Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

‘മുബാറക് പത്രങ്ങള്‍’ ഈജിപ്ഷ്യന്‍ വിപ്ലവ ചരിതമെഴുതുമ്പോള്‍

ഫഹ്മി ഹുവൈദി by ഫഹ്മി ഹുവൈദി
29/04/2013
in Middle East, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഈജിപ്ഷ്യന്‍ വിപ്ലവ ചരിത്രത്തിന് ഇപ്പോള്‍ പുതിയ അധ്യായങ്ങള്‍ രചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ ചരിത്ര അന്വേഷണത്തില്‍ ഹുസ്‌നി മുബാറക് നിരപരാധിയും മര്‍ധിതനുമാണ്. തന്റെ മകന് അനന്തരമായി അധികാരം നല്‍കാന്‍ അദ്ദേഹം ഉദ്ദേശിച്ചിട്ട് പോലുമില്ല. തഹരീര്‍ സ്‌ക്വയറിലേക്ക് പുറപ്പെട്ട യുവാക്കളോട് അങ്ങേയറ്റത്തെ ദയാവായ്പുള്ളവനായിരുന്നു. അവിടെ കൊല്ലപ്പെട്ട വിപ്ലവകാരികളുടെ രക്തത്തിന് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ക്കോ ഒരു പങ്കുമില്ല. കെട്ടിടത്തിനു മുകളില്‍ കയറിയിട്ട് വിപ്ലവകാരികളെ കൊല ചെയ്തത് ഇഖവാനികളാണ്. ജമല്‍ സംഭവം ആസൂത്രണം ചെയ്തതും അവര്‍ തന്നെയാണ്.

തഹരീര്‍ സ്‌ക്വയറിലേക്ക് പുറപ്പെടുകയും ഭരണ വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തവര്‍ മുഴുവനും ഈജിപ്ഷ്യന്‍ വിപ്ലവകാരികളായിരുന്നില്ല എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍. അവിടെയുണ്ടായിരുന്ന ഹമാസിന്റെ പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണ് ഈ വിജയം. ഇത് ഞാന്‍ വെറുതേ പറഞ്ഞതോ എന്റെ ഭാഗത്ത് നിന്ന് കെട്ടിച്ചമച്ചതോ അല്ല. മുന്‍ പ്രസിഡണ്ടിന്റെ വക്കീലുമായി ചിലര്‍ നടത്തിയ സംഭാഷണം പ്രസിദ്ധീകരിച്ച ‘അല്‍ മിസരി അല്‍ യൗം’ പത്രത്തില്‍ വന്നിട്ടുള്ള കാര്യങ്ങളാണ്. ഇഖ്‌വാന്റെ നേതൃത്വവും ഹമാസിന്റെ ഘടകങ്ങളും ആണ് ഇതിനു പിന്നില്‍ എന്നും പത്രം വിവരിക്കുന്നു. ഹമാസിനൊപ്പം ചേര്‍ന്ന് ഇഖ്‌വാന്‍ ആസൂത്രണം ചെയ്ത കേവല ഗൂഢാലോചനകളാണ് ഈജിപ്ഷ്യന്‍ വിപ്ലവം എന്നാണ് കണ്ടുപിടുത്തത്തിന്റെ പൊരുള്‍.
 
വിപ്ലവത്തെ ഒറ്റിക്കൊടുക്കാനും അതിന്റെ യഥാര്‍ഥ ചിത്രത്തെ വികൃതമാക്കാനും ഉദ്ദേശിച്ചിട്ടുള്ള വാര്‍ത്തയാണിത്. വിപ്ലവത്തെ അപമാനിക്കുന്നതും അതിനുവേണ്ടി രക്തസാക്ഷിത്വവരിച്ചവരെയും പരിക്കുപറ്റിയ ആയിരങ്ങളെയും അവരര്‍പ്പിച്ച സമര്‍പ്പണത്തെയും കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഇത്.
ഇഖ്‌വാനിനെ നിരാകരിക്കുകയും ഹമാസിനെ വെറുക്കുകയും ചെയ്യുന്ന ഒരു വിഭാഗം അവിടെയുണ്ട്. നിരാകരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഹമാസ് വിരോധം എന്നത് മുബാറക്കിന്റെ വ്യവസ്ഥ നട്ടുവളര്‍ത്തിയതും എന്നാല്‍ ഇന്നുവരെ ന്യായീകരണമില്ലാതെ തുടരുന്നതുമായ ഒന്നാണ്. ഈജിപ്തില്‍ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കു പിന്നിലും ഹമാസാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒച്ചവെക്കുന്ന ചിലരുണ്ട്. ഹമാസിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വരുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ യാഥാര്‍ഥ്യമോ ഔദ്യേഗിക സ്ഥിരീകരണമോ അവര്‍ നല്‍കുന്നില്ല. പക്ഷെ ജനങ്ങള്‍ക്കിടയില്‍ ഹമാസ് വിരുദ്ധ വികാരം സൃഷ്ടിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.

You might also like

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

പേജുകളിലൂടെ വെളിപ്പെടുത്തുന്ന ശുദ്ധ കളവും നിര്‍ലജ്ജമായ ഇത്തരം ആരോപണങ്ങളും ആരെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണോ എഴുതുന്നത് എന്നതിനേക്കാള്‍ എഴുതുന്നവരുടെ പരാജയവും നിരാശയും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നതാണ്. അവരുടെ നീചമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസാന ഉദാഹരണമാണ് ഈ സംഭാഷണത്തിലൂടെ പുറത്ത് വന്നത്. ഈ സംഭാഷണം നാം നിരീക്ഷിച്ചാല്‍ ആരോപണങ്ങളുടെ നീചമായ അവസ്ഥ നമുക്ക് മനസ്സിലാകും. നിലവാരമുള്ള പത്രങ്ങള്‍ ഇത്തരം കെട്ടിച്ചമച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ഇത്തരത്തില്‍ കല്ലുവെച്ച നുണകളിന്മേല്‍ പുതിയ ചരിത്രം രചിക്കാനുള്ള തത്രപ്പാടിലാണവര്‍.

2010 സെപ്തംബര്‍ 17-ന് അല്‍ അഹ്‌റാം ദിനപത്രം അതിന്റെ ഒന്നാം പേജില്‍ തന്നെ ഒബാമ, ഹുസൈന്‍ രാജാവ്, മഹ്മൂദ് അബ്ബാസ്, നെതന്യാഹു എന്നിവരേക്കാള്‍ ഹുസ്‌നി മുബാറക്കിന് സ്ഥാനം നല്‍കിക്കൊണ്ട് ശറമുശ്ശൈഖ് എന്ന് അഭിസംബോധന ചെയ്യുകയുണ്ടായി. എന്നാല്‍ അതിലെ വഷളത്തരം പിന്നീട് ലോകമാധ്യമങ്ങളിലൂടെ വെളിപ്പെടുകയുണ്ടായി. ഇതേ വഷളത്തരത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഈ കല്‍പിത സംഭാഷണം പ്രസിദ്ധീകരിച്ചതിലൂടെ പ്രകടമായിട്ടുള്ളത്. മുബാറകിന്റെ പത്രപ്രവര്‍ത്തന പാഠശാല അതേ ശൈലിയിലും ലക്ഷ്യത്തിലും കാലങ്ങളോളം അവശേഷിക്കും എന്നത് വിശദാംശങ്ങളില്ലാതെ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
ഫഹ്മി ഹുവൈദി

ഫഹ്മി ഹുവൈദി

എഴുത്തുകാരനും ഈജിപ്തിലെ ഇസ്‌ലാമിക ചിന്തകനും ആധുനിക ഇസ്‌ലാമിക ചിന്തകരില്‍ ഒരാളുമായ എണ്ണപ്പെടുന്ന ഫഹ്മി ഹുവൈദി 1937 ആഗസ്റ്റ് 29 ന് ഈജിപ്തിലെ സ്വഫ്ഫില്‍ ജനിച്ചു. 1960 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 1958 മുതല്‍ 18 വര്‍ഷം അല്‍ അഹ്‌റാം ദിനപത്രത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1976 മുതല്‍ കുവൈത്തില്‍ നിന്നിറങ്ങുന്ന മജല്ലത്തുല്‍ അറബിയില്‍ സേവനം ചെയ്യുന്നു.

Related Posts

Politics

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

by യിവോണ്‍ റിഡ്‌ലി
16/06/2022
Middle East

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

by അര്‍ശദ് കാരക്കാട്
28/05/2022
Europe-America

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

by ഉസ്മാൻ മീർഗനി
20/05/2022
Middle East

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

by സഈദ് അൽഹാജ്
18/04/2022
Politics

ഇഖ്‌വാന്‍ വിരുദ്ധ യുദ്ധം വിജയിക്കുമോ ?

by മഹ് മൂദ് അബ്ദുൽ ഹാദി
14/04/2022

Don't miss it

Counselling

എങ്ങനെ സന്തോഷവാനായിരിക്കാം; കോടീശ്വരന്റെ തിരിച്ചറിവ്

04/07/2019
Views

ഉന്മൂലന ഭീഷണിയില്‍ രോഹിങ്ക്യന്‍ മുസ്‌ലിംകള്‍

09/06/2014
incidents

അബൂഉമൈറിന്റെ കിളി

17/07/2018
Faith

കപടതയെ തിരിച്ചറിയുക

30/05/2020
Views

നട്ടം തിരിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

15/10/2014
Tharbiyya

സുകൃതങ്ങള്‍ സ്വീകരിക്കാന്‍

29/07/2013
Editors Desk

സൂയസ് കനാല്‍ ബ്ലോക്ക്: പ്രതിസന്ധിയില്‍ ലോകം

27/03/2021
Views

മരിച്ചവര്‍ സംസാരിക്കുന്നു

18/07/2013

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!