Thursday, June 30, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

നമ്മുടെ നയതന്ത്ര കാഴ്ച്ചപാടിലെ അട്ടിമറി

ഫഹ്മി ഹുവൈദി by ഫഹ്മി ഹുവൈദി
30/03/2015
in Middle East, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

യമനില്‍ ഓപറേഷന്‍ ഡെസിസീവ് സ്റ്റോം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഞാന്‍ അതിനെ കുറിച്ച് വിവരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിഷയത്തിലേക്ക് ഞാന്‍ ഇറങ്ങാതിരുന്നത് ബോധപൂര്‍വം തന്നെയായിരുന്നു. കാരണം ആ രംഗം ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചിരുന്നില്ല. നമ്മുടെ രാഷ്ട്രീയ മാധ്യമ ചുറ്റുപാടില്‍ നടക്കുന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഉള്‍ക്കൊള്ളാന്‍ പോലും പരിഭ്രമം എന്നെ അനുവദിച്ചില്ല. ഇതൊരു സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന് ദീര്‍ഘനേരം കൈകള്‍ പരസ്പരം കൂട്ടിത്തിരുമ്മി സ്വന്തത്തോട് ഞാന്‍ ചോദിച്ചു.

ശറമുശ്ശൈഖില്‍ അറബ് ഉച്ചകോടി ചേരുന്നതിന് ഒരു ദിവസം മുമ്പ് മാര്‍ച്ച് 27-ന് ഈജിപ്ഷ്യന്‍ പത്രമായ ‘അത്തഹ്‌രീര്‍’ ഇപ്രകാരം വിവരിച്ചു: മാര്‍ച്ച് 25 ബുധനാഴ്ച്ച കെയ്‌റോ യൂണിവേഴ്‌സിറ്റിയുടെ മീഡിയ ഫാക്കല്‍റ്റിയില്‍ ബിരുദാനന്തര ബിരുദ പ്രബന്ധങ്ങള്‍ക്ക് മേല്‍ ചര്‍ച്ച നടക്കാന്‍ നിശ്ചയിച്ചിരുന്നു. ‘ഇസ്രയേലിന്റെ പൊതു നയതന്ത്രം’ എന്നതാണ് വിഷയം. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡീയകളില്‍ പ്രസിദ്ധപ്പെടുത്തിയ കാര്യങ്ങളെ അപഗ്രഥനം നടത്തിയാണ് ആലാഅ് ഫഹ്മിയെന്ന ഗവേഷക പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇസ്രയേല്‍ രാഷ്ട്രീയ അഭിസംബോധനകളിലെ കാപട്യവും ശത്രുതയും വെളിപ്പെടുത്തുന്ന തരത്തിലുള്ള പഠനമായിരുന്നു അത്. സ്വന്തത്തെ മഹത്വവല്‍കരിക്കുന്നതിനും അപരരെ വികൃതമായി ചിത്രീകരിക്കുന്നതിനും ഇസ്രയേല്‍ രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്ന ശൈലികള്‍ക്കായിരുന്നു ഗവേഷക ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ അവര്‍ക്ക് അപരര്‍ ഫലസ്തീനികളും മുഴുവന്‍ അറബികളുമാണ്.

You might also like

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

ഇസ്രയേലിനോട് അനുഭാവം പുലര്‍ത്തുന്നതോ സന്ധിയാവുന്നതോ ആയിരുന്നില്ല പ്രബന്ധം. അതിനാലായിരിക്കാം നിലവിലെ ഈജിപ്ഷ്യന്‍ ചുറ്റുപാടില്‍ ഒഴുക്കിനെതിരെയുള്ള നീന്തലായിട്ടാണ് ഫാക്കല്‍റ്റി ഡീന്‍ അതിനെ കണ്ടത്. യൂണിവേഴ്‌സിറ്റികളും അക്കാദമിക രംഗത്ത് നേതൃത്വം നല്‍കുന്നവരും സുരക്ഷാ കാര്യങ്ങള്‍ക്കും നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി താദാത്മ്യപ്പെടുന്നതിനും വലിയ പ്രധാന്യം നല്‍കിയിരുന്നു എന്നത് തന്നയാണതിന് കാരണം. അതുകൊണ്ട് തന്നെ നേരത്തെ നിശ്ചയിച്ച സമയത്ത് അത് ചര്‍ച്ച ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് പത്രം അതിനെ കുറിച്ച് എഴുതിയത്. അക്കാരണത്താല്‍ ബന്ധപ്പെട്ടവരെ (സുരക്ഷാ വിഭാഗത്തെ) കാണിച്ചതിന് ശേഷം മാത്രമേ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാവൂ!

ബാലിശവും പരിഹാസ്യവുമായ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ദേശീയ സുരക്ഷയെ ഒരു തരത്തിലും അത് ബാധിക്കുന്നില്ലെന്നും ബോധ്യപ്പെടുത്തുന്നതിനായി കെയ്‌റോ യൂണിവേഴ്‌സിറ്റി മേധാവിയും ഏതാനും പ്രൊഫസര്‍മാരും രംഗത്തിറങ്ങേണ്ടി വന്നു. അവസാനം ഒത്തുതീര്‍പ്പിലൂടെ നിശ്ചയിച്ച സമയത്ത് തന്നെ ചര്‍ച്ച നടത്താമെന്ന് ഫാക്കല്‍റ്റി ഡീന്‍ സമ്മതിച്ചു. ചര്‍ച്ച നടക്കുന്ന ഹാളില്‍ വിദ്യാര്‍ഥികള്‍ ഉണ്ടാവരുതെന്നും ഹാളിന് ചുറ്റും സുരക്ഷാ വിഭാഗം സുരക്ഷാവലയം തീര്‍ക്കണമെന്ന വ്യവസ്ഥയിലായിരുന്നു ഒത്തുതീര്‍പ്പ്. ഇസ്രയേല്‍ രാഷ്ട്രീയ നയത്തെ ആക്ഷേപിക്കുന്നതിനോടുള്ള ഫാക്കല്‍റ്റി ഡീനിന്റെ നിലപാടില്‍ ആശ്ചര്യം ഉണ്ടാവേണ്ടതില്ല. അവര്‍ ചര്‍ച്ചയില്‍ തന്നെ പങ്കെടുത്തില്ല. അതില്‍ പങ്കെടുത്ത പ്രൊഫസര്‍മാര്‍ വളരെ ഭംഗിയായി തന്നെയാണ് അത് കൈകാര്യം ചെയ്തത്. അവര്‍ പ്രബന്ധത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഗവേഷകയുടെ ശ്രമങ്ങള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കി ആദരിക്കുകയും ചെയ്തു. ‘അത്തഹ്‌രീര്‍’ പുറത്തുവിട്ട ഈ സംഭവം സത്യസന്ധമാണെങ്കില്‍ ഇസ്രയേല്‍ ഫലസ്തീന്‍ വിഷയങ്ങളില്‍ ഈജിപ്ഷ്യന്‍ സാംസ്‌കാരിക പൊതുബോധം എത്രത്തോളം മാറിയിരിക്കുന്നു എന്നതാണിത് കാണിക്കുന്നത്. ഇതത്ര ആകസ്മിക സംഭവമൊന്നുമല്ല. സാംസ്‌കാരിക രംഗത്ത് മാത്രം പരിമിതപ്പെട്ടു കിടക്കുന്നതല്ല ഈ പൊതുബോധം. രാഷ്ട്രീയ രംഗത്തും അവരുടെ കുഴലൂത്തുകാരായ മാധ്യമ രംഗത്തു നിന്നുമാണ് അതിന് തുടക്കം കുറിച്ചത്. അറബ് ലോകത്ത് ജനങ്ങളുടെ ധാരണയെ വികൃതമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോഴും അത്തരം മാധ്യമങ്ങള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക ഫലമാണ് അറബ് ലോകത്തിന്റെ ‘കേന്ദ്രവിഷയം’ ഏറ്റവും അവസാനത്തെ വിഷയമാക്കി മാറ്റികൊണ്ടുള്ള നയതന്ത്ര കാഴ്ച്ചപാടിലെ അട്ടിമറി. ഇപ്പോഴത് കേവലം ഫലസ്തീന്‍ – ഇസ്രയേല്‍ സംഘട്ടനമായി മാറിയിരിക്കുന്നു. ഈ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേലും സയണിസ്റ്റുകളും അറബികളുടെ ഒന്നാമത്തെ ശത്രുവല്ല, ഒന്നാമത്തെ ശത്രു ഇറാനും ശിയാക്കളുമായി മാറിയിരിക്കുന്നു. ചില ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ചിന്താ അട്ടിമറിയുടെ ചെറിയൊരു പ്രതിധ്വനി മാത്രമാണ് കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ മിഡിയ ഫാക്കല്‍റ്റിയിലെ പ്രതിസന്ധി.

ശറമുശ്ശൈഖിലെ ഉച്ചകോടിയും സംയുക്ത അറബ് സൈന്യം എന്ന ചിന്തയും എന്റെ വാദത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളാണ്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇസ്രയേല്‍ ഫലസ്തീനികളോട് കാണിക്കുന്ന അനീതിക്കെതിരെ സമാനമായ തരത്തിലൊരു അറബ് കൂട്ടായ്മക്ക് നാം സാക്ഷ്യം വഹിച്ചിട്ടില്ല. എന്നാല്‍ യമന്റെ കാര്യം വന്നപ്പോള്‍ തികച്ചും വ്യത്യസ്തമായതാണ് നാം കാണുന്നത്. അഭിമാനബോധവും ജാഗ്രതാ നിര്‍ദേശവും പ്രകടമാവുകയും നിയമസാധുതയെ പ്രതിരോധിക്കാനുള്ള സഖ്യം രൂപപ്പെടുകയും ചെയ്യുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇറാന്റെ സ്വാധീനം നേരിടാന്‍ അറബ് ഭരണാധികാരികളും ജനതയും ഇറങ്ങിയിരിക്കുന്നു. ശറമുശ്ശൈഖ് ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ അതിലെ മിക്ക സൂചനകളും ആക്ഷേപം ഒഴിവാക്കാനുദ്ദേശിച്ചുള്ളതും മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ അനുബന്ധമായി ചേര്‍ക്കപ്പെട്ടതുമായിരുന്നു.

യമന്‍ ഇന്നനുഭവിക്കുന്ന അരാജകത്വത്തില്‍ ഇറാനുള്ള പങ്ക് ഞാന്‍ നിഷേധിക്കുന്നില്ല. അതിനെ ഈ അവസ്ഥയില്‍ എത്തിച്ചത് ഇറാന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചകളാണെന്ന് തന്നെയാണ് എന്റെ വാദം. സെപ്റ്റംബര്‍ 21-ന് ഹൂഥികള്‍ സന്‍ആയുടെ നിയന്ത്രണം കൈവശപ്പെടുത്തിയതിന് ശേഷം പലതവണ അക്കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ‘നാം സൃഷ്ടിച്ച ശൂന്യതയിലേക്കാണ് അവര്‍ ഇടിച്ചു കയറുന്നത്‘ എന്ന ഈയടുത്തെഴുതിയ ലേഖനത്തിലും അക്കാര്യം വന്നിട്ടുണ്ട്. ഹൂഥികളോടും യമനോടുമുള്ള സമീപനത്തില്‍ ഇറാനെ നാം വിമര്‍ശിക്കുന്നത് ഒരിക്കലും നയതന്ത്ര കാഴ്ച്ചപാടില്‍ വന്നിരിക്കുന്ന അട്ടിമറിക്ക് ന്യായീകരണമല്ല. അറബ് സമൂഹങ്ങള്‍ക്ക് മൊത്തത്തില്‍ വെല്ലുവിളിയായിരിക്കുന്ന ഇസ്രയേലിന് നേരെ കണ്ണടക്കുകയും അതേസമയം ഇറാനെ മുസ്‌ലിം സമൂഹത്തെ മുഖ്യ ശത്രുവായി ഉയര്‍ത്തി നിര്‍ത്തുന്നതും ഒട്ടും ശരിയായ കാഴ്ച്ചപാടല്ല. ഇറാന്‍കാര്‍ വീഴ്ച്ചപറ്റിയവരാണെങ്കില്‍ ഇസ്രയേലികള്‍ കുറ്റവാളികളാണ്. ഇറാനെ ആക്ഷേപിക്കലും എതിര്‍ക്കലും നിര്‍ബന്ധമാണെങ്കില്‍ അതിലേറെ നിര്‍ബന്ധമാണ് ഇസ്രയേലിന്റെ കാര്യത്തിലത്. ദൈവഹിതം അനുകൂലമെങ്കില്‍, ഓപറേഷന്‍ ഡെസിസീവ് സ്റ്റോമിനെ കുറിച്ച് നാളം ചര്‍ച്ച ചെയ്യാം.

മൊഴിമാറ്റം: നസീഫ്‌

Facebook Comments
ഫഹ്മി ഹുവൈദി

ഫഹ്മി ഹുവൈദി

എഴുത്തുകാരനും ഈജിപ്തിലെ ഇസ്‌ലാമിക ചിന്തകനും ആധുനിക ഇസ്‌ലാമിക ചിന്തകരില്‍ ഒരാളുമായ എണ്ണപ്പെടുന്ന ഫഹ്മി ഹുവൈദി 1937 ആഗസ്റ്റ് 29 ന് ഈജിപ്തിലെ സ്വഫ്ഫില്‍ ജനിച്ചു. 1960 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടി. 1958 മുതല്‍ 18 വര്‍ഷം അല്‍ അഹ്‌റാം ദിനപത്രത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1976 മുതല്‍ കുവൈത്തില്‍ നിന്നിറങ്ങുന്ന മജല്ലത്തുല്‍ അറബിയില്‍ സേവനം ചെയ്യുന്നു.

Related Posts

Politics

തിരിച്ചറിയുക, ഈ ഐക്യം നമ്മുടെ ശക്തിയാണ്

by യിവോണ്‍ റിഡ്‌ലി
16/06/2022
Middle East

മിഡിൽ ഈസ്റ്റിൽ യു.എസ് സൈന്യം നിലനിർത്താനുള്ള നാല് സാഹചര്യങ്ങൾ

by അര്‍ശദ് കാരക്കാട്
28/05/2022
Europe-America

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

by ഉസ്മാൻ മീർഗനി
20/05/2022
Middle East

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

by സഈദ് അൽഹാജ്
18/04/2022
Politics

ഇഖ്‌വാന്‍ വിരുദ്ധ യുദ്ധം വിജയിക്കുമോ ?

by മഹ് മൂദ് അബ്ദുൽ ഹാദി
14/04/2022

Don't miss it

yaseen.jpg
Profiles

പ്രൊഫ. യാസീന്‍ അശ്‌റഫ്

07/03/2015
drink-smoke.jpg
Columns

എനിക്ക് രക്ഷയുണ്ടെന്നോ!

19/06/2017
Your Voice

ജംഅും കസ്‌റും അനുവദനീയമാകുന്നത്?

10/02/2020
Studies

സുരക്ഷയും സമാധാനവും വ്യാപിക്കുന്നതില്‍ പ്രവാചകന്റെ പങ്ക്

07/01/2015
Studies

പ്രവാചകനെ തിരുത്താന്‍ ഖുര്‍ആന്‍ സ്വീകരിച്ച രീതി-1

20/12/2019
nisar.jpg
Onlive Talk

ആരാണ് എന്റെ ജീവിതം തിരിച്ചു തരിക!

31/05/2016
RABI-HASANI-NADWI.jpg
Interview

ഭരണഘടന എന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്

27/01/2016
Youth

ജനങ്ങളില്‍ ഏറ്റവും വലിയ സമ്പന്നനാവാന്‍

20/10/2021

Recent Post

ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കണം: സമസ്ത

30/06/2022

യു.പിയില്‍ ദലിത് യുവാവ് മേല്‍ജാതിക്കാരുടെ ബോംബേറില്‍ കൊല്ലപ്പെട്ടു

30/06/2022

ഉദയ്പൂര്‍: ഹിന്ദുത്വ സംഘടനകളുടെ റാലി നടക്കുന്ന റൂട്ടില്‍ കര്‍ഫ്യൂവിന് ഇളവ്- വീഡിയോ

30/06/2022

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇസ്രായേല്‍

30/06/2022

ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച: ഹിലാല്‍ കമ്മിറ്റി

30/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!