Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Articles Knowledge

ഗ്രന്ഥരചനക്കായി ജീവിതം മാറ്റിവെച്ചവർ

ത്വാഹ സുലൈമാന്‍ ആമിര്‍ by ത്വാഹ സുലൈമാന്‍ ആമിര്‍
17/07/2020
in Knowledge
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ജീവിതം ഗ്രന്ഥരചനക്കായി മാറ്റിവെക്കുകയും, മരണത്തിന് കീഴടങ്ങിയത് മൂലം അത് പൂർത്തീകരിക്കാൻ കഴിയാതെ വരികയും, മറ്റുള്ളവർ അത് പൂർത്തീകരിക്കുകയും ചെയ്ത ഒരുപാട് പണ്ഡിതന്മാരുടെ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയുന്നു. ചില പണ്ഡിതർ ഗ്രന്ഥമെഴുതാൻ തീരുമാനിക്കുകുയും, അവർക്കത് രചിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. എന്നാൽ, അല്ലാഹു അവരിലെ സത്യസന്ധത അറിയുകയും, അവരുടെ ആ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് ആളുകളെ നിയോഗിക്കുകയും ചെയ്യുന്നു. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെയും, ഉദ്ദേശശുദ്ധിയുടെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ അടുക്കൽ അവർ പ്രതിഫലം നൽകികൊണ്ട് ആദരിക്കപ്പെടുന്നതാണ്. ദൈർഘ്യം ഭയന്ന് ചില ഉദാഹരണങ്ങളിൽ മാത്രം പരിമിതമാക്കുകയാണ്.

ഇമാം നവിവയും, ഇമാം സുബ്കിയും, ശൈഖ് മുതീഇയും:

You might also like

ലഹരി നിർമ്മാർജ്ജനം

അറിവിനുവേണ്ടി വിവാഹജീവിതം വെടിഞ്ഞവർ

ഒടുങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പണ്ഡിതകഥകള്‍

മനുഷ്യന്‍, കുടുംബം, സ്വഭാവം; നാഗരികത ആവശ്യപ്പെടുന്ന മൂന്ന് മാറ്റങ്ങള്‍

ഇമാം നവവിയുടെ അമ്പരപ്പിക്കുന്ന വൈജ്ഞാനിക ശേഖരങ്ങളിലൂടെ ഞാനൊരിക്കൽ സഞ്ചരിച്ചു. ഇമാം നവവി നാൽപത്തിയഞ്ച് വയസ്സ് (631-676) വരെയാണ് ജീവിച്ചത്. എന്നാൽ, വസ്തുത ഇബ്‌നു അതാഉല്ല ഇസ്‌കന്ദരി പറഞ്ഞതുപോലെയാണ്; ‘എത്ര ആളുകളാണ് ആയുസ്സ് നീണ്ടുപോവുകയും, പ്രയോജനമില്ലാതിരിക്കുകയും ചെയ്യുന്നത്. എത്ര ആളുകളാണ് ആയുസ്സ് കുറയുകയും, പ്രയോജനം ധാരാളമാവുകയും ചെയ്യുന്നത്. ഏതൊരുവന് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നുവോ അവന് കുറഞ്ഞ കാലംകൊണ്ട് അത് അളക്കാൻ കഴിയുകയില്ല.’ അല്ലാഹു അദ്ദേഹത്തിന് സൗഭാഗ്യം നൽകുകയും, രചനയിലെ ചിന്താവൈഭവ വ്യതിരിക്തതകൊണ്ട് മുഴുവൻ ഗ്രന്ഥങ്ങൾക്കും സ്വീകാര്യത സമ്മാനിക്കുകയും ചെയ്തു. ഇമാം നവവിയുടെ ജീവചരിത്രം പ്രസിദ്ധവും അറിയപ്പെട്ടതുമായതിനാൽ, ഞാൻ അധികം നീട്ടിപറയുന്നില്ല. അദ്ദേഹത്തിന്റെ നിഷ്‌കളങ്കതയുടെയും, സത്യസന്ധതയുടെയും കഥയാണ് അദ്ദേഹത്തിന്റെ പുസ്തകമായ ‘അൽമജ്മൂഅ് ശർഹുൽ മുഹദ്ദബ്’. ശാഫിഈ മദ്ഹബിൽ കർമശാസ്ത്രപരമായി മുഖ്യമായും അവലംബിക്കുന്ന ഗ്രന്ഥമാണിത്. തീർച്ചയായും, ഇത് ഇസ് ലാമിക പാരമ്പര്യത്തിലെ വിലമതിക്കുന്ന ശേഖരമാണ്, മൂല്യമേറിയ സൂക്ഷിപ്പുമാണ്.

Also read: ശൈഖ് ദിദോ ജീവിതം പറയുന്നു-1

ഇമാം ശീറാസിയുടെ ‘മുഹദ്ദബി’ന്റെ ഉള്ളടക്കത്തെ ഇമാം നവവി തെരഞ്ഞെടുക്കുകയും,  ഒമ്പത് വാള്യങ്ങളായി 140 പേജുകൾ അതിൽ നിന്ന് വിശദീകരിക്കുകയും ചെയ്തു. തുടർന്ന്, അത് പുർത്തീകരിക്കുന്നതിന് മുമ്പ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തിന്റെ സത്യസന്ധമായ ഉദ്ദേശം അറിയുകയും, അദ്ദേഹത്തിന്റെ കാല ശേഷം അത് പൂർത്തീകരിക്കുന്നതിന് ഒരാളെ നിയോഗിക്കുകയും ചെയ്തു. അത്, 683 മുതൽ 756 വരെ ജീവിച്ച ശൈഖുൽ ഇസ് ലാം ഇമാം തഖ് യുദ്ധീൻ സുബ്കിയായിരുന്നു. ഇമാം സുബ്കി ശറഹുൽ മുഹദ്ദബിലെ മുആമലാത്തിന്റെ (ഇടപാടിന്റെ) ആദ്യ ഭാഗം മുതൽ മുറാബഹ (ലാഭ കച്ചവടം) വരെ പൂർത്തീകരിച്ചു. മൂന്ന് ഭാഗങ്ങളാണ് അദ്ദേഹം പുർത്തീകരിച്ചത്. ശേഷം അദ്ദേഹവും അല്ലാഹിലേക്ക് യാത്രയായി. തുടർന്നും ഗ്രന്ഥം അതിന്റെ ഇതര ഭാഗങ്ങൾ വിശദീകരിക്കുന്നതിന് ആളുകളെ കാത്തിരിക്കുകയായിരുന്നു. 1925ൽ ആദ്യമായി പ്രസദ്ധീകരിക്കപ്പെടുന്നതുവരെ, ആറ് നൂറ്റാണ്ടുകളോളം ഗ്രന്ഥം കൈയെഴുത്തുപ്രതിയായി തന്നെ അവശേഷിച്ചു. തുടർന്നും ഗ്രന്ഥരചന പൂർണമായിരുന്നില്ല. ശേഷം, ഹദീസ് പണ്ഡിതനായ ഹമ്മാം മുഹമ്മദ് നജീബ് മുതീഈ വരുകയും, ഇമാം നവവി അവതരിപ്പിച്ച ശാസ്ത്രീയ രീതിയിൽ ഗ്രന്ഥ പൂർത്തീകരണത്തിനായി വ്യാപൃതനാവുകയും ചെയ്തു.

ഗ്രന്ഥത്തിൽ സ്വീകരിക്കുന്ന ചില രീതിശാസ്ത്രങ്ങളെ വിശദീകരിച്ച് കൊണ്ട് ഇമാം നവവി ‘മജ്മൂഇ’ന്റെ ആമുഖത്തിൽ പറയുന്നു: ‘ഈ ശറഹ് വളരെ വിശദീകരത്തോടെയാണ് ഞാൻ ക്രോഡീകരിച്ചത്. ഹൈളിന്റെ (ആർത്തവം) അവസാന അധ്യായമെത്തിയപ്പോഴേക്ക് വലിയ മൂന്ന് വാള്യങ്ങളായി തീർന്നിരുന്നു. ഈ രീതിയിൽ തുടരുകയാണെങ്കിൽ വായുക്കുന്നവർക്ക് മടുപ്പ് തോന്നുമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. അത് കുറഞ്ഞ ആളുകൾ മാത്രം ഉപയോഗപ്പെടുത്തുന്നതിന് കാരണമാകുന്നതാണ്. കോപ്പിയെടുക്കുകയെന്നത് കഴിയാതെ വരുകയും ചെയ്യുന്നതാണ്. അതിനാൽ, ആ രീതി ഞാൻ ഒഴിവാക്കി. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ, നന്നെ കുറഞ്ഞ വിശദീകരണമോ അല്ലെങ്കിൽ കൂടുതൽ വിശദീകരണമോ ഇല്ലാതെ മധ്യമമായ രീതിയിലേക്ക് ഞാൻ പ്രവേശിക്കുന്നതാണ്, ശരിയായ ഉദ്ദേശത്തോടെ ഞാൻ പ്രവേശിക്കുന്നതാണ്. അത്, പൊതുവായി ഉപയോഗപ്പെടുത്താത്ത അധ്യായങ്ങളിൽ കൂടുതൽ നീട്ടിപരത്തി പറയുകയില്ലെന്നതാണ്. കാരണം കുറച്ച് മാത്രമേ ഉപയോഗപ്പെടുത്തുകയുള്ളൂ. അത് കിതാബ് ലിആൻ, അവീസുൽ ഫറാഇദ് തുടങ്ങിയവ പോലെയായിരിക്കും. എന്നാൽ, അതിന്റെ ഉദ്ദേശം എടുത്തുപറയേണ്ടതാണ്.’

ശൈഖ് മുഹമ്മദ് നജീബ് മുതീഈ ഗ്രന്ഥം പൂർത്തീകരിക്കുന്നതിനിടയിലുണ്ടായ അനുഭവം ഇവിടെ ഓർക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു: ഇമാം നവവി ഉദ്ദേശിച്ച അതേ രീതിയിൽ ഫറാഇദിന്റെ (അനന്തരാവകാശം) ശറഹിനായി ദുർബലനെ അല്ലാഹു ഉദ്ദേശിച്ചു. ഞാൻ അദ്ദേഹം പല തവണ ചിരിക്കുന്നതായി സ്വപ്‌നത്തിൽ കണ്ടു. പതിനെട്ട് ഭാഗങ്ങളായി ശൈഖ് മുഹമ്മദ് നജീബ് അത് പൂർത്തീകരിച്ചു. ഇത് നിഷ്‌കളങ്കക്ക് ലഭിക്കുന്ന അനുഗ്രഹമാണ്. ഇവിടെ നമുക്കെല്ലാവർക്കും നിർവഹിക്കേണ്ട ഉത്തരവാദിത്തമുണ്ട്. സഹോദരാ, ഫലത്തിന്റെ കാര്യത്തിൽ നിങ്ങൾ അസ്വസ്ഥപ്പെടേണ്ടതില്ല. ശരിയായ ഉദ്ദേശത്തെയും, പരിശുദ്ധ തീരുമാനത്തെയും, അങ്ങേയറ്റത്തെ പരിശ്രമത്തെയും മനസ്സിൽ നിറക്കുകയെന്നതാണ് അനിവാര്യമായിട്ടുള്ളത്. അപ്പോൾ നിങ്ങൾക്ക് ദൈവികമായ സൗഭാഗ്യവും ഉദാരതയും കാണാൻ കഴിയുന്നതാണ്.

Also read: ആയാ സോഫിയയിലെ ബാങ്ക് സ്വപ്നം കണ്ട ദേശാഭിമാനി

ഇവിടെ, തഫ്‌സീർ ജലാലൈനിയുടെ സംഭവം അനുസ്മരിക്കപ്പെടേണ്ടതുണ്ട്. ഉസ്വൂലിയും കർമശാസ്ത്ര പണ്ഡിതനുമായ ഇമാം ജലാലുദ്ധീൻ മഹല്ലി (791-864) വിശുദ്ധ ഖുർആനിന് ലളിതമായ തഫ്‌സീർ നൽകാൻ ആരംഭിച്ചു. സൂറത്ത് കഹ്ഫിൽ നിന്ന് തുടങ്ങി സൂറത്ത് നാസ് വരെ. എന്നാൽ, അദ്ദേഹത്തിന് അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയായി. സത്യസന്ധമായ തീരുമാനം കാരണമായി അദ്ദേഹത്തിന്റെ ഉദ്യമത്തെ പൂർത്തീകരിക്കുന്നതിന് അല്ലാഹു ഒരാളെ നിയോഗിച്ചു. അത് ഇമാമുൽ മൗസൂഇയായ ജലാലുദ്ധീൻ സുയൂത്വിയായിരുന്നു (849-91). അദ്ദേഹമത് പൂർത്തീകരിക്കകയും ചെയ്തു. അല്ലാഹുവാണ് സത്യം! നന്മ വിതയ്ക്കുന്ന, പ്രബോധനത്തിന്റെയും, പ്രവർത്തനത്തിന്റെയും, വിജ്ഞാനത്തിന്റെയും വിത്ത് നടുന്ന ഓരോ പണ്ഡിതനും, പ്രബോധകനും, പരിഷ്കർത്താവിനും, പരിശീലകനുമുള്ള സന്ദേശമാണിത്. അവർ‍ക്ക് മേൽ കാരുണ്യത്തിന്റെ മേഘങ്ങൾ വിരിയുകയും, അല്ലാഹുവിന്റെ കൽപന പ്രകാരം അത് മഴയായി പെയ്തിറങ്ങുകയും, രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നൽകികൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.

(തുടരും)

വിവ: അർശദ് കാരക്കാട്

Facebook Comments
ത്വാഹ സുലൈമാന്‍ ആമിര്‍

ത്വാഹ സുലൈമാന്‍ ആമിര്‍

Related Posts

Knowledge

ലഹരി നിർമ്മാർജ്ജനം

by ഡോ. മുഹമ്മദ് അലി അൽഖൂലി
21/07/2022
Knowledge

അറിവിനുവേണ്ടി വിവാഹജീവിതം വെടിഞ്ഞവർ

by അബ്ദുൽ കലാം പുഞ്ചാവി
13/06/2022
Knowledge

ഒടുങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പണ്ഡിതകഥകള്‍

by അബ്ദുൽ കലാം പുഞ്ചാവി
06/06/2022
Knowledge

മനുഷ്യന്‍, കുടുംബം, സ്വഭാവം; നാഗരികത ആവശ്യപ്പെടുന്ന മൂന്ന് മാറ്റങ്ങള്‍

by സനൂസി മുഹമ്മദ് സനൂസി
01/06/2022
Knowledge

അറിവിന്റെ അക്ഷയഖനികളായ പണ്ഡിതജീവിതങ്ങള്‍

by അബ്ദുൽ കലാം പുഞ്ചാവി
30/05/2022

Don't miss it

Reading Room

താഹാമാടായിയുടെ ആയിശമാരും വീരേന്ദ്രകുമാറിന്റെ യാത്രയും

18/04/2013
syria-crisis.jpg
Views

സൗദിയും തുര്‍ക്കിയും കരയുദ്ധത്തിന് മുറവിളി കൂട്ടുമ്പോള്‍

15/02/2016
Your Voice

ശമ്പളത്തിന്റെ സകാത്

15/05/2019
Salman-al-ouda.jpg
Views

സല്‍മാന്‍ അല്‍ഔദ; ആ മൗനവും പ്രതിഷേധമായിരുന്നു

20/09/2017
Views

യുദ്ധമെന്ന് കവര്‍ച്ചകളെ സംഗ്രഹിച്ച് പറയുന്നതല്ലേ..

15/11/2013
Women

സ്ത്രീ ജോലിക്കാരും അൽഷിമേഴ്സും

09/04/2022
brass-uten.jpg
Onlive Talk

അകം നന്നാക്കാതെ പുറം മിനുക്കേണ്ട

13/05/2017
Counter Punch

നിക്കി ഹാലി: ഇസ്രായേലിന്റെ ആത്മസുഹൃത്ത്

12/10/2018

Recent Post

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022
independence day

മുകേഷ് പാടിയ ഒരു പാട്ടിന്റെ വരികൾ ഇങ്ങിനെയാണ്‌

15/08/2022

‘പാമ്പുകളുടെ നദി’യില്‍ കുടുങ്ങി സിറിയന്‍ അഭയാര്‍ഥികള്‍

14/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!