Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Stories

റുഫൈഅ് ബിന്‍ മിഹ്‌റാന്‍

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ by ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ
13/05/2013
in Stories
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അബുല്‍ ആലിയ എന്ന പേരില്‍ അറിയപ്പെടുന്ന, ഖുര്‍ആനും തിരുസുന്നത്തും വളരെ നന്നായി കൈകാര്യം ചെയ്തിരുന്ന-പാരായണവും വ്യാഖ്യാനവും- റുഫൈഅ് ബിന്‍ മിഹ്‌റാന്റെ ജീവിതം പല സവിശേഷതകള്‍ കൊണ്ടും സംഭവബഹുലമായിരുന്നു. പേര്‍ഷ്യയില്‍ ജനിച്ച അദ്ദേഹം, പേര്‍ഷ്യ കീഴടക്കാന്‍ വന്ന മുസ്‌ലിം സൈന്യത്തിന്റെ പിടിയിലായപ്പോഴാണ് ഇസ്‌ലാമിന്റെ തെളിമയാര്‍ന്ന ലോകത്തേക്ക് ആനയിക്കപ്പെടുന്നത്. ദീനിന്റെ വെള്ളിവെളിച്ചം പുല്‍കിയതില്‍പ്പിന്നെ ഖുര്‍ആനും നബിചര്യയും പഠിക്കാനായിരുന്നു ജീവിതത്തിലെ സിംഹഭാഗവും ചിലവഴിച്ചത്. യുദ്ധാനന്തരം അദ്ദേഹം ഒരു സ്ത്രീയുടെ ഭൃത്യനായിരുന്ന അദ്ദേഹത്തെ മോചനദ്രവ്യമൊന്നും ആവശ്യപ്പെടാതെയാണ് ആ സ്ത്രീ മോചിപ്പിച്ചത്. .

റുഫൈഅ് അറിവുനേടാന്‍ നിരന്തരം മറ്റുള്ളവരെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. ‘ദിനേന അഞ്ചു വീതം ആയത്തുകള്‍ മനപ്പാഠമാക്കാന്‍ ശ്രമിക്കുക. കാരണം ജിബ്‌രീല്‍ നബിയെപ്പഠിപ്പിച്ചത് അപ്രകാരമായിരുന്നു’ എന്ന് അദ്ദേഹം നിരന്തരം പറയാറുണ്ടായിരുന്നു. ഒരു സാധാരണ അദ്ധ്യാപകന്‍ എന്നതിനപ്പുറം നേര്‍വഴി നടത്തിയിരുന്ന ഒരു മാര്‍ഗദര്‍ശകനും ധീരമുജാഹിദും യുദ്ധരംഗത്തെ മികച്ച പ്രാസംഗികനും കൂടിയായിരുന്നു ്അദ്ദേഹം.
 
അലി(റ)വും മുആവിയ(റ)വും തമ്മിലുണ്ടായ യുദ്ധത്തിനിടയില്‍ അദ്ദേഹം തന്റെ ശ്രദ്ധേയമായ നിലപാട് വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു. ‘അലിയും മുആവിയയും തമ്മിലുളള യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ചുറുചുറുക്കുള്ള യുവാവായിരുന്നു. പക്ഷെ, അതിശൈത്യമുള്ള സന്ദര്‍ഭത്തില്‍ തണുത്ത വെള്ളത്തില്‍ കൈമുക്കാന്‍ വെറുക്കുന്നതിനേക്കാളപ്പുറം ഞാന്‍ യുദ്ധത്തെ വെറുക്കുന്നു. ആയുധവുമായി ഞാന്‍ യുദ്ധത്തിന് എത്തിയെങ്കിലും ഏത് പക്ഷം ചേരണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ഇരുഭാഗത്തും തക്ബീര്‍ ധ്വനികള്‍, ..ഏതു ഭാഗമാണ് സത്യം, ഏതാണസത്യത്തിന്റെ പക്ഷം ….ഞാന്‍ ആരോടൊപ്പം ചേരും… അവസാനം ആയുധം ഉപേക്ഷിച്ച് ഞാന്‍ പിന്തിരിഞ്ഞു നടന്നു.’

You might also like

ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

പ്രവാചകനെ കാണാന്‍ സാധിക്കാത്തതില്‍ അദ്ദേഹത്തിന് അതിയായ ദുഖമുണ്ടായിരുന്നു. ആ ദുഖം അദ്ദേഹം പരിഹരിച്ചത് നബിയുടെ സാമീപ്യം സിദ്ധിച്ച സ്വഹാബി വര്യന്‍മാരുമൊത്ത് ജീവിതം കഴിച്ചു കൂട്ടിക്കൊണ്ടായിരുന്നു. ഒരിക്കല്‍ അനസ്(റ) നല്‍കിയ ആപ്പിള്‍ വാങ്ങിയ ശേഷം റുഫൈഅ് പറഞ്ഞു. ‘നബിയുടെ കരം സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച  കൈകളില്‍ നിന്ന് സ്വീകരിച്ച ആപ്പിള്‍ ഇതാ’.

ഒരിക്കല്‍ അദ്ദേഹത്തിന് മാരകമായ ഒരസുഖം പിടിപെട്ടു. കാലില്‍ മാത്രം ബാധിച്ച രോഗം മറ്റവയവങ്ങളെ കാര്‍ന്നു തിന്നാതിരിക്കാന്‍ ,എത്രയും പെട്ടെന്ന് കാല്‍ മുറിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം കാല്‍ മുറിച്ചു മാറ്റാന്‍ വേണ്ട ഉപകരണങ്ങളുമായി വന്ന വൈദ്യന്‍, വേദന അറിയാതിരിക്കാന്‍ മയക്കുഗുളിക കഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ റുഫൈഅ് പറഞ്ഞത്, ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരാളെ അടുത്തിരുത്തി ഖുര്‍ആന്‍ കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ കാല്‍ മുറിച്ചാല്‍ മതി എന്നായിരുന്നു. അനന്തരം മുറിച്ചുമാറ്റിയ കാല്‍ കൈയ്യിലേന്തി അദ്ദഹം പറഞ്ഞു. ‘നീ ഈ കാലുകൊണ്ട് ഹറാമിലേക്ക് നടക്കുകയോ ഹറാം സ്പര്‍ശിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അല്ലാഹു ചോദിച്ചാല്‍ ഇല്ല എന്നെനിക്ക് മറുപടി പറയാന്‍ സാധിക്കും’.

ദൈവസന്നിധിയിലേക്കുള്ള യാത്രക്കായി അദ്ദേഹം കഫന്‍പുടവ നേരത്തെ വാങ്ങിവച്ചിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും അതണിഞ്ഞ് മരണത്തെ ആലോചിക്കാന്‍ സമയം കണ്ടെത്തുമായിരുന്നു.  ഹിജ്‌റ 98-ല്‍ ഒരു ശവ്വാല്‍ മാസത്തില്‍ റുഫൈഅ് എന്ന കര്‍മ്മയോഗി ഈ ലോകത്തോട് വിട പറഞ്ഞു.

വിവ : ഇസ്മാഈല്‍ അഫാഫ്

Facebook Comments
ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

1920- ല്‍ വടക്കന്‍ സിറിയയിലെ അരീഹയില്‍ ജനനം. ജന്മസ്ഥലത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറിയയിലെ ഖസ്‌റവിയ്യ മദ്‌റസയില്‍ ഉപരിപഠനം നടത്തി. അസ്ഹറിലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി പഠനം തുടങ്ങിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടി.
സിറിയയിലെ പ്രശസ്ത അറബി സാഹിത്യ അധ്യാപകനും ഗവേഷകനുമായിരുന്നു അദ്ദേഹം. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അറബി അധ്യാപകനും, ളാഹിരിയ്യ പുസ്തക പ്രസാധനാലയത്തിന്റെ തലവനുമായിരുന്നു. ശേഷം സൗദിയിലെ സഊദ് യൂനിവേഴ്‌സിറ്റി അറബി അധ്യാപകനായും അറബി ഭാഷാ പഠനവിഭാഗം തലവനായും പ്രവര്‍ത്തിച്ചു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
ഇസ്‌ലാമിക സാഹിത്യത്തിലും അറബി സാഹിത്യത്തിനും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. അറബി കവിതകളിലും കഥകളിലും ഇസ്‌ലാമിക ആശയങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിക ലേഖനങ്ങളും, പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ സരളവും സരസവുമായി വിവരിക്കുന്ന കൃതികളും രചിച്ചിട്ടുണ്ട്. 1986 ജൂലൈ 18-ന് ഇസ്തംബൂളില്‍ മരണപ്പെട്ടു.
സ്വഹാബികളുടെ ജീവിതം, സ്വഹാബി വനിതകളുടെ ജീവിതം, താബിഇകളുടെ ജീവിതം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളടക്കം ധാരാളം കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Related Posts

Stories

ഹൃദയത്തെ തൊട്ട ചരിത്രപുരുഷൻ

by പ്രസന്നന്‍ കെ.പി
03/03/2021
Stories

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

by കെ.ടി. ഹുസൈന്‍
29/06/2020
Stories

ഓണ്‍ലൈന്‍ കച്ചവടം ഇസ്‌ലാമിക കാഴ്ചപ്പാടില്‍

by ഡോ. ളിയാഉദ്ധീന്‍ അത്വയാത്ത്
12/12/2019
Stories

വിശ്വാസിയാവാന്‍ ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല

by ഡോ. അഹ്മദ് റൈസൂനി
23/10/2019
Stories

പ്രവാചക ചരിത്രവും അഭിപ്രായ രൂപീകരണവും

by ഡോ. അഹ്മദ് റൈസൂനി
27/09/2019

Don't miss it

Counselling

എങ്ങനെ സന്തോഷവാനായിരിക്കാം; കോടീശ്വരന്റെ തിരിച്ചറിവ്

04/07/2019
Views

ഉന്മൂലന ഭീഷണിയില്‍ രോഹിങ്ക്യന്‍ മുസ്‌ലിംകള്‍

09/06/2014
incidents

അബൂഉമൈറിന്റെ കിളി

17/07/2018
Faith

കപടതയെ തിരിച്ചറിയുക

30/05/2020
Views

നട്ടം തിരിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

15/10/2014
Tharbiyya

സുകൃതങ്ങള്‍ സ്വീകരിക്കാന്‍

29/07/2013
Editors Desk

സൂയസ് കനാല്‍ ബ്ലോക്ക്: പ്രതിസന്ധിയില്‍ ലോകം

27/03/2021
Views

മരിച്ചവര്‍ സംസാരിക്കുന്നു

18/07/2013

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!