Tuesday, March 2, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Views

മ്യാന്മറിലേക്കുള്ള മടക്കം; ഭീതിയോടെ റോഹിങ്ക്യകള്‍

ജോഷ്വാ കരോള്‍ by ജോഷ്വാ കരോള്‍
14/11/2018
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു അബ്ദുല്‍ ഫ്‌ലാദിന്റെ വീട് ഒന്നടങ്കം കത്തിച്ചു ചാമ്പലാക്കിയത്. വടക്കന്‍ റാകൈനിലെ തന്റെ ഗ്രാമത്തില്‍ മ്യാന്മര്‍ സൈന്യം നരനായാട്ട് നടത്തി. തന്റെ കണ്‍മുന്നില്‍ വച്ചാണ് തന്റെ സഹോദരനും മരുമകനും വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നീട് അബ്ദുല്‍ തന്റെ ഭാര്യയെയും നാല് കുട്ടികളെയും കൂട്ടി അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി വളരെ ശോചനീയമായ ഞെരുങ്ങിയ അവസ്ഥയിലാണ് ഇവര്‍ ഇപ്പോള്‍ ബംഗ്ലാദേശില്‍ കഴിയുന്നത്.

ഇവിടുത്തെ ജീവിതം ഇരുണ്ടതാണ്. മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരെ കൂട്ടക്കുരുതിയും ബലാത്സംഘവും പീഡനവും അടക്കവും അരങ്ങേറിയിട്ടുണ്ടെന്നാണ് യു.എന്നിന്റെയടക്കം കണ്ടെത്തല്‍. ഇപ്പോള്‍ തന്നെ തിരിച്ചറിയാതിരിക്കാന്‍ പേര് മാറ്റിയിരിക്കുകയാണ് അബ്ദുല്‍. കൂട്ടക്കുരുതി തുടരുന്ന മ്യാന്മറിലേക്ക് തന്നെയും കുടുംബത്തെയും വീണ്ടും നാടുകടത്താനുള്ള തീരുമാനത്തിലുള്ള ആശങ്കയിലാണ് അബ്ദുലും കുടുംബവും.

You might also like

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

പ്രേമവും സ്നേഹവും

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

ഈ മാസമാദ്യത്തില്‍ കോക്‌സ് ബസാറിലെ ജംറ്റോളിയിലെ ക്യാംപിലേക്ക് ഒരു ഉദ്യോഗസ്ഥന്‍ വന്നിരുന്നു, ഈ ആഴ്ച തന്നെ ഇവിടെ നിന്ന് മടങ്ങാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അബ്ദുല്‍ പറയുന്നു.

ഞങ്ങളെല്ലാം ഞെട്ടലിലാണ്. എന്ത് ചെയ്യണമെന്നറിയില്ല. എനിക്കൊന്നും പറയാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ നിരവധി കുടുംബങ്ങളോടാണ് ഒരാഴ്ച്ചക്കകം കോക്‌സ് ബസാറില്‍ നിന്നും തിരിച്ച് മ്യാന്മറിലേക്ക് തന്നെ മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2200ലധികം ആളുകളുടെ പട്ടികയാണ് ബംഗ്ലാദേശ് അധികൃതര്‍ തയാറാക്കിയത്. വ്യാഴാഴ്ച മുതല്‍ ഇത്തരക്കാരെ തിരിച്ചയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ ചര്‍ച്ച നടത്തി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 5000 ആളുകളെ തിരിച്ചയക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

ഏഴ് ലക്ഷത്തി മുപ്പതിനായിരം റോഹിങ്ക്യകളാണ് കഴിഞ്ഞ വര്‍ഷം മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയത്. 2017ല്‍ ബുദ്ധ തീവ്രവാദികളും മ്യാന്മര്‍ പട്ടാളവും ചേര്‍ന്ന് റോഹിങ്ക്യകള്‍ക്കെതിരെ ക്രൂരമായ പീഡനവും കൂട്ടക്കൊലയും ബലാത്സംഘവും ജീവനോടെ വീടടക്കം കത്തിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവര്‍ കൂട്ടപ്പലായനം നടത്തിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന പേരും പറഞ്ഞാണ് കൂട്ടക്കുരുതി നടത്തിയത്. ബംഗ്ലാദേശ് അധികൃതരാണ് കഴിഞ്ഞ ദിവസം റേഹിങ്ക്യകളോട് സ്വമേധയാ തിരിച്ച് മടങ്ങാനായി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വീണ്ടും കലാപകലുഷിതമായ മ്യാന്മറിലേക്കുള്ള മടക്കം ആലോചിക്കാന്‍ പോലുമാവാതെ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് റോഹിങ്ക്യകള്‍.

 

Facebook Comments
Tags: rohingya
ജോഷ്വാ കരോള്‍

ജോഷ്വാ കരോള്‍

Related Posts

Views

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

by അബ്ദുസ്സമദ് അണ്ടത്തോട്
26/02/2021
Views

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

by അബ്ദുസ്സമദ് അണ്ടത്തോട്
12/02/2021
Views

പ്രേമവും സ്നേഹവും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/02/2021
Views

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

by അഞ്ജുമാന്‍ റഹ്മാന്‍
28/01/2021
Views

അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോ

by പി.കെ. നിയാസ്
22/01/2021

Don't miss it

sara-prais.jpg
Faith

ഇസ്‌ലാമിനെ പൈശാചിക വല്‍കരിക്കുന്നതാണ് അത് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്

07/06/2016

കുട്ടികളില്‍ തന്റേടം വളര്‍ത്തുന്ന വിധം

11/09/2012
israel-pal-children.jpg
Views

ഫലസ്തീന്‍ കുഞ്ഞുങ്ങളെ കൊന്ന് തള്ളാനുള്ള ഇസ്രായേല്‍ ന്യായങ്ങള്‍

27/01/2016
ring.jpg
Counselling

ജീവിതപങ്കാളിയുടെ കാര്യത്തില്‍ എങ്ങനെ തീരുമാനമെടുക്കും?

19/07/2017
Great Moments

പടിഞ്ഞാറന്‍ യുക്തിയുടെ പാപ്പരത്തം

29/03/2013
kta.jpg
Profiles

കെ.ടി അബ്ദുറഹീം

10/03/2015
Your Voice

ബുആസ് മറക്കാം , നമുക്ക് മദീനക്ക് കാവലിരിക്കാം

06/01/2021
darbar.jpg
Stories

നന്മക്കുള്ള പ്രതിഫലം

24/02/2016

Recent Post

ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ഖത്തര്‍

01/03/2021

എം.ബി.എസ് ശിക്ഷിക്കപ്പെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുധ വധു

01/03/2021

ഉറങ്ങുന്നവരെ ഉണർത്താം

01/03/2021

സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക: എം.ഐ അബ്ദുല്‍

01/03/2021

ജോര്‍ദാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ രാജിവെച്ചു

01/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!