വേദസാരത്തിന് വിരാമം, സർവ്വാധിനാഥന് സ്തുതി!
വേദഗ്രന്ഥത്തിലെ ഏതു വചനമാണ് നിങ്ങളെ ഏറെ ആലോചനയിലാഴ്ത്തിയത്? ഏതു സൂക്തസാരത്തിനു മുമ്പിലാണ് നിങ്ങൾ അദ്ബുധസ്തംബ്ധരായി നിന്നുപോയത്? ഏതു സന്തോഷ വാർത്തയാണ് നിങ്ങളെ പുളകമണിയിച്ചത്? ഏതു താക്കീതാണ് നിങ്ങളിൽ...
വേദഗ്രന്ഥത്തിലെ ഏതു വചനമാണ് നിങ്ങളെ ഏറെ ആലോചനയിലാഴ്ത്തിയത്? ഏതു സൂക്തസാരത്തിനു മുമ്പിലാണ് നിങ്ങൾ അദ്ബുധസ്തംബ്ധരായി നിന്നുപോയത്? ഏതു സന്തോഷ വാർത്തയാണ് നിങ്ങളെ പുളകമണിയിച്ചത്? ഏതു താക്കീതാണ് നിങ്ങളിൽ...
വഴിയോരം ചേർന്ന് വേച്ചുവേച്ച് നടന്നു പോകുന്നയാൾ. ആരെങ്കിലും കൈ പിടിച്ചില്ലെങ്കിൽ തട്ടിത്തടഞ്ഞ് വീഴാം. കൈയിലെപ്പോഴും ഒരു വടിവേണം. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. ചുളിഞ്ഞ വസ്ത്രം, ചിതറിയ തലമുടി,...
ഒരേ ദൈവത്തിൻ്റെ വചനങ്ങൾ, ഒരേ ഉറവിൽ നിന്നുള്ള തെളിനീർ പ്രവാഹങ്ങൾ, ഒരേ കുടുംബത്തിലെ അംഗങ്ങൾ, ഒരേ ലക്ഷ്യത്തിലേക്കുള്ള വഴിവെളിച്ചങ്ങൾ. പൂർവ്വ വേദങ്ങളേയും ദൈവദൂതൻമാരെയും സത്യവേദം പരിചയപ്പെടുത്തുന്നത് ഇങ്ങിനെയാണ്....
മനുഷ്യനെ വരിഞ്ഞുമുറുക്കിയ രണ്ട് നീരാളിക്കൈകൾ; പേടിയും പട്ടിണിയും. അറ്റമില്ലാതെ തുടർന്നാൽ രണ്ടിൻ്റെയും അവസാനം മരണമാണ്. പക്ഷേ, പെട്ടന്ന് മരിക്കണമെന്നില്ല! നാൾക്കുനാൾ നോവേറി, നീറി നീറി, യാതനകൾ ഏറെ...
മതത്തിന് പ്രവാചകനുണ്ടാകും, പ്രവാചകന്ന് മതവും. പക്ഷേ, മനുഷ്യർക്ക് വേണ്ടത് വിമോചകനെയാണ്, നായകനെയും മാർഗ്ഗദർശിയേയുമാണ്. അതുകൊണ്ടുതന്നെ വേദഗ്രന്ഥം നമുക്ക് ഒരു മതമോ, പ്രവാചകനെയോ തന്നില്ല. ജീവിതദർശനവും വിമോചകനുമാണ് സത്യവേദത്തിൻ്റെ...
അടുപ്പിലെ പാത്രത്തിൽ വെള്ളം തിളച്ചുമറിയുന്നു. അതിലിട്ട് വേവിക്കാൻ ഒന്നുമില്ലാത്ത മാതാവ്, നൊന്തുപെറ്റ മക്കളെ നോക്കി നെടുവീർപ്പിടുന്നു. അവരെ പറ്റിക്കാൻ വെള്ളത്തിൽ തവിയിട്ട് ഇളക്കിക്കൊണ്ടിരുന്നു. വിശന്ന്, കരഞ്ഞ്, തളർന്ന്...
ആസക്തികൾ അപകടങ്ങളാണ്. അത് മനുഷ്യനെ അക്രമിയാക്കും. കൈയ്യേറ്റങ്ങൾക്ക് പ്രേരിപ്പിക്കും. അധികാരം, സമ്പത്ത്, ലൈംഗികത എന്നീ അനിവാര്യതകളിൽ, ആസക്തികൾ പടരുമ്പോൾ അരുതായ്മകൾ വർധിക്കും. കുടുംബം, വംശം, വർഗ്ഗം, ദേശം...
ഒരു നിലവിളിയിൽ മനസ്സ് മരവിച്ചു പോയ ദിവസമാണിന്ന്. വാക്കുകൾ വിറങ്ങലിച്ചു നിന്നു. വിരലറ്റം നിശ്ചലമായിത്തീർന്നു. ചിന്തകൾ ആ മാതൃഹൃദയത്തിൻ്റെ വേദനകൾപ്പുറം സഞ്ചരിക്കാൻ വിസമ്മതിച്ചു. ആ ദൃശ്യങ്ങൾ കണ്ട്...
മനുഷ്യൻ അങ്ങനെയാണ്! സമൃദ്ധിയിൽ സുഭിക്ഷമായി കഴിയും. വറുതിയിൽ വാവിട്ടു കരയും. നാളേക്കു വേണ്ടിയുള്ള നീക്കിവെപ്പിലല്ല, ഇന്നത്തെ ആസ്വാദനത്തിലാണ് പലർക്കും താൽപര്യക്കൂടുൽ. ഉള്ളതിൽ നിന്ന് മിച്ചംവെച്ച്, മിതവ്യയം ശീലിച്ച്,...
ഒരു രാത്രി എഴുതാനിക്കുമ്പോഴാണ് ഉറുമ്പുകൾ കൈകളിലൂടെ അരിച്ചു കയറാൻ തുടങ്ങിയത്. തട്ടിമാറ്റാനെടുത്ത കൈ നിശ്ചലമാക്കി ഒരു നിമിഷം അവയെ ശ്രദ്ധിച്ചു. ആ രാത്രിയിൽ മധുരത്തിൻ്റെ മണം കിട്ടിയപ്പോൾ,...
© 2020 islamonlive.in