Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Palestine News & Views

ഗിൽബാവോ ജയിൽച്ചാട്ടം ഫലസ്തീൻ പോരാളികളുടെ വിജയം!

അഞ്ജുമാന്‍ റഹ്മാന്‍ by അഞ്ജുമാന്‍ റഹ്മാന്‍
05/10/2021
in News & Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ലോകത്തിലെ ഏറ്റവും സമൃദ്ധവും പുനരുപയോഗിക്കാവുന്നതുമായ മൂലകങ്ങളിലൊന്ന് ഉപയോഗിച്ച്, പലസ്തീൻ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങളും ഗാസാ മുനമ്പ് ഇസ്രായീൽ പിടിച്ചെടുത്തുതിന്റെ പശ്ചാത്തലവും വരച്ചുകാട്ടുകയാണ് പലസ്തീനിലെ മണൽ ആർടിസ്റ്റ് ആയ റാണ അൽ റംലവി. മെയ് മാസത്തിൽ ഇസ്രായീൽ നടത്തിയ ബോംബാക്രമണത്തിൽ തകർന്ന ഗാസയിലെ ടെൽ-അൽ ഹവ ആസ്ഥാനമാക്കിയാണ് 26 കാരി തന്റെ വീടിനടുത്തുള്ള കടൽത്തീരത്ത് മണലും വെള്ളവും ചേർത്ത് ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്.

അവൾ പറയുന്നു: ആറ് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ മണൽ കൊണ്ട് ശിൽപങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്. എന്റെ സഹോദരനെ ഇസ്രായീലീ സൈനികർ വെടിവെച്ച് കൊല്ലുന്നതുവരെ, അത് ചെറിയ രൂപത്തിൽ മാത്രമായിരുന്നു നടന്നിരുന്നത്. എന്നാൽ, സഹോദരന്റെ കൊലപാതകമാണ് എന്റെ ആദ്യത്തെ വലിയ കലാസൃഷ്ടിക്ക് പ്രേരിപ്പിച്ചത്.

You might also like

ഞങ്ങള്‍ യുക്രൈനല്ല, അതിനാല്‍ ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ലോകം പിന്തുണക്കില്ല

‘ഗൗണിനുള്ളിലെ മൃതദേഹം’; ശ്രദ്ധേയമായി ഫലസ്തീന്‍ യുവതിയുടെ പെയിന്റിങ്ങുകള്‍

ഇസ്രായേലിന്റെ “ഫേസ്ബുക്ക് ചട്ടം”

വെസ്റ്റ്ബാങ്കിൽ കൊന്നു തള്ളിയത് അഞ്ചു പേരെ

2018ലെ ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേണിനിടെ റംലാവിയുടെ സഹോദരനെ ഇസ്രായീൽ സൈനികർ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഗാസ-ഇസ്രായീൽ നാമമാത്രമായ അതിർത്തിയിൽ അന്ന് നടന്ന പ്രതിഷേധം, ഫലസ്തീനികൾക്ക് അവരുടെ യഥാർഥ വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള നിയമസാധുത നൽകണമെന്നും ഇസ്രായീലിന്റെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.

”തന്നെ വല്ലാതെ ബാധിച്ച ആ സംഭവത്തിന് ശേഷം, എന്റെ കലയിലൂടെ അധിനിവേശത്തെ ചെറുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അവർ വിശദീകരിക്കുന്നു.

വർഷങ്ങളായി, അവർ വിശാലമായ മണൽ കോട്ടകൾ, ഫലസ്തീൻ പ്രവർത്തകരുടേയും യുദ്ധത്തിന്റെ ഇരകളുടെയും ആൾ വലിപ്പത്തിലുള്ള ചിത്രങ്ങൾ, വിശുദ്ധ അഖ്സയുടെ ഭീമൻ ശിൽപം തുടങ്ങിയവ അവർ നിർമ്മിച്ചിട്ടുണ്ട്. ഓരോന്നിനും സവിശേഷ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഓരോ ചെറിയ ഭാഗങ്ങൾ നിർമ്മിക്കാനും ഏകദേശം അഞ്ച് മണിക്കൂറുകളോളം എടുക്കും. ചിലപ്പോൾ ദിവസങ്ങളെടുക്കുമെന്നും അവർ പങ്കുവെക്കുന്നു.

അവരുടെ ഏറ്റവും പുതിയ കലാസൃഷ്ടി സെപ്റ്റംബർ 6ന് ഇസ്രായീലിന്റെ അതീവ സുരക്ഷയുള്ള ഗിൽബോവ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറ് ഫലസ്തീൻ തടവുകാരെ ചിത്രീകരിക്കുന്നതാണ്. ” എന്റെ സന്ദേശങ്ങളിൽ ഭൂരിഭാഗവും നമ്മുടെ സമൂഹത്തിലെ നിലവിലുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചാണ്. അതിനാൽ, തീർച്ചയായും എന്റെ പുതിയ ശിൽപം ഗിൽബോവ ജയിലിൽ നിന്നും രക്ഷപ്പെട്ടവരുടേതാണ്. അവരുടെ വിജയം ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടങ്ങളുടെ വിജയത്തിന്റെ പ്രതിനിധാനമാണ്. എന്റെ ശിൽപങ്ങൾ ആ നിമിഷത്തിൽ പൊടുന്നനെയുണ്ടായ സ്വാഭാവികമായ പ്രതികരണം മാത്രമാണ് ”.

ഗിൽബോവ ജയിലിൽ നിന്ന് തടവുകാർ ചാടിയ വാർത്ത വലിയ ആഹ്ലാദമുളവാക്കുന്നതാണെന്ന് അവർ ചേർത്ത് പറഞ്ഞു. സാധാരണ തങ്ങൾ അനുഭവിക്കുന്നതിൽ നിന്നും എന്തോ ഒരു മാറ്റം സംഭവിച്ചതിന്റെ പ്രതീതിയായിരുന്നു അപ്പോൾ. രക്ഷപ്പെടൽ ഇസ്രായീലിന്റെ വലിയ സുരക്ഷാ വീഴ്ചയാണ്. ഒപ്പം, ലോകത്തിന് മുന്നിൽ ഇസ്രായീലിന് വലിയ അപമാനമുളവാക്കുന്ന സംഭവം കൂടിയാണിത്. വടക്കൻ ഇസ്രായീലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഇത് വലിയതോതിലുള്ള പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്.

ജയിൽച്ചാടിയ തടവുകാരെ ഇസ്രായീൽ അധികാരികൾ പിടികൂടിയെങ്കിലും, സ്വന്തം കൈകൊണ്ട് കുഴിച്ച തുരങ്കത്തിലൂടെ അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും വിജയകരമായി രക്ഷപ്പെട്ടത് ഇപ്പോഴും ആഘോഷിക്കപ്പെടേണ്ടതാണ്. അവരുടെ വിജയം എന്റെ കലയിലൂടെ പ്രകാശിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു, ഫലസ്തീൻ മണലിൽ കൊത്തിയെടുത്ത ഒരു സാർവത്രിക സന്ദേശമായിരുന്നു അത്.അവളുടെ കലയിലേക്ക് നോക്കുമ്പോൾ ആളുകളുടെ മുഖത്ത് കാണുന്ന സന്തോഷം അവർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രോൽസാഹനമാണെന്ന് അൽ റംലവി പറയുന്നു. കേവലം ഒരു കലാവിഷ്കാരം എന്നതിനപ്പുറം ഈ ശിൽപങ്ങൾ ജനതയെ ചേർത്തുനിർത്താൻ സഹായിക്കുന്നതാണെന്ന് അവർ പങ്കുവെക്കുന്നു.

നമ്മുടെ സമീപ പ്രദേശങ്ങളിൽ ഇസ്രായീൽ ബോംബുകൾ മൂലമുണ്ടാകുന്ന നിരവധി ക്രൂരതകളുടെ നേരിട്ടുള്ള അനുഭവമുള്ളത് കൊണ്ട്തന്നെ അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. ഒരു കലാസൃഷ്ടി കൊണ്ട് ആ കനത്ത വേദനകൾ അവസാനിപ്പിക്കാൻ കഴിയില്ലെങ്കിലും ചെറിയ രൂപത്തിലെങ്കിലും അത് ആശ്വാസം പകരുന്നുണ്ട്. അവധി ദിവസങ്ങളിലും ഒഴിവ് വേളകളിലും ആളുകൾ സന്ദർശിക്കുന്ന സ്ഥലത്ത് ഇൗ ശിൽപങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ ഫലസ്തീന്റെ ചരിത്രവും രാഷ്ട്രീയവും ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ സാധിക്കുന്നുണ്ടെന്ന് അവർ വിശ്വസിക്കുന്നു.

ഗസയിലെ അഭയാർഥി സ്കൂളുകളിൽ അടിസ്ഥാന വിദ്യാഭ്യാസം അഭ്യസിപ്പിക്കുമ്പോൾ, ശിൽപത്തിലും ചിത്രങ്ങളിലുമുള്ള വിദ്യാർഥികളുടെ അഭിരുചി മനസ്സിലാക്കുകയും അവരുടെ സർഗാത്മക കഴിവുകൾ വർദ്ധിപ്പിക്കാനാവശ്യമായ പരിശീലനവും അവർ നൽകിക്കൊണ്ടിരിക്കുന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് അപ്രതീക്ഷിതമായാണ് മണലിൽ റംലാവി ശിൽപം നിർമ്മിക്കുന്നത്. മനസ്സിൽ പ്രത്യേകമായ രൂപങ്ങളൊന്നും വരച്ചുവെക്കാതെയാണ് ശിൽപം ആരംഭിക്കുന്നത്്. ഒരു മഴയുള്ള ദിവസം നനഞ്ഞ മണൽ കൊണ്ട് കളിക്കുന്നതിനിടെയായിരുന്നു അത്. ആദ്യം ചില വളയങ്ങളുണ്ടാക്കുകയും പിന്നീടത് ലളിതമായ ശരീരഭാഗങ്ങളായി പരിവർത്തിക്കപ്പെടുകയായിരുന്നു. ക്രമേണെ അതൊരു പൂർണ്ണ ശിൽപമായി മാറി.നിരവധി ലളിതമായ ഉപകരണങ്ങളാണ് കലാസൃഷ്ടിക്കായി അവർ ഉപയോഗപ്പെടുത്തുന്നത്. മണൽ, ഒരു നേർത്ത വടി, കോരിക, തൂവാല, കുറച്ച് വെള്ളം ഇവയെല്ലാം ക്രമാനുസരണം ഉപയോഗിക്കുമ്പോൾ മികച്ച ശിൽപങ്ങൾ രൂപപ്പെടുന്നു. അവരുടെ സൃഷ്ടികളുടെ ഡോക്യുമെന്റേഷൻ ആവശ്യാർഥം കലാസൃഷ്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അവർ പങ്കുവെക്കുന്നു.

ഈ സൃഷ്ടികളിലൊക്കെയും എന്റെ വികാരങ്ങൾ അലിഞ്ഞുചേർന്നിട്ടുണ്ട്. അവയെല്ലാം എന്റെ നാടിന്റെ മഹത്തായ ഒരു പാരമ്പര്യത്തിന്റെ ആലോചനക്ക് വേണ്ടിയാണ്. എന്റെ സൃഷ്ടികളിലൂടെ ഞാൻ എന്റെ ജനതയോട് മഹത്തായ സന്ദേശത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് റംലാവി പറയുന്നു.

വിവ:അബ്ദുല്ലത്തീഫ് പാലത്തുങ്കര

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Facebook Comments
Tags: Gaza sand sculptorGilboa Prisonisraelpalastine
അഞ്ജുമാന്‍ റഹ്മാന്‍

അഞ്ജുമാന്‍ റഹ്മാന്‍

Related Posts

gaza
News & Views

ഞങ്ങള്‍ യുക്രൈനല്ല, അതിനാല്‍ ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ലോകം പിന്തുണക്കില്ല

by ഡോ. യാര ഹവാരി
10/08/2022
News & Views

‘ഗൗണിനുള്ളിലെ മൃതദേഹം’; ശ്രദ്ധേയമായി ഫലസ്തീന്‍ യുവതിയുടെ പെയിന്റിങ്ങുകള്‍

by മുഹമ്മദ് അല്‍ ഹജ്ജാര്‍
27/05/2022
News & Views

ഇസ്രായേലിന്റെ “ഫേസ്ബുക്ക് ചട്ടം”

by ഡോ. റംസി ബാറൂദ്‌
05/02/2022
News & Views

വെസ്റ്റ്ബാങ്കിൽ കൊന്നു തള്ളിയത് അഞ്ചു പേരെ

by പി.കെ. നിയാസ്
26/09/2021
News & Views

എത്ര ഫലസ്തീനികളെയാണ് ഇസ്രായേൽ ജയിലിലടച്ചത് ?

by മുഹമ്മദ് ഹദ്ദാദ്
20/09/2021

Don't miss it

Columns

പ്രതീക്ഷയാണ് ജീവിതം

05/02/2020
Faith

ചൈനയും ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്ന മുസ്‌ലിംകളും

30/08/2018
Book Review

‘കൂടികാഴ്ച’, ‘ഇസ്‌ലാം വിമർശനങ്ങളും മറുപടിയും’

19/04/2020
Editors Desk

എന്തുകൊണ്ട് ഇംറാൻ ഖാൻ രാജിവെക്കണം?

30/03/2022
shame.jpg
Sunnah

ലജ്ജയില്ലെങ്കില്‍ നിനക്ക് തോന്നിയത് ചെയ്യാം

06/09/2017
brick8.jpg
Hadith Padanam

സ്വര്‍ഗത്തിലെത്തുന്ന സാഹോദര്യം

27/09/2016
ku.jpg
Onlive Talk

പൗരത്വം തെളിയിക്കാന്‍ നെട്ടോടമോടുന്നവര്‍

01/06/2018
Your Voice

നീതി പുലരണമെങ്കിൽ

25/11/2019

Recent Post

‘പാമ്പുകളുടെ നദി’യില്‍ കുടുങ്ങി സിറിയന്‍ അഭയാര്‍ഥികള്‍

14/08/2022

താലിബാന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് താന്‍ തിരിച്ചെത്തിയതെന്ന് തിമോത്തി വീക്ക്‌സ്

14/08/2022

റുഷ്ദിക്കെതിരായ ആക്രമണം; പ്രതികരിക്കാനില്ലെന്ന് ഹിസ്ബുല്ല

14/08/2022

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!