Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Articles

അഭയാര്‍ത്ഥികള്‍ നടന്നുതീരാത്ത 70 വര്‍ഷങ്ങള്‍

മുഹമ്മദ് ഹദ്ദാദ് by മുഹമ്മദ് ഹദ്ദാദ്
27/10/2021
in Articles, Human Rights
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

2021ലേക്കെത്തുമ്പോള്‍ ലോകത്താകമാനം 82.4 ദശലക്ഷം പേരാണ് സംഘര്‍ഷങ്ങളും പീഡനങ്ങളും മൂലം നാടുകടത്തപ്പെട്ടത്. ഇതില്‍ 300 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി, ബാക്കിയുള്ള 480 ലക്ഷം പേര്‍ സ്വന്തം രാജ്യത്തിനകത്ത് കുടിയിറക്കപ്പെട്ടവരാണ്. 41 ലക്ഷം പേര്‍ മറ്റുള്ളവരുടെ അഭയം തേടുന്നവരാണ്. യു.എന്‍ അഭയാര്‍ത്ഥി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ പകുതി പേരും കുട്ടികളാണ്.

55 ശതമാനം അഭയാര്‍ത്ഥികളും മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സിറിയ, ഫലസ്തീന്‍, വെനസ്വേല എന്നീ രാജ്യങ്ങളാണത്. കോവിഡ് മൂലം സമ്പദ് വ്യവസ്ഥ ഉള്‍പ്പെടെ മറ്റെല്ലാം നിലച്ചു, എന്നാല്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അക്രമവും വിവേചനവും പീഡനവുമടക്കം ഈ ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച എല്ലാ ഘടകങ്ങളും തുടരുകയാണ്.

You might also like

സമയവും വിശ്വാസിയും

റാമോസ്; തത്വശാസ്ത്രത്തിലെ അരിസ്റ്റോട്ടിലിയൻ വിരോധി

വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ഇന്ത്യയുടെത് ദുർബല നിലപാട്

“കശ്മീർ ഫയൽസ്” – അർദ്ധ സത്യങ്ങളുടെയും അസത്യങ്ങളുടെയും കഥ

2020ലെ അഭയാര്‍ത്ഥി യാത്രകള്‍

2020ല്‍ 64 രാജ്യങ്ങളില്‍ നിന്നായി 1.27 ദശലക്ഷം പേരാണ് അഭയാര്‍ത്ഥികളായി മാറിയത്. COVID-19ന്റെ അധിക വെല്ലുവിളികള്‍ക്കിടയിലും ഈ ആളുകള്‍ നിരാശാജനകമായ യാത്രകള്‍ നടത്തിയതിന്റെ വിവരങ്ങളാണ് താഴെ. ലോകത്തെ കുടിയിറക്കപ്പെട്ടവരില്‍ മൂന്നിലൊന്നിലധികം പേര്‍ ആഫ്രിക്കയിലാണ്. 2020 അവസാനത്തോടെ, ഭൂഖണ്ഡത്തിലുടനീളം കുറഞ്ഞത് 30.6 ദശലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു.

2020ല്‍, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമത്തെത്തുടര്‍ന്ന് ഏകദേശം 60,000 അഭയാര്‍ത്ഥികള്‍ എത്യോപ്യയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രകാരം 2020 നവംബറില്‍ എത്യോപ്യയുടെ വടക്കന്‍ ടൈഗ്രേ മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മൂലം 100 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായത്.

സിറിയന്‍ അഭയാര്‍ത്ഥികള്‍ തങ്ങളുടെ രാജ്യത്തെ 10 വര്‍ഷം നീണ്ട യുദ്ധത്തെത്തുടര്‍ന്നുള്ള പലായനം തുടരുകയാണ്. 2020ല്‍ ഏകദേശം 134,000 പേര്‍ നാടുവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവരില്‍ പകുതിയും (65,000) അയല്‍രാജ്യമായ തുര്‍ക്കിയിലേക്കാണ് പലായനം ചെയ്തത്. അവിടെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹത്തിന് ആതിഥേയത്വം വഹിക്കുന്നു – 3.7 ദശലക്ഷം ആളുകളുണ്ടവിടെ. അതേ വര്‍ഷം തന്നെ, സിറിയന്‍ അഭയാര്‍ത്ഥികളില്‍ നാലിലൊന്ന് പേര്‍ (32,500) ജര്‍മ്മനിയിലെത്തിയിട്ടുണ്ട്.

ലാറ്റിനമേരിക്കയില്‍, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 400,000 അഭയാര്‍ത്ഥികളാണ് വെനസ്വേലയില്‍ നിന്നും പലായനം ചെയ്തത്. ഇവരില്‍ 139,000 പേര്‍ പെറുവിലേക്കും 80,000 പേര്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കും 60,000 പേര്‍ ബ്രസീലിലേക്കും പലായനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യയില്‍, മ്യാന്‍മറില്‍ നിന്നുള്ള 29,000 പേര്‍ അഭയാര്‍ത്ഥികളായിട്ടുണ്ട്. ഈ അഭയാര്‍ത്ഥികളെല്ലാം അയല്‍രാജ്യങ്ങളായ ഇന്ത്യയിലും (17,000), ബംഗ്ലാദേശിലും (12,000) എത്തി.

യൂറോപ്പില്‍, തര്‍ക്കപ്രദേശമായ നഗോര്‍നോ-കരാബാക്കില്‍ അര്‍മേനിയന്‍-അസര്‍ബൈജാന്‍ സൈന്യങ്ങള്‍ തമ്മില്‍ നടന്ന 44 ദിവസത്തെ പോരാട്ടത്തെത്തുടര്‍ന്ന് കുറഞ്ഞത് 89,000 അഭയാര്‍ത്ഥികള്‍ അസര്‍ബൈജാനില്‍ നിന്ന് അര്‍മേനിയയിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

2020ല്‍ അറ്റ്‌ലാന്റികില്‍ ഒട്ടാകെ, 20 രാജ്യങ്ങളില്‍ നിന്നായി 8,500 അഭയാര്‍ഥികളെയാണ് അമേരിക്ക സ്വീകരിച്ചത്. ഈ അഭയാര്‍ത്ഥികളില്‍ പകുതിയും മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്: വെനസ്വേല (1,600), എല്‍ സാല്‍വഡോര്‍ (1,200), ഗ്വാട്ടിമാല (1,100). 2019നേക്കാള്‍ വളരെ കുറവാണ് ഇത്. 2019ല്‍ 32,000 അഭയാര്‍ത്ഥികളാണ് അമേരിക്കയിലെത്തിയിരുന്നു.

2020ല്‍ 21 രാജ്യങ്ങളില്‍ നിന്നായി 7,500 അഭയാര്‍ഥികളാണ് കാനഡയിലെത്തിയത്. നൈജീരിയ (1,400), ഇറാന്‍ (1,200), ഹംഗറി (629) എന്നിവയാണ് മുന്‍നിര രാജ്യങ്ങള്‍. ലോകത്തിന്റെ മറുവശത്ത്, ഓസ്ട്രേലിയയ്ക്ക് 2020-ല്‍ ലഭിച്ചത് 956 അഭയാര്‍ത്ഥികളെ മാത്രമാണ് – കൂടുതലും ഇറാനില്‍ നിന്നുള്ളവരായിരുന്നു.

ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകള്‍ എവിടെയാണ് ?

അഭയാര്‍ത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള താല്‍ക്കാലിക സുരക്ഷിത താവളമായിട്ടാണ് അഭയാര്‍ത്ഥി ക്യാമ്പുകളെ കണക്കാക്കുന്നത്. എന്നാല്‍, നിരവധി ആളുകള്‍ പതിറ്റാണ്ടുകളായി ഈ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ട പലരും 16 വര്‍ഷത്തിലേറെയായി താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ അഭയാര്‍ത്ഥികളായി ജീവിക്കുന്നുണ്ടെന്നാണ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി പറയുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ചിലതാണ് താഴെ കാണുന്ന ചിത്രത്തില്‍.

10ലക്ഷത്തിലധികം പേരാണ് നാല് അഭയാര്‍ത്ഥി ക്യാംപുകളിലായി കഴിയുന്നത്. ജോര്‍ദാനിലെ സാത്‌രിയില്‍ 76000,ബംഗ്ലാദേശിലെ കുതുപലോംഗില്‍ എട്ട് ലക്ഷം, കെനിയയിലെ കാകുമയില്‍ ഒന്നര ലക്ഷം, കെനിയയിലെ തന്നെ ദാദാബില്‍ രണ്ട് ലക്ഷം എന്നിങ്ങനെയാണ് കണക്ക്.

70 വര്‍ഷത്തെ അഭയാര്‍ത്ഥി യാത്രകള്‍

രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് യൂറോപ്പിലെ അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി 1951ല്‍ യു.എന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ രൂപീകരിച്ചു. 1967ല്‍, ലോകമെമ്പാടുമുള്ള കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനായി കണ്‍വെന്‍ഷന്‍ വിപുലീകരിച്ചു.
1951 മുതല്‍ 2020 വരെയുള്ള 70 വര്‍ഷത്തെ അഭയാര്‍ത്ഥി യാത്രകളെയാണ് താഴെയുള്ള ഇന്‍ഫോഗ്രാഫിക് എടുത്തുകാണിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ഥികളുടെ എണ്ണം ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. 2011ല്‍ 15 ദശലക്ഷമുള്ളത് 2020ല്‍ 30 ദശലക്ഷമായാണ് വര്‍ധിച്ചത്.

ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരവസ്ഥയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരിഹരിക്കപ്പെടാത്ത അഭയാര്‍ത്ഥി പ്രശ്‌നം.
1948 മെയ് 14ന്, ആദ്യത്തെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന് തുടക്കമിട്ടുകൊണ്ട് ഫലസ്തീനിലെ ബ്രിട്ടീഷ് മാന്‍ഡേറ്റ് കാലഹരണപ്പെട്ടു. തുടര്‍ന്ന്
സയണിസ്റ്റ് സൈന്യം ചുരുങ്ങിയത് 750,000 ഫലസ്തീനികളെ പുറത്താക്കി. UNHCR തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 1952 ആയപ്പോഴേക്കും ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 867,000 ആയിരുന്നു. ഇന്ന് അത് 570000 ആണ്.

 

6.7 ദശലക്ഷവുമായി സിറിയക്കാരാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതലുള്ള അഭയാര്‍ത്ഥി സമൂഹം. ഫലസ്തീനികള്‍ (5.7 ദശലക്ഷം), വെനസ്വേലക്കാര്‍ (4 ദശലക്ഷം) എന്നിങ്ങനെയാണ് പിന്നാലെയുള്ളത്. 2020ലെ കണക്കനുസരിച്ച്, ലോകത്തിലെ 88 ശതമാനം അഭയാര്‍ത്ഥികളും 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ലോകത്തിലെ അഭയാര്‍ത്ഥികളില്‍ 65 ശതമാനവും 16 രാജ്യങ്ങളിലാണ് അഭയം തേടിയിരിക്കുന്നത്. തുര്‍ക്കിയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നത് (3.7 ദശലക്ഷം), ജോര്‍ദാന്‍ (3 ദശലക്ഷം), കൊളംബിയ (1.7 ദശലക്ഷം) എന്നിവയാണ് തൊട്ടുപിന്നില്‍.

യൂറോപ്പിലേക്ക് വരുമ്പോള്‍, ജര്‍മ്മനിയാണ് മുന്‍പന്തിയില്‍. ഏകദേശം 1.2 ദശലക്ഷം അഭയാര്‍ത്ഥികളുണ്ട്, ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന അഭയാര്‍ത്ഥികളാണിത്. UNHCR കണക്കനുസരിച്ച്, ലോകത്തിലെ 86 ശതമാനം അഭയാര്‍ത്ഥികളെയും വികസ്വര രാജ്യങ്ങളാണ് സ്വീകരിക്കുന്നത്.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
മുഹമ്മദ് ഹദ്ദാദ്

മുഹമ്മദ് ഹദ്ദാദ്

Related Posts

Knowledge

സമയവും വിശ്വാസിയും

by അബ്ദുൽ കലാം പുഞ്ചാവി
23/05/2022
Knowledge

റാമോസ്; തത്വശാസ്ത്രത്തിലെ അരിസ്റ്റോട്ടിലിയൻ വിരോധി

by ഇമാദുദ്ദീൻ ഫാരിസ്
19/05/2022
Human Rights

വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ഇന്ത്യയുടെത് ദുർബല നിലപാട്

by സിദ്ധാർത്ഥ് സോങ്കർ
23/04/2022
Human Rights

“കശ്മീർ ഫയൽസ്” – അർദ്ധ സത്യങ്ങളുടെയും അസത്യങ്ങളുടെയും കഥ

by ഡോ. രാം പുനിയാനി
06/04/2022
Human Rights

‘ഒന്നുകില്‍ എനിക്ക് കീഴടങ്ങാം, അല്ലെങ്കില്‍ എന്റെ മൗലികാവകാശത്തിനായി ശബ്ദിക്കാം’

by ഡോ. ബതൂല്‍ ഹാമിദ്
30/03/2022

Don't miss it

Columns

ജാഗ്രത പാലിക്കണം, സംവദിക്കാനുള്ള വഴികള്‍ തുറന്നിട്ടുകൊണ്ട്

06/11/2018
quill.jpg
Interview

ക്വില്‍ ഫൗണ്ടേഷനുമായി ഒരു സംഭാഷണം

19/01/2017
History

ഹമാസിന്റെ മിലിട്ടറി മുന്നേറ്റങ്ങള്‍

22/09/2014
Columns

മക്രോണിനെ കോടതി തിരുത്തുമ്പോൾ

27/04/2022
Knowledge

നമ്മുടെ ഇസ്‌ലാം, ആദ്യ കാലത്തെ ഇസ്‌ലാമാണ്!

27/01/2022
christian-lady.jpg
Your Voice

ക്രിസ്ത്യന്‍ സ്ത്രീയെ നിരുപാധികം വിവാഹം ചെയ്യാമോ?

31/08/2012
Your Voice

മനുഷ്യാവകാശം ഇസ്ലാമിൽ

09/12/2019

അതാഅ് ബിന്‍ അബീ റബാഹ്- ഭാഗം 2

18/07/2012

Recent Post

ഇസ്രായേലുമായുള്ള ബന്ധം ‘കുറ്റകരമെ’ന്ന് ഇറാഖ് പാര്‍ലമെന്റ്

27/05/2022

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!