Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Counter Punch

സമാധാനം പറഞ്ഞ് നീതി ഹനിക്കുമ്പോൾ

പി.കെ. നിയാസ് by പി.കെ. നിയാസ്
28/11/2019
in Counter Punch
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

രാജ്യത്ത് സമാധാനം ഉണ്ടാകുമോ ഇല്ലയോ എന്നു നോക്കി കേസില്‍ വിധി പറയലല്ല പരമോന്നത നീതി പീഠത്തിന്റെ പണിയെന്നും സമ്പൂര്‍ണ നീതി ഉൽഘോഷിക്കുന്ന ഭരണഘടനയുടെ 142ാം ഖണ്ഡികയുടെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിച്ചുവെന്ന് പറയുന്ന അയോധ്യ കേസില്‍ നീതി ഒട്ടും പുലര്‍ന്നിട്ടില്ലെന്നും സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍. മത വികാരങ്ങൾക്കും ഭരണ കക്ഷിയുടെ സമ്മർദ്ദങ്ങൾക്കും പരമോന്നത കോടതി കീഴൊതുങ്ങിയെന്നും ‘ഇന്ത്യാ ടുഡെ’ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിൽ ധവാൻ തുറന്നുപറയുന്നു.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

You might also like

ബാബരി മസ്ജിദ് മുതൽ ഗ്യാൻവാപി വരെ

ഹിന്ദുത്വവും മതരാഷ്ട്രീയവത്കരണവും

ഹിന്ദിയും ഹിന്ദുവും: മതം ഇന്ത്യൻ ഭാഷകളെ സ്വാധീനിക്കുന്ന വിധം

ഫേസ്ബുക്ക് ഇസ്രായേലിന് സഹായകമാകുന്ന വിധം

*വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് നിയമപാലക ഏജന്‍സികളുമായി അടച്ചിട്ട മുറിയില്‍ യോഗം ചേരേണ്ട ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഉണ്ടായിരുന്നില്ല. കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ ഏതു വിധേനയും അത് നടപ്പാകുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. പോലീസുമായും രാഷ്ട്രീയക്കാരുമായും സംസാരിക്കേണ്ട കാര്യം ഗൊഗോയിക്കും ജസ്റ്റിസ് അശോക് ഭൂഷനുമില്ല. അതവരുടെ പരിധിയില്‍ പെടുന്നതുമല്ല. തുറന്ന കോടതിയിലായിരുന്നു വിധി പ്രഖ്യാപിക്കേണ്ടിയിരുന്നത്, അല്ലാതെ അടച്ചിട്ട മുറിക്കകത്തല്ല.

*റിവ്യൂ ഹരജി നല്‍കാനുള്ള അവകാശം സുന്നി വഖഫ് ബോര്‍ഡിനുണ്ട്. നീതി ലഭ്യമാകാതെ സമാധാനം കൈവരില്ല എന്ന ഒരൊറ്റ കാരണത്താല്‍ റിവ്യൂ ഹരജി ഫയല്‍ ചെയ്യണമെന്നാണ് എന്റെ നിലപാട്. അനുകൂല നടപടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ വിധിയിലെ അടിസ്ഥാന പിഴവുകള്‍ പുറത്തുകൊണ്ടുവരാന്‍ അത് വഴിവെക്കും.

*ബി.ജെ.പി പ്രകടനപത്രിക വിശുദ്ധ ഗ്രന്ഥമല്ല. രാമക്ഷേത്ര നിര്‍മാണം മാത്രമാണ് ഏക പരിഹാരമെന്ന പ്രകടന പത്രികയിലെ വാചകം കോടതിയലക്ഷ്യമാണ്. (ബാബരി മസ്ജിദ് തകര്‍ത്ത) തന്റെ നിലപാട് കോടതി വിധിയിലൂടെ ശരിവെക്കപ്പെട്ടിരിക്കുന്നുവെന്ന് പറയുന്ന എല്‍.കെ. അദ്വാനി, പള്ളി പൊളിക്കല്‍ വീരകൃത്യമല്ലെന്ന് അറിയണം. അദ്ദേഹത്തിന്റെ രഥയാത്ര ഹിന്ദുക്കളെ ഏകീകരിക്കാനല്ല, മുസ്‌ലിംകളെ ഭീഷണിപ്പെടുത്താനായിരുന്നു.

*കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുമ്പോള്‍ ഇന്ന വിധിയാണ് ഉണ്ടാവേണ്ടതെന്ന് പറയാന്‍ ഗവണ്‍മെന്റിനോ വ്യക്തികള്‍ക്കോ അധികാരമില്ല. ‘മന്ദിര്‍ വഹീ ബനേഗാ’ (കോടതി എന്തു വിധിച്ചാലും ക്ഷേത്രം അവിടെത്തന്നെ നിര്‍മിക്കും) എന്ന സംഘ്പരിവാര്‍ മുദ്രാവാക്യം തികഞ്ഞ കോടതിയലക്ഷ്യമാണ്.

*മുസ്‌ലിംകള്‍ക്കും ഹിന്ദുകള്‍ക്കും വേണ്ടി വിവിധ കേസുകളില്‍ ഞാന്‍ ഹാജരാവാറുണ്ട്. ലിബറല്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി വാദിച്ചിട്ടുണ്ട്. ബാബരി കേസ് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ളതല്ല, രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ്.

*രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിൽ മുസ്ലിംകൾക്ക് ഒരു പങ്കുമില്ല, എന്നാൽ ഹിന്ദുക്കൾക്കുണ്ട് എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞത് വിവാദമാക്കേണ്ടതില്ല. ഹിന്ദുക്കൾ എന്നുദ്ദേശിച്ചത് സംഘ് പരിവാറിനെയാണ്, വിശാലമായ ഹൈന്ദവ സമൂഹത്തെയല്ല. ഇത്തരം അക്രമങ്ങളെ ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല.

*പള്ളിയുടെ പേരില്‍ വലിയ നീതിനിഷേധമാണ് രാജ്യത്ത് ഉണ്ടായത്. 1934ലും 1949ലും പള്ളി സംരക്ഷിക്കാനുള്ള മുസ്‌ലിംകളുടെ ന്യായമായ അവകാശം ഹനിക്കപ്പെട്ടു. 1950നും 1992നുമിടയില്‍ കോടതികളുടെ ഭാഗത്തുനിന്നുള്ള ഒരു വിധികളും നടപ്പാക്കാന്‍ ഹിന്ദു വിഭാഗം തയ്യാറായില്ല. അതിന്റെ ഏറ്റവും ഭീകരമായ അന്ത്യമാണ് 1992 ഡിസംബറില്‍ പള്ളി പൊളിക്കലിലൂടെ സംഭവിച്ചത്. അതിനാല്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കലാപങ്ങള്‍ക്കും പിന്നില്‍ സംഘ്പരിവാറില്‍പെട്ട ഹിന്ദുക്കളാണെന്ന് പറയാന്‍ എനിക്ക് ഒരു ഭയവുമില്ല.

*ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍ ആക്രമണങ്ങളില്‍ എനിക്ക് ഭീതിയുണ്ട്. അവര്‍ ഹിന്ദു താലിബാനാണ്. കോടതിയിലും ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. കോടതി മുറിക്കകത്തുവെച്ച് അവരില്‍പെട്ട ഒരാള്‍ എന്നെ ആക്രമിക്കാന്‍ വരെ തുനിഞ്ഞു. വധഭീഷണിയും ശാപ ആക്രോശങ്ങളും വ്യക്തിഹത്യ നടത്തുന്ന രണ്ടായിരത്തോളം കത്തുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ വീടിനുനേരെ മലം വരെ വലിച്ചെറിഞ്ഞിട്ടുണ്ട്. ഇതൊക്കെ സംഘ്പരിവാര്‍ ആക്രമണമായിരുന്നു.

*ബാബരി വിധിയെ വിലയിരുത്തി ‘നാഷനല്‍ ഹെറാള്‍ഡി’ല്‍ വന്ന ലേഖനത്തിന്റെ ഉത്തരവാദിത്തമൊഴിഞ്ഞ കോണ്‍ഗ്രസിന്റെ നടപടി വലിയ പിഴവാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പത്രത്തിന്റെ അഭിപ്രായങ്ങള്‍ തള്ളിപ്പറയുന്നത് നാണക്കേടാണ്. സത്യത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ഭീഷണിക്കു വഴങ്ങില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി പറയേണ്ടത്.

 

Facebook Comments
പി.കെ. നിയാസ്

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India

Related Posts

Counter Punch

ബാബരി മസ്ജിദ് മുതൽ ഗ്യാൻവാപി വരെ

by ഉമങ് പൊദ്ദാര്‍
20/05/2022
Counter Punch

ഹിന്ദുത്വവും മതരാഷ്ട്രീയവത്കരണവും

by ഡോ. മാധവ് ഗോഡ്ബോലെ
23/02/2022
Counter Punch

ഹിന്ദിയും ഹിന്ദുവും: മതം ഇന്ത്യൻ ഭാഷകളെ സ്വാധീനിക്കുന്ന വിധം

by ബി. ഇസഡ് ഖസ്രു
16/02/2022
Counter Punch

ഫേസ്ബുക്ക് ഇസ്രായേലിന് സഹായകമാകുന്ന വിധം

by തമാര നസ്സാർ
13/01/2022
Counter Punch

യു.എ.പി.എ: കണക്കുകൾ സംസാരിക്കുന്നു

by ഗൗതം ദോഷി
17/12/2021

Don't miss it

History

ഡൽഹിയിൽ വിപ്ലവം തീർത്ത മദ്രസ ഇ-ഫിറോസ് ഷാഹിയുടെ ചരിത്രം

22/01/2020
thafheem.jpg
Your Voice

തഫ്ഹീം സോഫ്റ്റ്‌വെയര്‍ ഖുര്‍ആന്‍ പഠനം കൂടുതല്‍ ലളിതമാക്കുകയാണ്

19/05/2016
Stories

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

12/12/2019
Columns

സഗരിക ഗോഷിന്റെ ചോദ്യങ്ങള്‍

22/03/2013
nervous.jpg
Tharbiyya

ദുഖത്തെയും കോപത്തെയും കരുതിയിരിക്കുക

03/09/2016
Family

സ്‌നേഹിക്കൂ, പരിമിതിയില്ലാതെ

24/10/2018
Views

അന്ന് നമ്മള്‍ നോറ്റ അര നോമ്പുകള്‍

09/07/2013
Columns

ഇസ്രയേൽ – തമ്മിൽ പൊരുത്തമില്ലാത്ത പ്രതീക്ഷകൾ!

15/06/2021

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!