളെ സംബന്ധിച്ച വസ്തുനിഷ്ടമായ ധാര്‍മിക പൊതുബോധം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യതയും അതിലുള്ള മതപരമായ പങ്കുമൊക്കെ വിശദീകരിച്ചതാണല്ലോ. എന്നാല്‍...
Read moreധാര്‍മികതയെ സംബന്ധിച്ച് പറയുമ്പോൾ അടിസ്ഥാനപരമായി മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം നമ്മുടെ ശരി തെറ്റുകളെ സംബന്ധിച്ച ബോധ്യം സമൂഹത്തില്‍ നിന്നും കടം കൊണ്ടതാണ് എന്നതാണ്. അതല്ലാതെ അവയ്ക്ക് വസ്തുനിഷ്ഠമായ...
Read moreനേരത്തെ പറഞ്ഞ സംഘട്ടനങ്ങളും മാനവികതയുമൊക്കെ പ്രവര്‍ത്തിക്കുക മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ അവര്‍ക്കിടയില്‍ നിലനില്ക്കുമ്പോള് മാത്രമാണ്. പ്രത്യയശാസ്ത്രപരമായി അങ്ങനൊരു സാമൂഹ്യബോധവും മാനവിക ദര്‍ശനങ്ങളും അവര്‍ക്കിടയില്‍ നിന്നില്ലാതാവുകയും...
Read moreധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന് അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന് അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു...
Read more"ഐ.പി.എച്ച് പുറത്തിറക്കിയ 'സ്വഹീഹ് മുസ്ലിം' പരിഭാഷയുടെ 371ആം പേജില്‍ (ഹദീസ് നമ്പര്‍ 880) 'വലിയവര്‍ മുലപ്പാല്‍ കുടിച്ചാല്‍' എന്ന തലക്കെട്ടില്‍ ഇങ്ങനെ കാണാം: “ആഇശയില്നിന്ന്: അബൂഹുദൈഫയുടെ വിമോചിത...
Read moreഒരാള്‍ക്കെത്ര ഭൂമി വേണം? എന്ന തലക്കെട്ടില്‍ ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആര്‍ക്ക് വേണമെങ്കിലും എത്ര ഭൂമിയും അളന്നെടുക്കാം എന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ടയുടന്‍...
Read more© 2020 islamonlive.in