Thursday, August 18, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Series Reading Room

ആഗോള ഇസ്‌ലാമോഫോബിയയും മതേതരവിശകലനങ്ങളും

റഈസ് വേളം by റഈസ് വേളം
24/11/2016
in Reading Room
Mag3c.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രീയവും എന്നും നമ്മുടെ മാഗസിനുകള്‍ക്ക് ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. തദ്‌വിഷയവുമായി ബന്ധപ്പെട്ട രണ്ടുലേഖനങ്ങള്‍പോയവാരത്തില്‍ രണ്ടു വ്യത്യസ്ത മലയാളം ആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. കഴിഞ്ഞ വാരത്തിലെ ആഗോളതലത്തിലെ പ്രധാന സംഭവ വികാസം അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികരാത്തില്‍ എത്തി എന്നതായിരുന്നല്ലോ. അമേരിക്കയിലെ അധികാരമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളമുസ്‌ലിം രാഷ്ട്രീയ നിലപാടുകളെയും മുസ്‌ലിം രാഷ്ട്രീയ ഭാവിയെയും അടിസ്ഥാനപ്പെടുത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (നവംബര്‍ 20) ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ ലേഖനമാണ് ഒന്ന്. രണ്ടാമത്തേത് പച്ചക്കുതിര (നവംബര്‍) മാസികയില്‍ ഡോ. ജാബിര്‍ ആഗോള മുസ്‌ലിം രാഷ്ട്രീയ നിലപാടുകളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ലേഖനമാണ്. ഇരു ലേഖനങ്ങളുടെ സത്ത ഏറെക്കുറെ സമാനമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണാനന്തരം ആഗോളതലത്തില്‍ തന്നെ ശക്തിപ്രാപിച്ച ഇസ്‌ലാമോഫോബിയയെ അതിജയിക്കണമെങ്കില്‍ നിലവിലെ ഇസ്‌ലാമിക പ്രതിനിധാനം സ്വയം ആത്മപരിശോധന നടത്തണമെന്നും ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സന്നദ്ധമാകണമെന്നും ഇരു ലേഖനങ്ങളും വാദിക്കുന്നു. ആഗോളതലം മുതല്‍ പ്രാദേശിക തലം വരെ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളുടെ അക്ഷരവായന എന്ന പ്രതിഭാസത്തെ പ്രശ്‌നവത്കരിക്കാതെ ഇസ്‌ലാമിക ലോകം നിലവില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഐ.എസ് അടക്കമുള്ള വിഷയങ്ങളെ അഭിമുഖീകരിക്കുക സാധ്യമല്ല.

നിലവിലെ ആഗോള മുസ്‌ലിം പ്രശ്‌നങ്ങളെ രണ്ടുവിധത്തില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. മുസ്‌ലിം ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അപചയങ്ങളെ സ്വയം ആത്മവിമര്‍ശനത്തിന് വിധേയമാക്കുകയും അപചയങ്ങളെയും വഴിതെറ്റലുകളെയും പ്രമാണങ്ങള്‍ കൊണ്ടുതന്നെ പ്രശ്‌നവത്കരിക്കുകയും തനത് ഇസ്‌ലാമിനെ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ രീതി. രണ്ടാമതായി മുസ്‌ലിം ഭീകരവാദമടക്കമുള്ള ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന ഘടകങ്ങളെ പ്രശ്‌നവത്കരിക്കുകയും അതിന്റെ നാരായവേര് കിടക്കുന്നത് ആഗോള സ്വാമ്രാജത്വശക്തികള്‍ക്ക് കീഴില്‍ തന്നെയാണെന്ന യാഥാര്‍ഥ്യം ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതുമാണ്. ദൗര്‍ഭാഗ്യവശാല്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഓരോരുത്തരും അവര്‍ക്ക് താത്പര്യമുള്ള വിധം ഇതിലേതെങ്കിലും ഒരുപക്ഷം ചേര്‍ന്നു വിലയരുത്തലുകളും അവലോകനങ്ങളും നടത്തുന്നു എന്നതാണ്. മുസ്‌ലിം ലോകം ആത്മവിമര്‍ശനങ്ങള്‍ നടത്തേണ്ട ഭാഗങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ ഇരുലേഖനങ്ങളും ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ആഗോള ഇസ്‌ലാമോഫോബിയയുടെ മൂലകാരണങ്ങള്‍ കണ്ടെത്തുന്നതിലും വിലയിരുത്തുന്നതിലും ഇരുലേകഖകരും ഒരുപോലെ പ്രതിസന്ധിയിലാകുന്നു. ഇത് കേവലം ലേഖകരുടെ പ്രതിസന്ധി മാത്രമല്ല മറിച്ച് ആഗോള ഇസ്‌ലാമിക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതില്‍ സാമ്പ്രദായിക മതേതര എഴുത്തുകാര്‍ അഭിമൂഖികരിക്കുന്ന പ്രതിസന്ധികൂടിയാണിത്. ആഗോള ഇസ്‌ലാമോഫോബിയയും അതിനുവേണ്ട സര്‍വ്വ ഉപകരണങ്ങളും സൃഷ്ടിച്ചത് അമേരിക്കയുടെയും ഇസ്രായേലീന്റെയും നേതൃത്വത്തിലുള്ള ആഗോള സ്വാമ്രാജത്വ ശക്തികള്‍ തന്നെയാണ്. വര്‍ഷങ്ങള്‍ മുമ്പ് ഇവര്‍ തന്നെ എറിഞ്ഞ വിത്തിന്റെ ഫലം കൊയ്യുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുസ്‌ലിം സമൂഹം എത്രതന്നെ ‘ഗുഡ്‌സര്‍ട്ടിഫിക്കറ്റ’ കരസ്ഥമാക്കിയാലും അത് ആഗോളതലത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. അല്ലെങ്കില്‍ അതിന് കഴിയാത്തവിധം കെണികള്‍ അമേരിക്കയും സഖ്യകക്ഷികളും നേരത്തെ തന്നെ ഒരുക്കിവെച്ചിരിക്കുന്നു. ഈ യാഥാര്‍ഥ്യ പ്രശ്‌നവതരിക്കുന്നതിലാണ് സാമ്പ്രദായിക മതേതര എഴുത്തുകാര്‍ പരാജയപ്പെടുന്നത്. ഇത് ഒരു യാഥ്യര്‍ഥ്യമായിരിക്ക തന്നെ ആഗോളമുസലിം രാജ്യങ്ങളും സമുഹങ്ങെളും ജനാധിപത്യത്തിലേക്ക് സഞ്ചരിക്കാന്‍ സന്നദ്ധമാകണമെന്ന ലേഖകരുടെ നിര്‍ദേശങ്ങള്‍ക്ക് വളരെയധികം കാലിക പ്രസക്തിയുണ്ട്.

You might also like

കാശ്മീർ: സ്മൃതി നാശം സംഭവിക്കാത്തവർക്ക് ചില വസ്തുതകൾ

അർത്ഥശൂന്യമായ സമീകരണങ്ങൾ

പി.സി ജോർജല്ല കലാകൗമുദി എഡിറ്ററാണ് അമ്പരപ്പിച്ചത്!

സമയവും കാലവും ഖുർആനിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ

ആഗോള ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ഇന്ത്യയിലെ ഭീകരവേട്ടയുടെ രാഷ്ട്രീയവും. ഈ വിഷയമാണ് പുതിയ ലക്കം പ്രബോധനം വാരിക (നവംബര്‍ 25) ചര്‍ച്ച ചെയ്യുന്നത്. എങ്ങനെയാണ് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്നത് നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. പ്രത്യേകിച്ചും ഭോപ്പാലിലെ വ്യാജ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ് സ്വദേശികളായ നിസാറുദ്ദീന്‍ അഹ്മദും അദ്ദേഹത്തിന്റെ സഹോദരന്‍ സഹീറുദ്ദീന്‍ അഹ്മ്ദും ഭരണകൂടവേട്ടയുടെ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്. ഇരുവരുമായുള്ള അഭിമുഖമാണ് പുതിയലക്കം പ്രബോധനത്തിലെ പ്രധാന വായനാവിഭവം. നിസാറുദ്ദീന്‍ അഹമ്മദിനെ 23 വര്‍ഷവും സഹീറുദ്ദീന്‍ അഹമ്മദിനെ 16 വര്‍ഷവും ജയിലിലടച്ച ശേഷം ഒരു സുപ്രഭാതത്തില്‍ നിരപരാധികളാണെന്ന് കണ്ട് വെറുതെ വിടുകയായിയുരുന്നു. യഥാര്‍ഥത്തില്‍ നിസാറുദ്ദീന്‍ അഹ്മ്മദിന്റെയും സഹീറുദ്ദീന്‍ അഹ്മ്മദിന്റയും ഈ സംഭവങ്ങള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയോ ഭരണ സംവിധാനങ്ങളുടെയോ അറിയാതെ സംഭവിച്ചുപോയ അക്ഷരതെറ്റുകളല്ല. മറിച്ച് കരിനിയമങ്ങളുടെയും അതിഭീകരമായ ഭരണകൂടവേട്ടയുടെയും ഇരകളായ പതിനായിരക്കണണക്കിന് ദലിത് ആദിവാസി മുസ്‌ലിം ന്യുനപക്ഷചെറുപ്പക്കാരുടെ പ്രതീകമാത്രമാണ് ഇവരെന്ന് അഭിമുഖം നമുക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു. വിചാരണ തടവുകാരായ ‘ഭീകരവാദികള്‍’ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്ന പൊതുബോധത്തിന് കൊടുത്ത ഏറ്റവും വലിയ കൊട്ടാണ് ഈ അഭിമുഖം. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റു രണ്ട് അഭിമുഖങ്ങളാണ പ്രബോധനത്തില്‍ തന്നെ വന്ന ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ സുഹൈലുമായുള്ള അഭിമുഖവും മാധ്യമം ആഴ്ചപ്പതിപ്പില്‍ (നവംബര്‍ 28) പ്രസിദ്ധീകരിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപിക നന്ദിനി സുന്ദറുമായുള്ള അഭിമുഖവും. ഛത്തീസ്ഗഡിലെ ആദാവാസികള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ഇടപെടുകയും പ്രതികരിക്കുകയും ചെയ്തതിന് ഭരണകൂടം കൊലക്കുറ്റവും യു.എ.പി.എ എന്ന കരിനിയമവും ചുമത്തപ്പെട്ട വ്യക്തിയാണ് നന്ദിനി സുന്ദര്‍. രാജ്യത്ത് നടന്നകകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെയും സ്‌ഫോടനങ്ങളെയും പറ്റിയും അതിമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളെപ്പറ്റിയും വസ്തു നിഷഠമായി പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് കെ.കെ. സുഹൈല്‍. ഭരണകൂടത്തിന്റെ ന്യൂനപക്ഷവേട്ട ഇരു അഭിമുഖങ്ങളും തുറന്നുകാട്ടുന്നു. ഭരണകൂടം തന്നെ അധോലോകമായി (deep state)മാറിക്കൊണ്ടിരിക്കുന്നതായി ഈ അഭിമുഖങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

Facebook Comments
റഈസ് വേളം

റഈസ് വേളം

Related Posts

Militancy in Kashmir
Reading Room

കാശ്മീർ: സ്മൃതി നാശം സംഭവിക്കാത്തവർക്ക് ചില വസ്തുതകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
17/08/2022
Hameed Chennamangaloor
Reading Room

അർത്ഥശൂന്യമായ സമീകരണങ്ങൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
03/08/2022
Reading Room

പി.സി ജോർജല്ല കലാകൗമുദി എഡിറ്ററാണ് അമ്പരപ്പിച്ചത്!

by ജമാല്‍ കടന്നപ്പള്ളി
12/05/2022
Reading Room

സമയവും കാലവും ഖുർആനിന്റെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ

by ഹാഫിള് സൽമാനുൽ ഫാരിസി
04/10/2021
Born in present-day Senegal, Omar Ibn Said was a writer and Islamic scholar who wrote about history and theology while in bondage in the US in the early 19th Century (Creative commons/Yale University)
Reading Room

കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

by കെയ് ല റെനീ വീലർ
01/10/2020

Don't miss it

death.jpg
Tharbiyya

മരണവെപ്രാളം യാഥാര്‍ത്ഥ്യമാവുമ്പോള്‍

14/05/2013
Your Voice

മധ്യേഷ്യയില്‍ ആര്‍ക്കാണ് ആധിപത്യം ?

24/10/2018
Studies

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം സിദ്ധാന്തവും പ്രയോഗവും

01/02/2022
Jumu'a Khutba

റമദാനിനൊരുങ്ങുക, കാപട്യം സൂക്ഷിക്കുക

18/04/2020
personality.jpg
Tharbiyya

നിങ്ങളുടെ വ്യക്തിത്വത്തെയാണ് വാക്കുകള്‍ കോറിയിടുന്നത്

09/12/2015
Columns

മൗദൂദി ചിന്തകളുടെ കാലിക പ്രസക്തി

17/06/2019
Knowledge

സംവാദത്തിന്റെ തത്വശാസ്ത്രം -എട്ട്

28/04/2020
Youth

വെറുംവാക്കല്ല സേവനം

05/03/2022

Recent Post

‘വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്, ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളത്’; പ്രതികരിച്ച് ബില്‍ക്കീസ് ബാനു

18/08/2022

“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”

18/08/2022
abubaker sidheeq

സാരഥ്യം അബൂബക്കർ സിദ്ദിഖിലേക്ക്

17/08/2022

ന്യൂജഴ്‌സിയിലെ സ്വാതന്ത്ര്യദിനാഘോഷ പ്ലോട്ടിനെതിരെ വ്യാപക പ്രതിഷേധം

17/08/2022

‘ഒരു പ്രതീക്ഷയും ഇല്ല’ സിറിയയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

17/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!