Monday, July 4, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

‘യു.എന്‍ പ്രമേയങ്ങള്‍ ഒരു സംഘര്‍ഷവും പരിഹരിച്ചിട്ടില്ല’

മുഹമ്മദ് അല്‍ റആവി by മുഹമ്മദ് അല്‍ റആവി
02/11/2021
in Middle East, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

നിരായുധീകരണത്തിനും ആയുധ നിയന്ത്രണത്തിനും ക്രമാനുഗതമായ സമീപനവും വിശദമായ പദ്ധതിയും ആവശ്യമായതിനാല്‍ തന്നെ യെമനില്‍ ദീര്‍ഘകാല നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള യു.എന്‍ സമീപനം അപര്യാപ്തമാണ്. ഈയാഴ്ച യു.എന്‍ നിരായുധീകരണ വാരമായി ആചരിക്കുമ്പോള്‍ തുര്‍ക്കിയിലെ യെമന്‍ സൈനിക അറ്റാഷെയായ അസ്‌കര്‍ സഓലി തന്റെ കാഴ്ചപ്പാടുകള്‍ മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി മുഹമ്മദ് അല്‍ റആവിയോട് വിശദീകരിക്കുകയാണ്.

സായുധ സംഘങ്ങള്‍ യെമനെ ‘സമ്പൂര്‍ണ അരാജകത്വ’മാക്കി മാറ്റി, അതിലൂടെ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിരായുധീകരണത്തിന്റെ അഭാവം യെമനിലെ സമാധാന പ്രക്രിയയെ ബാധിച്ചു, ഇത് യുദ്ധം നീണ്ടുനില്‍ക്കുന്നതിന് കാരണമായി. യുദ്ധപ്രഭുക്കളുടെ ആവിര്‍ഭാവവും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവും രാജ്യത്തിന്റെ വിഭജനവും അഭൂതപൂര്‍വമായ മാനുഷിക ദുരന്തവും സൃഷ്ടിച്ചു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

2014 സെപ്തംബര്‍ 21ന് ‘ഹൂതി അട്ടിമറി’ക്ക് ശേഷം രാജ്യത്തിന്റെ തകര്‍ച്ചയോടെ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ സഹായത്തോടെ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്ക് ഭരണകൂടത്തിന്റെ ആയുധങ്ങള്‍ നിയന്ത്രിക്കാനുള്ള വാതില്‍ തുറന്നതായും സഓലി വിശ്വസിക്കുന്നു. രാജ്യത്തെ നിലനില്‍ക്കുന്ന അരാജകത്വം അല്‍-ഖ്വയ്ദക്കും സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ (എസ്ടിസി) സൈനിക സേനയ്ക്കും കൂടുതല്‍ ആയുധങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി.

യു.എ.ഇ.യും സൗദിയുമടക്കമുള്ള പ്രാദേശിക ശക്തികള്‍ യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇവര്‍ എസ്.ടി.സിക്ക് ആയുധങ്ങള്‍ നല്‍കുമ്പോള്‍ മറുഭാഗത്ത് ഇറാന്‍ ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെ ഹൂതികള്‍ക്ക് മുമ്പ് രാജ്യത്ത് ഇല്ലാതിരുന്ന ആയുധങ്ങള്‍ ‘ഇപ്പോഴും കള്ളക്കടത്തിലൂടെ കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

യു.എന്‍ പ്രമേയങ്ങള്‍

യു.എന്‍ സുരക്ഷ കൗണ്‍സില്‍ പ്രമേയം 2216 (2015) ഹൂതികള്‍ അക്രമം അവസാനിപ്പിക്കണമെന്നും സൈനിക, സുരക്ഷാ സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എല്ലാ അധിക ആയുധങ്ങളും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. യെമനിലെ സായുധ സംഘങ്ങളെ തകര്‍ക്കാന്‍ ഒരു അന്താരാഷ്ട്ര പ്രമേയം ‘പര്യാപ്തമല്ല’ എന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു ഉപകരണമായി അക്രമത്തെ ഉപയോഗിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫലസ്തീനിലെ നിലവിലെ അവസ്ഥ.

നിരായുധീകരണം ഈ ഗ്രൂപ്പുകളെ ഭയപ്പെടുത്തുന്നു. യെമനിലെ ഇരു വിഭാഗവും അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് സംഘര്‍ഷത്തെ ഉപയോഗപ്പെടുത്തുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായ ശക്തികളുമായുള്ള അവരുടെ കളിയില്‍ കുതന്ത്രം മെനയുന്നതിനുള്ള വിലയേറിയ കാര്‍ഡ്’ ആയി ഹൂതികളെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

റിയാദ് കരാര്‍

സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര പിന്തുണയുള്ള യെമന്‍ സര്‍ക്കാര്‍ 2019 നവംബര്‍ 5ന് സൗദി തലസ്ഥാനമായ റിയാദില്‍ എസ്ടിസിയുമായി ഒരു കരാറില്‍ ഒപ്പുവച്ചു. ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനും രാജ്യത്തിന്റെ സായുധ സേനകളുടെ ഏകീകരണത്തിനും അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ ഏദനിലേക്ക് തിരികെ കൊണ്ടുവരാനും കരാര്‍ ആവശ്യപ്പെടുന്നു.

എസ്.ടി.സി നിലവിലെ ഗവണ്‍മെന്റിന്റെ ഭാഗമായി മാറിയെങ്കിലും, കരാറിന്റെ സൈനിക ഭാഗം നടപ്പിലാക്കാന്‍ അവര്‍ ഇപ്പോഴും വിസമ്മതിക്കുന്നു’ ‘ദക്ഷിണ മേഖലയിലെ പല സംസ്ഥാനങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയമാണ് കാരണം. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ എസ്ടിസി സേനയെ ഉള്‍പ്പെടുത്തും, അത് ആത്യന്തികമായി പ്രസിഡന്റ് അബ്ദുറബ്ബുഹ് മന്‍സൂര്‍ ഹാദിയുടെ ഗവര്‍ണര്‍മാരുടെ അധികാരത്തിന് കീഴിലുമായിരിക്കും.

ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളില്‍ എസ്ടിസിയുടെ സേനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് ഉടമ്പടി പ്രകാരം ആത്യന്തികമായി പ്രസിഡന്റ് അബ്ദുറബ്ബുഹ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിന്റെ അധികാരത്തിന് കീഴിലായിരിക്കും. എസ് ടി സിയും ഐ ആര്‍ ജിയും കരാറിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിലും, കരാര്‍ പാലിക്കാന്‍ രണ്ട് കക്ഷികള്‍ക്കും യഥാര്‍ത്ഥത്തില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാണ്.

ഈ ഗ്രൂപ്പുകളുടെ (ഹൂത്തികള്‍, എസ്.ടി.സി, അല്‍-ഖ്വയ്ദ) കൈകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് ‘ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും തകര്‍ക്കുകയും ചെയ്യുന്നുവെന്നും സഓലി ഊന്നിപ്പറയുന്നു.

നിരായുധീകരണത്തെക്കുറിച്ചുള്ള അവബോധവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനും ആയുധങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും സമൂഹങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനുമായി വര്‍ഷം തോറും ഒക്ടോബര്‍ 24-30 വരെ യു.എന്‍ നിരായുധീകരണ വാരം ആചരിക്കുന്നുണ്ട്.

അവലംബം: middleeastmonitor.com

 

Facebook Comments
മുഹമ്മദ് അല്‍ റആവി

മുഹമ്മദ് അല്‍ റആവി

Related Posts

Politics

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

by യിവോണ്‍ റിഡ്‌ലി
16/06/2022
Middle East

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

by അര്‍ശദ് കാരക്കാട്
28/05/2022
Europe-America

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

by ഉസ്മാൻ മീർഗനി
20/05/2022
Middle East

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

by സഈദ് അൽഹാജ്
18/04/2022
Politics

ഇഖ്‌വാന്‍ വിരുദ്ധ യുദ്ധം വിജയിക്കുമോ ?

by മഹ് മൂദ് അബ്ദുൽ ഹാദി
14/04/2022

Don't miss it

Middle East

ഗസ്സയെ സംരക്ഷിക്കാന്‍ ആണ്‍കുട്ടികളുണ്ട്

09/07/2014
Columns

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

09/04/2021
History

‘മമാലിക്കുന്നാര്‍’: ഉസ്മാനിയ ചരിത്രം അനാവരണം ചെയ്യുന്നതെങ്ങനെ?

10/12/2019
Civilization

സംഘടിത നമസ്‌കാരത്തിന്റെ ഫലങ്ങള്‍

09/02/2013
lazy.jpg
Parenting

മക്കള്‍ കാര്യപ്രാപ്തി ഉള്ളവരാവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്

02/04/2015
Views

ഒരു മരണവും കുറെ കോലാഹലവും

10/01/2015
Quran

കണ്ണിന് ഉടമയെ ഒറ്റിക്കൊടുക്കാൻ കഴിയുമോ?

13/07/2021
Vazhivilakk

പാപ കൃത്യങ്ങൾ ആത്മാവിൽ ചെയ്യുന്നത്

27/04/2022

Recent Post

വഫിയ്യ കോഴ്‌സിലെ പെണ്‍കുട്ടികളുടെ വിവാഹം; സമസ്തയും സി.ഐ.സിയും തമ്മിലുള്ള ഭിന്നതക്ക് പരിഹാരം

04/07/2022

മുസ്‌ലിംകള്‍ ഈദ് ദിനത്തില്‍ പശുവിനെ ബലിയറുക്കരുതെന്ന് ബദ്‌റുദ്ധീന്‍ അജ്മല്‍ എം.പി

04/07/2022

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

03/07/2022

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

03/07/2022

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!