Friday, March 5, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Views

40 ലക്ഷം പേരെ ആശങ്കയിലാക്കുന്ന അസമിലെ പൗരത്വ രജിസ്റ്റര്‍

അബ്ദുല്‍ ഗനി by അബ്ദുല്‍ ഗനി
30/07/2018
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട അന്തിമ പട്ടികയില്‍ നിന്നും 40 ലക്ഷത്തോളം പേര്‍ പുറത്താണ്. തിങ്കളാഴ്ച രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍.ജി.ഐ) പുറത്തിറക്കിയ പട്ടികയിലാണ് വര്‍ഷങ്ങളായി സംസ്ഥാനത്ത് കഴിയുന്ന 40 ലക്ഷത്തോളം പേരെ പുറത്താക്കിയത്.

3.29 കോടി ജനങ്ങളാണ് അസമിലുള്ളത്. ഇതില്‍ 2.89 കോടി പേരുടെ പേര്‍ മാത്രമേ പുതുക്കിയ പട്ടികയിലുള്ളൂ. ബംഗ്ലാദേശുമായും ഭൂട്ടാനുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണിത്.

You might also like

കോൺ​ഗ്രസുകാരുടെ “ ശാന്തി സമ്മേളനം”

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

പ്രേമവും സ്നേഹവും

2017 ഡിസംബര്‍ 31ന് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1.9 കോടി ജനങ്ങളെ രാജ്യത്തെ പൗരന്മാരായി നിയമപരമായി അംഗീകരിച്ചിരുന്നു. ഏഴു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് ഇങ്ങനെ ഒരു പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ രേഖകളില്ലാത്തവരെ പുറത്താക്കാന്‍ വേണ്ടിയാണ് പട്ടിക തയാറാക്കുന്നതെന്നാണ് അധികൃതരുടെ വാദം.

ഓണ്‍ലൈന്‍ വഴിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ 2500 എന്‍.ആര്‍.സി സേവ കേന്ദ്ര വഴിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്.

പട്ടികയലില്‍ നിന്നും പുറന്തള്ളപ്പെട്ടവരുടെ പേരുകള്‍ കണ്ട് ഞെട്ടിത്തരിച്ചു പോയി എന്നായിരുന്നു ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ജനറല്‍ സെക്രട്ടറി അമീനുല്‍ ഇസ്‌ലാമിന്റെ പ്രതികരണം. അസമിലെ ബംഗാളി ജനതക്കു വേണ്ടി അവകാശ പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണിത്. ഈ പട്ടികക്കെതിരെ നിരവധി എതിര്‍പ്പുകള്‍ ഉണ്ട്. ഇത് സുപ്രിം കോടതിയുടെ മേല്‍നോട്ടത്തിലുള്ള വിഷയമാണ്. അതിനിടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ഞങ്ങള്‍ കോടതിയെ സമീപിക്കുമെന്നും അമീനുല്‍ ഇസ്‌ലാം പറഞ്ഞു. സമാധാനവും ഐക്യവും നിലനിര്‍ത്താനാണ് ഞങ്ങള്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

1971 മാര്‍ച്ച് 21നോ അതിനു മുന്‍പോ സംസ്ഥാനത്ത് സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖകളാണ് രജിസ്റ്ററില്‍ ഉള്‍പ്പെടാന്‍ അധികൃതര്‍ക്കു മുന്‍പാകെ ഹാജരാക്കേണ്ടത്. ഇവരെ മാത്രമേ പൗരന്മാരായി പരിഗണിക്കുന്നുള്ളൂ. 1951ലെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ പിന്മുറക്കാര്‍, 1974 മാര്‍ച്ച് 24 വരെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ എന്നിവരെയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവരില്‍ മിക്കയാളുകള്‍ക്കും ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ഉണ്ട്.

കുടിയേറ്റക്കാരായ അസം മുസ്ലിംകളെയും ബംഗാളികളെയുമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിമര്‍ശനമുണ്ട്. ബി.ജെ.പിക്കു വോട്ടു ചെയ്യാത്തവരെയും അവര്‍ക്കെതിരെ നില്‍ക്കുന്നവരെയും ഒറ്റപ്പെടുത്തി സംസ്ഥാനത്തു നിന്നും പുറത്താക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും വ്യാപക വിമര്‍ശനമുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഈ നടപടി ദുരുദേശ്യത്തോടെയാണെന്നാണ് വിമര്‍ശനം.

2016ല്‍ അസമില്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ 15,000 പേരെയാണ് വിദേശികളായി കണക്കാക്കിയത്. അതായത്, ഒരു മാസം ആയിരത്തിനടുത്ത് പേരെ ഇങ്ങനെ വേര്‍തിരിക്കുന്നുണ്ട്. 1985നും 2016നും ഇടയില്‍ 90,000 പേരെയാണ് വിദേശികളായും അനധികൃത കുടിയേറ്റക്കാരായും മുദ്ര കുത്തിയത്.

Facebook Comments
അബ്ദുല്‍ ഗനി

അബ്ദുല്‍ ഗനി

Related Posts

Views

കോൺ​ഗ്രസുകാരുടെ “ ശാന്തി സമ്മേളനം”

by അബ്ദുസ്സമദ് അണ്ടത്തോട്
03/03/2021
Views

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

by അബ്ദുസ്സമദ് അണ്ടത്തോട്
26/02/2021
Views

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

by അബ്ദുസ്സമദ് അണ്ടത്തോട്
12/02/2021
Views

പ്രേമവും സ്നേഹവും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/02/2021
Views

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

by അഞ്ജുമാന്‍ റഹ്മാന്‍
28/01/2021

Don't miss it

Editors Desk

ജീൻ പോൾ സാർത്രെ പറഞ്ഞതും ഇപ്പോൾ ഫ്രാൻസിൽ സംഭവിക്കുന്നതും!

29/10/2020
3d rendering of business person presentation of good advice word. 3d white people man character
Parenting

ലുക്ക്മാന്‍ അരുളുന്ന സാരോപദേശങ്ങള്‍

19/06/2019
love-birds.jpg
Family

പ്രേമ രഹസ്യങ്ങള്‍

27/05/2013
gujarat.jpg
Views

നരോദാപാട്ടിയ കോടതിവിധി: പൊരുതി നേടിയ വിജയം

05/09/2012
Human Rights

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍

30/10/2014
kashmir-grave.jpg
Views

കശ്മീരിലെ കൂട്ടക്കുഴിമാടങ്ങളും ഭരണകൂടവും

07/11/2017
Civilization

ലിന അബൂജെറാദ; കാണാത്ത ദേശത്തെ ചിത്രങ്ങളില്‍ കോറുന്നവള്‍

09/10/2015
junaid.jpg
Sunnah

ജുനൈദ് ജംഷാദ്: സംഗീത ലോകത്തു നിന്നും ഇസ്‌ലാമിന്റെ തണലിലേക്കെത്തിയ നക്ഷത്രം

11/12/2017

Recent Post

മ്യാൻമർ: മുസ് ലിംകളോടുള്ള നിലപാട് അന്നും ഇന്നും

04/03/2021

മുതലാളിത്തം ജീർണമാണ്, ബദലേത്?

04/03/2021

2019 പ്രളയ പുനരധിവാസം: വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

04/03/2021

ഫലസ്തീനിലെ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷണം ആരംഭിച്ചു

04/03/2021

മ്യാന്മര്‍ പ്രക്ഷോഭം: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 38 പേര്‍

04/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • അറബ് മുസ്ലിം നാടുകളിലെ ആഭ്യന്തരപ്രശ്നങ്ങളെ സംബന്ധിച്ചും ശൈഥില്യത്തെപ്പറ്റിയും വിശദീകരിക്കുന്ന കുഞ്ഞിക്കണ്ണൻ സത്യം മറച്ചു വെച്ച് നുണകളുടെ പ്രളയം സൃഷ്ടിക്കുകയാണ്. ഇറാനിലെ മുസദ്ദിഖ് ഭരണത്തെ അട്ടിമറിച്ചതും ഇന്തോനേഷ്യയിലെ സുക്കാർണോയെ അട്ടിമറിച്ച് അഞ്ചുലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ദേശീയ ജനാധിപത്യ വാദികളെയും കൂട്ടക്കൊല ചെയ്തതും മുസ്ലിം ബ്രദർഹുഡാണെന്ന് എഴുതി വെക്കണമെങ്കിൽ കള്ളം പറയുന്നതിൽ ബിരുദാനന്തരബിരുദം മതിയാവുകയില്ല; ഡോക്ടറേറ്റ് തന്നെ വേണ്ടിവരും....Read More data-src=
  • പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരുടെ യോഗത്തെ സൂചിപ്പിക്കാനുള്ള ഇംഗ്ലീഷ് പദമാണ് “ Conclave”. രഹസ്യ യോഗം എന്നും അതിനു അർഥം പറയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ വാക്ക് കുറച്ചു ദിവസമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു....Read More data-src=
  • സാങ്കേതിക വിദ്യയുടെ വികാസം ലോക തലത്തിൽ വലിയ വിപ്ലവങ്ങൾക്ക് കാരണമായത് പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുനീഷ്യയിൽ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിൻ്റെ അലയൊലികൾ പതിയെ യമനും ഈജിപ്തും ഏറ്റെടുത്ത്,...Read More data-src=
  • “യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ഇസ്ലാമിക ധാരണകളെ തിരുത്തണമെന്നും മതാത്മകമായ വീക്ഷണങ്ങളുടെ സ്ഥാനത്ത് ഇസ്ലാം മതേതര വീക്ഷണം അനുവദിക്കുന്നുണ്ടെന്നുമുള്ള പുരോഗമന ആശയങ്ങൾക്കെതിരായിട്ടാണ് ഹസനുൽ ബന്നാ രംഗത്ത് വന്നതെന്ന് “കുഞ്ഞിക്കണ്ണൻ എഴുതുന്നു. (പുറം:18)...Read More data-src=
  • സർവധനാൽ പ്രധാനമാണ് വിജ്ഞാനം. ചിറകില്ലാത്ത പക്ഷിയെപ്പോലിരിക്കും വിജ്ഞാനമില്ലാത്ത ജീവിതം. രത്‌നം, സ്വർണം, വെള്ളി എന്നിവയേക്കാൾ വില വിജ്ഞാനത്തിനുണ്ടെന്ന് വേദങ്ങൾ പഠിപ്പിക്കുന്നു....Read More data-src=
  • സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ പുസ്തകങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്നതും പഠിക്കുന്നതും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ്. അദ്ദേഹത്തിൻറെ ചിന്തകൾ സ്വാംശീകരിക്കുന്നവരും അവർ തന്നെ....Read More data-src=
  • നമസ്‌കാരം ശരിയായിത്തീരണമെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ച് ഭയവും ഭക്തിയും ഉണ്ടാവണം. മനസ്സില്‍ അല്ലാഹുവിനെ വിചാരിക്കാതെ നമസ്‌കാരത്തിന്റെ കര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു ഫലവുമില്ല....Read More data-src=
  • ഒരു മനുഷ്യൻ ഓരോ സാഹചര്യത്തിലും താൻ കടന്നുപോകുന്ന വൈകാരികതയെക്കുറിച്ച് സ്വയം ഒരു വിലയിരുത്തൽ നടത്തിയാൽ മിക്കപ്പോഴും അപ്രതീക്ഷിമായോ പ്രവചനാതീതമായ രീതിയിലോ വികാരാധീനരായതാവാം, ആത്യന്തം വിചിത്രവും വിസ്മയജനകവുമായ പോലെ ചിലപ്പോൾ അതിനിഗൂഢവും പലപ്പോഴും അവനവന് സ്വയം നിജപ്പെടുത്താനോ, ...Read more data-src=
  • ജമാഅത്ത് വിമർശന പുസ്തകത്തിൽ കുഞ്ഞിക്കണ്ണൻ എഴുതുന്നു:”ഇസ്ലാമിനെ ക്രോധത്തിൻറെയും ആക്രമണത്തിൻറെയും യുദ്ധ പദ്ധതിയായി സൈദ്ധാന്തീകരിക്കുന്ന ഓറിയൻറലിസ്റ്റ് പണ്ഡിതന്മാരാണ് ആധുനിക ജിഹാദിസത്തിൻറെ പ്രത്യയശാസ്ത്രകാരന്മാർ....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!