Thursday, February 2, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

സിറിയ: ഇറാന്‍ കപടരാഷ്ട്രീയം കളിക്കുന്നു

islamonlive by islamonlive
10/11/2012
in Middle East, Politics
syrian-refugees.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

‘സിറിയയില്‍ പ്രസിഡന്റ് ബശ്ശാര്‍ അസദിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടി ഇസ്‌ലാമിക ചരിത്രത്തില്‍ പ്രശസ്തമായ കര്‍ബല സംഭവത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. 1132 വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ബലയില്‍ സംഭവിച്ചതു തന്നെയാണ് ഇപ്പോള്‍ സിറിയയിലും നടക്കുന്നത്. ദേശത്തിനും വംശത്തിനുമപ്പുറം മനുഷ്യ ജീവന് വിലകല്‍പിക്കുന്ന മതമാണ് ഇസ്‌ലാം. കര്‍ബല ഒരു പാഠമാകേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെള്ളിയാഴ്ച അറബ് വസന്തത്തെക്കുറിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം’ (മാധ്യമം 09-07-2012)

ആഗോള സാമ്രാജ്യത്വത്തിനെതിരെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഐക്യത്തോടെ പ്രതികരിക്കേണ്ട സന്ദര്‍ഭത്തില്‍ സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉറുദുഗാന്‍ രണ്ടാം കര്‍ബല എന്നു പ്രയോഗിച്ചത് വളരെ ബോധപൂര്‍വമായിരിക്കും. കര്‍ബല എന്നത് എന്നും ശിയാക്കളുടെ മനസ്സിനെയും മസ്തിഷ്‌കത്തെയും തിളച്ചുമറിയിക്കാന്‍ പോന്ന വൈകാരിക സംഭവമാണ്. അറബ് രാഷ്ട്രങ്ങളുടെ തിരുമുറ്റത്തിരുന്ന് തദ്ദേശീയവാസ്സികള്‍ക്കെതിരെ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സേഛ്വാധിപതിയായ സിറിയന്‍ ഭരണകൂടത്തിനെതിരെ ചെറുവിരല്‍ പോലുമനക്കാതെ സയണിസ്റ്റുകള്‍ക്കൊപ്പം എല്ലാ പിന്തുണയും നല്‍കുന്ന ഇറാന്റെ കപട നിലപാടിനെയാണ് പ്രസ്തുത പ്രയോഗത്തിലൂടെ ഉറുദുഗാന്‍ ഉന്നം വെച്ചത്. അമേരിക്കക്കെതിരെ നട്ടെല്ലുയര്‍ത്തി പ്രതികരിച്ച ഇറാനിനും അഹ്മദി നെജാദിനും ലോക മുസ്‌ലിങ്ങളും സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന എല്ലാ മനുഷ്യരും വലിയ പിന്തുണയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്നത്. എന്നാല്‍ തങ്ങളിലര്‍പ്പിച്ച പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇറാന് കഴിഞ്ഞില്ല എന്നു മാത്രമല്ല, അറബ് വന്തത്തിന്റെ കുളിര്‍ക്കാാറ്റുവീശിയ പുതിയ കാലത്ത് തികച്ചും പ്രതിലോമപരമായ രാഷ്ട്രീയ നിലപാടുകളാല്‍ ഇറാന്റെ പ്രതിച്ഛായ മങ്ങിക്കൊണ്ടിരിക്കുന്നു.

You might also like

ഇന്ത്യന്‍ മുസ്ലിംകള്‍ ബി.ജെ.പിയെ പ്രതിരോധിക്കുമ്പോള്‍ ഒരു പാര്‍ട്ടി മാത്രമേ വിജയിക്കൂ

അലപ്പോ ആണ് പരിഹാരം

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

വസന്തത്തിന്റെ അലയൊലികള്‍ ആദ്യം ആഞ്ഞുവീശിയ തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളോട് കാണിച്ച അതേ സമീപനമല്ല സിറിയയില്‍ ജനങ്ങള്‍ സ്വാതന്ത്ര്യമാവശ്യപ്പെട്ട് രംഗത്തിറങ്ങിയപ്പോള്‍ ഇറാന്‍ സ്വീകരിച്ചത്. ബഹ്‌റൈനിലടക്കം പൊതുജനങ്ങളുടെ ജനാധിപത്യമോഹത്തിന് ഭരണകൂടം വിലങ്ങുതടിയാകരുതെന്ന് ആഗോളസമൂഹത്തെ ഉപദേശിച്ച ഇറാന്‍ പക്ഷേ, സിറിയയിലേക്ക് വന്നപ്പോള്‍ കളം മാറ്റിച്ചവിട്ടുകയായിരുന്നു. അവിടെ ഭരണകൂടത്തിനെതിരെ പൊരുതുന്നവര്‍ വിദേശചാരന്മാരും സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരുമായി മാറി. എന്നല്ല, ബശ്ശാര്‍ അസദിനെ സഹായിക്കാന്‍ ഇറാനിയന്‍ ഭരണകൂടം ഏറക്കുറെ പരസ്യമായിത്തന്നെ രംഗത്തുവരുകയും ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞവര്‍ഷം ജൂണില്‍ സ്വതന്ത്ര വിചാര കേന്ദ്രമായ അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  മധ്യപൂര്‍വദേശത്തെ ഇറാന്റെ രാഷ്ട്രീയ ഇടപെടലുകളെ സംബന്ധിച്ച് ഈജിപ്ത്, മൊറോകോ, ലബനാന്‍, യു.എ.ഇ, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 4000 അറബ് പൗരന്മാരുമായി നടത്തിയ സര്‍വേയിലൂടെ വെളിവായ സുപ്രധാന സംഗതി അറബികള്‍ക്കിടയില്‍ ഇറാന്റെ ജനപ്രീതിക്ക് കാര്യമായ ഇടിവ് തട്ടിയിട്ടുണ്ടെന്നായിരുന്നു. ഇത് ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പത്തെ അവസ്ഥയാണെങ്കില്‍  നാല്‍പതിനായിരത്തിലേറെ പേരെ അതിദാരുണമായി കൂട്ടക്കൊല ചെയ്തതിന് ശേഷം കാര്യങ്ങള്‍ അതിനേക്കാള്‍ മോശവും വഷളവുമായ അവസ്ഥയിലാണ്. ഹാഫിളുല്‍ അസദിനെ സഹായിക്കുന്ന കാലത്തോളം ഇറാനുമായി ബന്ധമില്ല എന്ന് പശ്ചിമേഷ്യയിലെയും ലോകത്തെ തന്നെയും ശ്രദ്ധേയനായ ഈജിപ്ഷ്യന്‍ ഭരണാധികാരി മുഹമ്മദ് മുര്‍സി തുറന്നടിച്ചത് ഇത്തരത്തിലാണ്. മുര്‍സിയുടെ നേതൃത്വത്തില്‍ വിപ്ലവ സര്‍ക്കാര്‍ ഈജിപ്തില്‍ അധികാരത്തിലേറിയതോടെ ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും ഇറാന്റെ കപടവും വൈരുദ്ധ്യവുമാര്‍ന്ന നിലപാടുകളാണ് മുര്‍സിയെ ഇറാനുമായുളള നയതന്ത്ര ബന്ധങ്ങള്‍ തന്നെ വിഛേദിക്കാന്‍ പ്രേരിപ്പിച്ചത്.

അമേരിക്കക്കും ലോകസാമ്രാജ്യത്വത്തിനുമെതിരെ തൊണ്ടയിടറി പ്രതികരിച്ച ഇറാന്‍ ശിയാക്കളോടുള്ള വംശീയ അഭിനിവേശത്തിന്റെ പേരില്‍ സിറിയയില്‍ ബശ്ശാറുല്‍ അസദും അദ്ദേഹത്തിന്റെ അലവികളില്‍ പെട്ട അനുയായികളും നടത്തിക്കൊണ്ടിരിക്കുന്ന വംശീയ മാനങ്ങളുള്ള കലാപത്തിനെതിരെ ഒരക്ഷരം ഉരിയാടാതെ രഹസ്യമായി അതിനെ പിന്തുണക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ഇറാന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിനെ തന്നെ ആരെങ്കിലും സംശയിക്കുന്നുവെങ്കില്‍ അതിനെ കുറ്റം പറയാനാവില്ല.  സിറിയന്‍ ജനതയുടെ പത്ത് ശതമാനത്തെ മാത്രം പ്രതിനിധീകരിക്കുന്ന അലവി വിഭാഗം രാഷ്ട്രത്തിന്റെ എല്ലാ സംവിധാനങ്ങളും സമ്പദ് വ്യവസ്ഥയും സുരക്ഷസേനയുമെല്ലാം കയ്യടക്കിവെച്ചിരിക്കുകയാണ്. മാത്രമല്ല, സുന്നികള്‍ അധിവസിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും ശിയാക്കളുടെ ഗോത്രങ്ങളെ അധിവസിപ്പിക്കുകയും അവരെ എല്ലാറ്റിന്റെയും നേതൃത്വം ഏല്‍പിക്കുകയുമാണ് ബശ്ശാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ടാംകിട പൗരന്മാരായിട്ടാണ് സുന്നികളെ അവര്‍ കാണുന്നത്. ഇതിനെതിരെ വിപ്ലവകാരികള്‍ രംഗത്ത് വന്നപ്പോള്‍ ശിയാക്കളില്‍ പെട്ട അലവികള്‍ ഭരണത്തിന്റെ പിന്‍ബലത്തില്‍ ആയുധമേന്തുകയും സുന്നികളുടെ വീടുകള്‍ തകര്‍ക്കുകയും കുട്ടികളെ അറുകൊല ചെയ്യുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന ഭീകരമായ അവസ്ഥയാണ് അവിടെ ഉണ്ടായത്. മാത്രമല്ല, അലവികളുടെ ഗോത്രങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും സിറിയയില്‍ ഒരു വിപ്ലവവും കലാപവും അരങ്ങേറുന്നതായി അനുഭവപ്പെടുന്നു പോലുമില്ല എന്ന വിരോധാഭാസമാണ് സത്യത്തില്‍ സംജാതമായിട്ടുള്ളത്. ഒരു സുന്നീ കുടുംബത്തെയും സിറിയയിലെ വായു ശ്രസിക്കാന്‍ സ്വതന്ത്രമായി വിടില്ലെന്ന് ബശ്ശാറുല്‍ അസദിന്റെ മകനും സിറിയയില്‍ ഈ വര്‍ഷം നടന്ന പ്രധാന കൂട്ടക്കെലകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവനുമായ മാഹിറുല്‍ അസദ് താക്കീത് കഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാതലത്തിലാണ് ഇറാനുമായി നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കാന്‍ പ്രധാനമായും ചില ഉപാധികള്‍ ഈജ്പത് പ്രധാനമന്ത്രി മുഹമ്മദ്  മുര്‍സി മുന്നോട്ടുവെച്ചത്. ജനങ്ങളെ അക്രമിച്ച് ഏകാധിപത്യ ഭരണം നടത്തുന്ന സിറിയയിലെ ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്നത് നിര്‍ത്തുക, ഇറാഖില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ശിയാക്കളെ സഹായിക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാന നിബന്ധനകള്‍.

അറബ് വസന്തം അരങ്ങേറിയ പശ്ചാതലത്തില്‍ ഈജിപ്തും തുനീഷ്യയും തുര്‍ക്കിയുമടങ്ങുന്ന മുസ്‌ലിം രാജ്യങ്ങളുമായി സഹകരിച്ച് അറബ് ജനതയുടെയും ആഗോള മുസ്‌ലിങ്ങളുടെയും പൊതുനന്മ ലക്ഷ്യം വെച്ച് ധീരമായി മുന്നോട്ട് പോകുന്നതിനു പകരം അന്ധമായ കക്ഷിത്വത്തിന്റെയും ശീഈ പക്ഷപാതിത്വത്തിന്റെയും പേരില്‍ തികച്ചും പ്രതിലോമകരമായ നയസമീപനങ്ങളുമായി ഇറാന്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഇറാന്‍ അതിന് കനത്തവില നല്‍കേണ്ടി വരും തീര്‍ച്ച. അറബ് വസന്തത്തോടെ ആഗോള തലത്തില്‍ തന്നെ ശക്തിപകര്‍ന്ന ഇസ്‌ലാമിക ഉണര്‍വിനെയും നവജാഗരണ ശ്രമങ്ങളെയും അസ്ഥിരപ്പെടുത്താന്‍ പശ്ചിമേഷ്യയിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും ശിഥിലീകരണവും സൃഷ്ടിക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണ്. അറിഞ്ഞോ അറിയാതെയോ സാമ്രാജ്യത്വ നിഗൂഢശ്രമങ്ങളുടെ ചട്ടുകങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഇറാന്‍ ഇപ്പോള്‍  ചെയ്തുകൊണ്ടിരിക്കുന്നത്.

Facebook Comments
islamonlive

islamonlive

Related Posts

Politics

ഇന്ത്യന്‍ മുസ്ലിംകള്‍ ബി.ജെ.പിയെ പ്രതിരോധിക്കുമ്പോള്‍ ഒരു പാര്‍ട്ടി മാത്രമേ വിജയിക്കൂ

by ഐമന്‍ എം ആലം
01/02/2023
Middle East

അലപ്പോ ആണ് പരിഹാരം

by മുഹമ്മദ് മുഖ്താർ ശൻഖീത്വി
19/01/2023
Politics

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

by ഖലീൽ അൽ അനാനി
12/01/2023
Middle East

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

by ഹഫ്‌സ ആദില്‍
23/11/2022
Politics

റിപ്പബ്ലിക്കൻമാർ ജയിച്ചു; ട്രംപ് തോറ്റു!

by ഹാസിം അയാദ്
15/11/2022

Don't miss it

Columns

മുആദ്, താങ്കള്‍ കുഴപ്പക്കാരനാവുകയാണോ?

20/05/2015
Columns

പട്ടാളത്തെ ഉപയോഗിച്ച് ഒരു ജനതയെ കൂടെക്കൂട്ടാന്‍ കഴിയുമോ ?

07/08/2019
Columns

ഗ്രീഷ്മ, നമ്മുടെ പ്രതിനിധി!

02/11/2022
Politics

സിറിയയില്‍ നിന്നുള്ള ട്രംപിന്റെ പിന്മാറ്റം നല്ലതാണ്

08/01/2019
Columns

ബംഗ്ലാദേശില്‍ ‘ചരിത്രപ്രധാനമായ അവസരം’

15/03/2013
dikr.gif
Views

ദിക്‌റും സ്വലാത്തും സമരവും ത്യാഗവും…

23/04/2018
Views

നാം തന്നെയാണ് യഥാര്‍ത്ഥ ഭീകരവാദികള്‍

24/12/2015
Views

സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കുന്ന പോപ്

20/10/2014

Recent Post

ഇന്ത്യന്‍ മുസ്ലിംകള്‍ ബി.ജെ.പിയെ പ്രതിരോധിക്കുമ്പോള്‍ ഒരു പാര്‍ട്ടി മാത്രമേ വിജയിക്കൂ

01/02/2023

അതിര്‍ത്തിയില്‍ ഇസ്രായേല്‍ സ്ഥാപിച്ച മുള്ളുകമ്പി നീക്കണമെന്ന് ലബനാന്‍

01/02/2023

പാർട്ടി സംവിധാനത്തിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തെ സ്വാധീനിക്കുന്ന വിധം

01/02/2023

കുടിയേറ്റത്തെ വിമര്‍ശിക്കാം, എന്നിരുന്നാലും ഇസ്രായേലിനെ പിന്തുണയ്ക്കും

01/02/2023

റജബിന്റെ സന്ദേശം

01/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!