Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

കൊളോണിയല്‍ കാലഘട്ടത്തെ നിയമം മാറ്റിയെഴുതുമോ ?

പി.കെ സഹീര്‍ അഹ്മദ് by പി.കെ സഹീര്‍ അഹ്മദ്
16/07/2021
in Your Voice
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കഴിഞ്ഞ ദിവസം വളരെ നിര്‍ണ്ണായകമായ ഒരു നിരീക്ഷണമാണ് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നടത്തിയത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ രാഷ്ട്രപിതാവായ ഗാന്ധിജിക്കും മറ്റു സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുമെതിരെ ചുമത്തിയ രാജ്യദ്രോഹ നിയമം 75 വര്‍ഷം കഴിഞ്ഞിട്ടും തുടരുന്നത് എന്തിനാണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത്. ഈ നിയമം സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അടിച്ചൊതുക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാന ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

ഈ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും റിട്ട. മേജര്‍ ജനറല്‍ എസ്.ജി വെംബാട്കരെ നല്‍കിയ ഹരജികള്‍ പരിഗണക്കവെയാണ് കോടതി ഇത്തരം നിരീക്ഷണം നടത്തിയത്. കൊളോണിയല്‍ കാലഘട്ടത്തിലെ ശിക്ഷാനടപടി ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയുണ്ട്. എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇത്ര കാലമായിട്ടും ഈ നിയമം എടുത്തുകളഞ്ഞില്ല. കാലഹരണപ്പെട്ട നിയമങ്ങള്‍ എടുത്തുകളഞ്ഞ കേന്ദ്രം എന്തുകൊണ്ട് ഇതുമാത്രം എടുത്തുകളയുന്നില്ല. ഈ നിയമത്തെക്കുറിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ആശങ്കാജനമാണ്. ഇത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയതായിരുന്നു. ഇതേ നിയമം തന്നെയാണ് ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെയും ബാല ഗംഗാധര തിലകിനെയും നിശബ്ദമാക്കാന്‍ വേണ്ടി ഉപയോഗിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത് ആവശ്യമാണോ- എന്‍.വി രമണ ചോദിച്ചു.

You might also like

അക്ഷരങ്ങളുളള മനുഷ്യൻ

എന്തിനാണ് മുസ്ലിം പള്ളികള്‍ക്ക് മാത്രമായി കേരള പൊലിസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് ?

പ്രതിഫലങ്ങളിലൂടെ അനുഭവിച്ചറിയുന്ന വസന്തകാലം

മുഹമ്മദ് നബി : നിന്ദകരും പ്രശംസകരും

രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാതലത്തില്‍ ഏറെ നിര്‍ണായകമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയിട്ടുള്ളത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ബി.ജെ.പി തങ്ങളുടെ വിമര്‍ശകരെയും മാധ്യമങ്ങളെയും സംഘടനകളെയും രാഷ്ട്രീയ എതിരാളികരെയും നേരിടാന്‍ ഈ രാജ്യദ്രോഹ നിയമമാണ് നിരന്തരം ഉപയോഗിക്കുന്നത്.

153 എ, യു.എ.പി.എ, അഫ്‌സ്പ, എന്‍.എസ്.എ, പി.എസ്.എ തുടങ്ങി അനവധി നിയമങ്ങളാണ് വ്യത്യസ്തര തരത്തിലും രൂപത്തിലും കേന്ദ്രം തലങ്ങും വിലങ്ങും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന കര്‍ഷകര്‍ക്കും ന്യൂനപക്ഷ -ആദിവാസി-ഗോത്ര സമൂഹങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാമെതിരെ ഇത്തരത്തില്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.

അനവധി യുവാക്കളും യുവതികളും വിദ്യാര്‍ത്ഥികളും തങ്ങളുടെ ഭാവി ഇരുളടഞ്ഞ് ഇപ്പോഴും കാരാഗൃഹങ്ങള്‍ക്കുള്ളില്‍ കഴിയുകയാണ്. കര്‍ഷക പ്രക്ഷോഭം, സി.എ.എ, എന്‍.ആര്‍സി സമരം തുടങ്ങിയ സമരങ്ങളെയെല്ലാം കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പും പൊലിസുമെല്ലാം ഇങ്ങിനെയാണ് നേരിട്ടതെന്ന് നാം കണ്ടതാണ്. പലര്‍ക്കും വര്‍ഷങ്ങളായി ജാമ്യം പോലും നിഷേധിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവരെ മറ്റു പല കേസുകളിലും ചുമത്തി വീണ്ടും ഇതേ വകുപ്പ് പ്രകാരം ജയിലിലടക്കുന്ന കാഴ്ചയും നാം കണ്ടു. ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പരാതിയിലാണ് മിക്ക ആളുകള്‍ക്കെതിരെയും കേസെടുക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പോസ്റ്റിട്ടവര്‍ക്കെതിരെ വരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ബീഫ് കഴിച്ചതിനും മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ചതിനും തൊപ്പിവെച്ചതിനും താടി വെച്ചതിനുമെല്ലാം വെവ്വേറെ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പലരും ആള്‍ക്കൂട്ട വിചാരണക്കിരയായി ക്രൂരമായ മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവങ്ങളും നാം കണ്ടതാണ്.

കഴിഞ്ഞ ജൂണില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചതിനായിരുന്നു ദുവയെ അറസ്റ്റ് ചെയ്തിരുന്നത്. രാജ്യദ്രോഹത്തിന്റെ പരിധി നിശ്ചയിക്കാനുള്ള സമയമാണിതെന്നാണ് കഴിഞ്ഞ മെയ് 31 സുപ്രീം കോടതി പറഞ്ഞത്. രാജ്യദ്രോഹത്തെ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ലക്ഷദ്വീപ് ആക്റ്റിവിസ്റ്റ് അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അവര്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വിമര്‍ശനമുന്നയിച്ചതിന് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അയിഷക്കെതിരെ ദ്വീപ് പൊലിസ് കേസെടുത്തിരുന്നത്.

അവരുടെ പ്രസ്താവനയില്‍ രാജ്യദ്രോഹത്തിന്റെ വ്യക്തമായ സൂചനകളൊന്നും ഇല്ല, അവര്‍ക്കെതിരെ മുന്‍വിധിയോടെയുള്ള ആരോപണങ്ങളോ വാദങ്ങളോ ആണ്, അത് ദേശീയ താല്‍പ്പര്യത്തിനോ മറ്റൊരു വിഭാഗത്തിനെതിരെയും പ്രചരിപ്പിക്കുകയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ സമീപകാലത്തെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയേകുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Facebook Comments
Tags: Indiasupreme courtuapa
പി.കെ സഹീര്‍ അഹ്മദ്

പി.കെ സഹീര്‍ അഹ്മദ്

Related Posts

Your Voice

അക്ഷരങ്ങളുളള മനുഷ്യൻ

by ഫായിസ് നിസാർ
26/06/2022
Your Voice

എന്തിനാണ് മുസ്ലിം പള്ളികള്‍ക്ക് മാത്രമായി കേരള പൊലിസിന്റെ ഇങ്ങനെയൊരു ഇണ്ടാസ് ?

by വി.ടി ബല്‍റാം
15/06/2022
Your Voice

പ്രതിഫലങ്ങളിലൂടെ അനുഭവിച്ചറിയുന്ന വസന്തകാലം

by വി.കെ. ഷമീം
13/06/2022
Your Voice

മുഹമ്മദ് നബി : നിന്ദകരും പ്രശംസകരും

by വി.വി.എ ശുകൂർ
10/06/2022
Your Voice

പ്രവാചകത്വവും അവതാര വാദവും

by ജമാല്‍ കടന്നപ്പള്ളി
09/06/2022

Don't miss it

Columns

തുണീഷ്യയിലെ ‘അട്ടിമറി’

26/07/2021
History

യാഖൂതുൽ ഹമവി: വ്യത്യസ്തനായ പകർത്തെഴുത്തുകാരൻ

26/05/2021
Faith

ശിര്‍ക്ക് വരുമെന്ന താക്കീതും മുശിരിക്കാക്കലും

20/02/2019
attraction.jpg
Parenting

ലൈംഗിക ആകര്‍ഷണം പാപമാണോ?

09/04/2016
baby.jpg
Parenting

മാതൃത്വവും പിതൃത്വവും

10/04/2013
gujarat.jpg
Views

നരോദാപാട്ടിയ കോടതിവിധി: പൊരുതി നേടിയ വിജയം

05/09/2012
hasanul-banna.jpg
History

എന്നെ വിടൂ കൂട്ടരേ, സ്വര്‍ഗമെന്നെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്

16/07/2013
mahallu.jpg
Tharbiyya

മഹല്ലുകളില്‍ ഉണ്ടാകേണ്ടത്

01/11/2012

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!