Thursday, July 7, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

ഒരു ‘മഹാദുരന്ത’ത്തിന്റെ പേരാണ് ഇസ്രായേൽ!

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
20/05/2021
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പൊട്ടിതെറിക്കുന്ന ബോംബുകൾക്കും, പതിക്കുന്ന മിസൈലുകൾക്കും ജീവനോളം വിലയുണ്ട്. ആക്രമണം നടത്തുന്ന ഇസ്രായേൽ ഇത് നല്ലതുപോലെ മനസ്സിലാക്കുന്നു. ഫലസ്തീനികളുടെ ഭൂമിയിൽ നിന്ന് അവസാനത്തെ ഫലസ്തീനിയെയും ഇല്ലായ്മ ചെയ്യുന്ന വംശീയ ഉന്മൂലന ശ്രമത്തിനാണ് 2021 മെയ് 10ന് ഇസ്രായേൽ ആരംഭം കുറിച്ചത്. ഇന്നലെയും (19.05.2021) ഇസ്രായേൽ ബോംബാക്രമണം ഗസ്സ മുനമ്പിൽ വിരാമമില്ലാതെ തുടരുകയാണ്. ഇന്നലത്തെ ആക്രമണത്തിൽ ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പിൽ പതിമൂന്ന് വർഷത്തിനിടയിൽ നാല് തവണയാണ് ഇസ്രായേൽ വലിയ സൈനിക ആക്രമണങ്ങൾ നടത്തിയിട്ടുള്ളത്. മെയ് 10ലെ ഏറ്റവും പുതിയ ആക്രമണത്തെ തുടർന്ന് 64 കുട്ടികൾ ഉൾപ്പെടെ 227 ഫലസ്തീനികൾ കൊല്ലപ്പെടുകയും, 1600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ഭാഗത്തുനിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും, 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വർണവിവേചന, പീഡന കുറ്റകൃത്യം നടത്തികൊണ്ടിരിക്കുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നിലപാട് പ്രഖ്യാപനം വളരെ കൃത്യമാണ്. ലോക തലത്തിൽ ഇസ്രായേൽ വിരുദ്ധ തരംഗം രൂപപ്പെടുകയാണ്. ലോകം ഇസ്രായേലിനെതിരെ ശബ്ദങ്ങൾ ഉയർത്തുകയുമാണ്. ഒരുപക്ഷേ, രാഷ്ട്രമെന്ന നിലയിൽ ഓരോ രാഷ്ട്രത്തിന്റെ നിലപാടുമാണത്.

യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിന് വെടിനിർത്തലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യക്ഷിയായ ഹംഗറി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കിയെങ്കിലും, യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ ചൊവ്വാഴ്ച (18.05.2021) വിളിച്ചുചേർത്ത വീഡിയോ സംഭാഷണത്തിൽ സംബന്ധിക്കുന്ന് 26 വിദേശകാര്യ മന്ത്രിമാർ അറിയിച്ചു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് വാദിച്ച യു.എസ് പ്രസി‍ഡന്റ് ജോ ബൈ‍‍ഡൻ ബിന്യമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തുകയും, വെടിനിർത്തലിന് പിന്തുണ അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം പ്രഹസനമാണെന്ന് വിലയിരുത്തുമ്പോഴും, ഫലസ്തീൻ വിഷയത്തെ അവഗണിക്കാതിരിക്കാൻ മാത്രം സമ്മർദ്ദം ലോക തലത്തിൽ ഉയരുന്നുവെന്നതാണ് ഇതിലെ യാഥാർഥ്യം. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാതെ തുടർന്നുകൊണ്ടിരിക്കുന്നതിനിടെ, വിവിധ രാഷ്ട്രങ്ങളും രാഷ്ട്രങ്ങളിലെ പൗരന്മാരും ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തുവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

You might also like

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

ഗുജറാത്ത് വംശഹത്യ: മോദിയെ വെള്ളപൂശുമ്പോള്‍

ഇത് ഇന്ത്യയാണ്; ഏതൊരു പൗരനും പ്രതിഷേധിക്കാം

ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടുമ്പോള്‍

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ജോർദാൻ രാജാവ് അബ്ദുല്ല തിങ്കളാഴ്ച (19.05.2021) സംസാരിക്കുകയും, ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രകോപനമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നും അഭിപ്രായപ്പെട്ടു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നടപടി സ്വീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ‘വേണ്ട, ഫലസ്തീൻ വംശഹത്യ’ എന്ന മുദ്രവാക്യം ഉയർത്തി ഇസ്രായേൽ ആക്രമണത്തിനെതിരെ അർജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഇസ്രായേൽ എംബസിക്ക് സമീപം നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഇസ്രായേലിന് 735 മില്യൺ ഡോളറിന്റെ ആയുധം വിൽക്കാനുള്ള യു.എസ് നീക്കത്തെ ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു. ഇസ്രായേലിന്റെ ഗസ്സയിലെ റെഡ് ക്രസന്റ് ഓഫീസ് ആക്രമണത്തെ ഖത്തർ അപലപിച്ചു. ഇസ്രായേലിനെതിരെ പാക്കിസ്ഥാനും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു ഇസ്രായേലുകാരന് 23 ഫലസ്തീനികൾ അന്യായമായി കൊല്ലപ്പെടുന്നവെന്ന കണക്ക് രാഷ്ട്രങ്ങളും പൗരന്മാരും മറക്കുന്നില്ലെന്നതിന്റെ സൂചനയാണിത്.

2008നും 2021നുമിടയിൽ 5739 ഫലസ്തീനികളും 251 ഇസ്രായേലുകാരുമാണ് കൊല്ലപ്പെട്ടത്. ഒരു ഇസ്രായേലുകാരന് 23 ഫലസ്തീനികൾ കൊല്ലപ്പെടുന്നുവെന്ന് യു.എൻ കണക്കുകൾ വ്യക്തമാക്കുന്നു. പതിമൂന്ന് വർഷത്തിനിടയിൽ, 1255 (22 ശതമാനം) കുട്ടികളും, 565 സ്ത്രീകളും (10 ശതമാനം) ഫല്സീൻ ഭാഗത്തുനിന്നും, 121 (48 ശതമാനം) സുരക്ഷാ സേന ഇസ്രായേൽ ഭാഗത്തുനിന്നും കൊല്ലപ്പെട്ടതായി യു.എൻ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. അധിനിവേശ ഇസ്രായേൽ നിർമിക്കുന്നത് അസ്വസ്ഥതയുടെ രാഷ്ട്രമല്ലാതെ മറ്റൊന്നുമല്ല. 1920 ഏപ്രിൽ 25 സാൻ റെമോ കോൺഫറൻസിൽ വെച്ച് ബ്രിട്ടന് ഫലസ്തീന്റെ നിയന്ത്രണം ലഭിക്കുന്നതിന് മുമ്പ്, ഏകദേശം ആറ് ശതമാനമായിരുന്നു ജൂത ജനസംഖ്യ. 1947 മുതൽ 1950 വരെ ഇസ്രായേൽ സയണിസ്റ്റ് സേന നടത്തയി ‘നക്ബ’യിൽ (Catastrophe) അല്ലെങ്കിൽ ‘മഹാദുരന്ത’ത്തിൽ 750000 ഫലസ്തീനികളെ പുറത്താക്കുകയും, ചരിത്രപരമായ ഫലസ്തീനിന്റെ 78 ശതമാനം പിടിച്ചെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 22 ശതമാനം വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ് എന്നിങ്ങനെ വിഭജിക്കപ്പെടുകയുമായിരുന്നു. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ സേന ചരിത്രപരമായ ഫലസ്തീന്റെ എല്ലാ മേഖലകളും അധിനിവേശം നടത്തുകയും, മൂന്ന് ലക്ഷം ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇന്നും ഫലസ്തീനികളെ ജറൂസലമിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും കുടിയൊഴിപ്പിക്കുന്നത് ഇസ്രായേൽ അവിരാമം തുടർന്നുകൊണ്ടിരിക്കുന്നു.

ഫലസ്തീൻ ഭൂമയിൽ ജൂത സമൂഹങ്ങൾ നിയമവിരദ്ധമായി നിർമിച്ചതാണ് ഇസ്രായേൽ വാസസ്ഥലങ്ങൾ (settlements). നിലവിൽ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും 250 (130 ഔദ്യോഗികം, 120 അനൗദ്യോഗികം) നിയമവിരുദ്ധ വാസസ്ഥലങ്ങളിലായി 600000നും 750000നുമിടയിൽ ഇസ്രായേൽ കുടിയേറ്റക്കാർ താമസിക്കുന്നു. ഇസ്രായേൽ ജനസംഖ്യയെക്കാൾ വേഗതയിൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇസ്രായേൽ കുടിയേറ്റക്കാരുടെ ജനസംഖ്യ വർധിക്കുന്ന കാഴ്ച. ഇസ്രായേലിന്റെ 6.8 മില്യൺ ജൂത ജനസംഖ്യയുടെ ഏകദേശം 10 ശതമാനവും ഈ അധിനിവേശ ഫലസ്തീൻ മേഖലകളിലാണ് താമസിക്കുന്നത്. ഇസ്രായേൽ എത്ര ഭീബത്സമായാണ് അധിനിവേശം നടത്തികൊണ്ടരിക്കുന്നത് എന്നതിന്റെ വ്യക്തമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് നിലവിൽ ഫലസ്തീൻ പ്രദേശങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ.

ചൈന ബഹിരാകാശത്തേക്ക് വിക്ഷേപിച്ച വലിയ റോക്കറ്റായ ‘Long March 5B Yao-2’ന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപിന് പടിഞ്ഞാറ് പതിച്ചതായി 2021 മെയ് 9ന് അൽജസീറ വാർത്ത റിപ്പോർട്ട് ചെയതിരുന്നു. ലോകം മുഴുവനും ശ്വാസം അടക്കിപ്പിടിച്ച് വളരെ ശ്രദ്ധയോടെ സാറ്റലൈറ്റ് സ്ക്രീനുകളിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു. അയൽദേശങ്ങളെ മുഴുവൻ നശിപ്പിക്കാൻ കഴിയുമെന്ന് പറയപ്പെടുന്ന റോക്കറ്റ് എവിടെയാണ് പതിക്കുകയെന്ന അങ്കലാപ്പിൽ സാമൂഹിക മാധ്യമങ്ങൾ തിരയന്നുവരും കുറവായിരുന്നില്ല. ഇതുതന്നെയാണ് ഇസ്രായേൽ നഗരങ്ങളിലേക്ക് ഫലസ്തീനികളെ റോക്കറ്റകുൾ വിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നത്. ഫലസ്തീൻ റോക്കറ്റുകൾ തങ്ങൾക്ക് മേൽ എപ്പോഴും പതിക്കാമെന്ന ഭയം ഇസ്രായലിനെ ഒരടി പിന്നോട്ടടിപ്പിക്കുക തന്നെ ചെയ്യും. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന അമേരിക്ക ഫലസ്തീനികൾക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നത് കാണാതെ പോകരുത്!

Facebook Comments
Tags: അർശദ് കാരക്കാട്ഇസ്രായേൽഫലസ്തീൻ
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Editors Desk

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

by പി.കെ സഹീര്‍ അഹ്മദ്
02/07/2022
Editors Desk

ഗുജറാത്ത് വംശഹത്യ: മോദിയെ വെള്ളപൂശുമ്പോള്‍

by പി.കെ സഹീര്‍ അഹ്മദ്
24/06/2022
Editors Desk

ഇത് ഇന്ത്യയാണ്; ഏതൊരു പൗരനും പ്രതിഷേധിക്കാം

by അര്‍ശദ് കാരക്കാട്
14/06/2022
Editors Desk

ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടുമ്പോള്‍

by പി.കെ സഹീര്‍ അഹ്മദ്
07/06/2022
Editors Desk

ഗ്യാന്‍വാപിയില്‍ നിന്നും ഷാഹി ഈദ്ഗാഹിലേക്കുള്ള ദൂരം

by പി.കെ സഹീര്‍ അഹ്മദ്
19/05/2022

Don't miss it

MAYYITH-NAMASKARAM.jpg
Your Voice

കുളിപ്പിക്കാത്ത മയ്യിത്തിന് നമസ്‌കരിക്കാമോ ?

23/02/2018
Columns

പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയോ ?

30/11/2018
jk;.jpg
Editors Desk

ഭാരതാംബയുടെ മഹാനായ പുത്രന്‍

08/06/2018
Apps for You

കണക്കുകള്‍ ക്രമപ്പെടുത്താം

12/10/2019
desert1.jpg
History

ഉവൈസ് ബിന്‍ ആമിറുല്‍ ഖറനി

14/09/2012
national.jpg
Onlive Talk

ദേശീയതയല്ല ദേശസ്‌നേഹം

04/05/2016
debate.jpg
Quran

സംവാദം: ഒരു ഖുര്‍ആനിക വീക്ഷണം

19/04/2013
aleppo-child.jpg
Views

മരണം പെയ്യുന്ന അലപ്പോയില്‍ അവര്‍ വിമതരുടെ കൂടെയാണ്

16/12/2016

Recent Post

സബ്കാ സാഥ്, സബ്കാ വികാസ്!

07/07/2022

തുനീഷ്യ: റാഷിദ് ഗനൂഷിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

06/07/2022

മഞ്ഞുരുക്കം: വര്‍ഷങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയുമായി മഹ്‌മൂദ് അബ്ബാസും ഇസ്മാഈല്‍ ഹനിയ്യയും

06/07/2022

മഹാരാഷ്ട്ര: മുസ്ലിം ആത്മീയ നേതാവ് വെടിയേറ്റ് മരിച്ചു

06/07/2022

സൂറത്തുന്നംല്: ഉറുമ്പില്‍ നിന്നും പഠിക്കാനുള്ള പാഠങ്ങള്‍

06/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!