Monday, February 6, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

തിരിച്ചുവരവിന്റെയും വീണ്ടെടുപ്പിന്റെയും ആഹ്വാനമായി ‘നക്ബ- 65’

അബ്ദുല്‍ ബാരി കടിയങ്ങാട് by അബ്ദുല്‍ ബാരി കടിയങ്ങാട്
15/05/2013
in Middle East, Politics
Nakba1948.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്‌റായേല്‍ അധിനിവേശത്തിലൂടെ തങ്ങളുടെ രാജ്യം കൈയടക്കിയതിന്റെ ദുഖ സ്മരണയില്‍ വിസമ്മതത്തിന്റെയും വീണ്ടെടുപ്പിന്റെയും ആഹ്വാനവുമായി  ഫലസ്തീന്‍ ജനത ബുധനാഴ്ച നക്ബ ദിനം ആചരിക്കുകയാണ്.   7,60,000 ത്തിലേറെ ഫലസ്തീനികളെ ഒറ്റയടിക്ക് തങ്ങളുടെ നാടുകളില്‍ നിന്നും വീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ടുകൊണ്ട് 1948 മെയ് 14 നായിരുന്നു ഇസ്‌റായേല്‍ രാജ്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇന്നവരുടെ പിന്‍മുറക്കാരെയെല്ലാം ചേര്‍ത്ത് അംഗബലം ചുരുങ്ങിയത് 4.8 മില്യനെങ്കിലും വരും. തങ്ങളെ നിഷ്‌കരുണം അടിച്ചിറക്കി സയണിസ്റ്റുകള്‍ ഇസ്‌റായേല്‍ രാഷ്ട്രം സ്ഥാപിച്ചതിന്റെ ദുഖസ്മരണക്കാണ് നക്ബ ദിനം ഓരോ വര്‍ഷവും ആചരിച്ചു വരുന്നത്. ലോകത്തിന്റെ നാനാ ഭാഗത്ത് അഭയാര്‍ഥികളും കുടിയേറ്റവുമായി കഴിഞ്ഞു കൂടുന്ന ഫലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുവരുമെന്നതിന്റെ പ്രതീക്ഷയുമായി തകര്‍ക്കപ്പെട്ട വീടുകളുടെ താക്കോലുകള്‍ ഇന്നും സൂക്ഷിച്ചുകൊണ്ടിരിക്കുകയും തലമുറകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയുമാണ്. ഞങ്ങളുടെ രാജ്യത്തിന് രോഗം ബാധിച്ചിട്ടുണ്ടാകാം. പക്ഷെ, ഒരിക്കലുമത് മരിക്കുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണവര്‍.

7,60,000 ഫലസ്തീനികളെ സ്വാതന്ത്ര മണ്ണില്‍ നിന്നും അഭയാര്‍ഥിത്വത്തിന്റെ അടിമത്വത്തിലേക്ക് ഒറ്റയടിക്ക് അടിച്ചിറക്കുകയായിരുന്നു ഇസ്രായേല്‍. ഇതിനെ തുടര്‍ന്ന് പത്തോളം നിഷ്ഠൂരമായ കൂട്ടക്കൊലകള്‍ അരങ്ങേറുകയുണ്ടായി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന പതിനായിരങ്ങള്‍ ഇതിന്റെ ഇരകളായിത്തീര്‍ന്നു. 500-ലേറെ ഫലസ്തീന്‍ ഗ്രാമങ്ങള്‍ തകര്‍ക്കുകയും ഫലസ്തീനിന്റെ സുപ്രധാന പട്ടണത്തെ ജൂതന്മാരുടെ ആസ്ഥാനവുമാക്കി മാറ്റുകയുണ്ടായി. ഫലസ്തീന്‍ ഗോത്രങ്ങളെ ആട്ടിയിറക്കിയതിനു പുറമെ ഫലസ്തീനികളുടെ ഐഡന്റിറ്റി മായ്ച്ചുകളയാനുള്ള പ്രവര്‍ത്തനങ്ങളും അരങ്ങേറി. അപ്രകാരം ഭൂമിശാസ്ത്രപരമായ പേരുകളുടെയും അറബി നാമങ്ങളുടെയും സ്ഥാനത്ത് ഹീബ്രു നാമങ്ങള്‍ എഴുതിച്ചേര്‍ക്കുകയും അറബികളുടെ ചരിത്ര പാരമ്പര്യമുള്ള ഭൂമിയെ നാശോന്മുഖമാക്കി ജൂത ഐഡന്റിറ്റി സ്ഥാപിക്കാനും അവര്‍ തയ്യാറായി. ഫലസ്തീനിനകത്തു സ്ഥാപിച്ച ടെന്റുകളിലും അയല്‍ രാജ്യങ്ങളായ ജോര്‍ദാന്‍, ലബനാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലുമായി ആയിരങ്ങള്‍ നരകീയ ജീവിതം നയിച്ചുവരുന്നു. ലോകത്ത് വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു കൊണ്ട് അഭയാര്‍ഥി ജീവിതം നയിക്കേണ്ടി വന്നവരെ നമുക്ക് കാണാം. എന്നാല്‍ മിക്ക രാഷ്ട്രങ്ങളിലും ഇതൊരു താല്‍ക്കാലിക പ്രതിഭാസമായിരുന്നു. ചിലര്‍ രാഷ്ട്രം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലൂടെയോ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയോ തങ്ങളുടെ രാഷ്ട്രങ്ങളിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുന്നു. എന്നാല്‍ 65 വര്‍ഷങ്ങളായി മില്യന്‍ കണക്കിന് ഫലസ്തീനികള്‍ ഗസ്സ, വെസ്റ്റ്ബാങ്ക്, ജോര്‍ദാന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ടെന്റുകളില്‍  നരകീയ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്.

You might also like

ഇന്ത്യന്‍ മുസ്ലിംകള്‍ ബി.ജെ.പിയെ പ്രതിരോധിക്കുമ്പോള്‍ ഒരു പാര്‍ട്ടി മാത്രമേ വിജയിക്കൂ

അലപ്പോ ആണ് പരിഹാരം

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

ഇസ്രായേല്‍ അധിനിവേശം ചെയ്ത ഭൂമി അറബികളായ ഫലസ്തീനികളുടേതാണ് എന്നത് പകല്‍വെളിച്ചം പോലെ സര്‍വരും അംഗീകരിച്ചതാണ്. അല്ലെങ്കില്‍ ചരിത്രത്തെ നിഷ്പക്ഷമായ വായനക്കും പഠനത്തിനും വിധേയമാക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടുന്നതാണ്. അറുപത്തി അഞ്ചാം ദുരന്തവര്‍ഷം വീണ്ടെടുപ്പിന്റെ പുത്തന്‍ സ്മരണകളുമായിട്ടാണ് ഫലസ്തീനികള്‍ ആചരിച്ചുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ കരുത്തനായ സാരഥി ഖാലിദ് മിശ്അല്‍ ഈ സന്ദര്‍ഭത്തില്‍ തങ്ങളുടെ ദൗത്യത്തെ ഓര്‍മിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘തിരിച്ചുവരവിന്റെയും വിസമ്മതത്തിന്റെയും ആഹ്വാനമായിട്ടാണ് നാം നക്ബയുടെ 65-ാം വാര്‍ഷത്തിന്റെ സ്മരണ പുതുക്കുന്നത്. ഫലസ്തീനികളുടെ അവകാശത്തില്‍ വീഴ്ചവരുത്തുന്ന ഒരു രാഷ്ട്രീയ സമവായത്തിനും ഞങ്ങള്‍ തയ്യാറല്ല. അധിനിവേശത്തെ തൃപ്തിപ്പെടുത്തുന്നതും അവര്‍ക്കനുകൂലമാകുന്നതുമായ എല്ലാ അനുരജ്ഞനശ്രമങ്ങളും അധിനിവേശത്തിനുള്ള പാദസേവയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നിരാകരിക്കുകയാണ്. അതേ സമയം ഫലസ്തീനികള്‍ക്ക് തങ്ങളുടെ ഭൂമി വീണ്ടെടുക്കാനുള്ള ഏക മാര്‍ഗം ചെറുത്തുനില്‍പും ജിഹാദുമാണെന്നും ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.’. അഭയാര്‍ഥി ടെന്റില്‍ കഴിയുന്ന ഹാജി സുലൈമാന്റെ പ്രതികരണം ശ്രദ്ദേയമാണ്. ‘ഫലസ്തീനിന്റെ ഒരു തുണ്ട് ഭൂമിയും സയണിസ്റ്റുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ രാഷ്ട്രത്തിലേക്കുള്ള മടക്കം നിയമപരമായ ഞങ്ങളുടെ അവകാശമാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അധിനിവേശ ശക്തികള്‍ തൂത്തെറിയപ്പെടുകയും ജിഹാദിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ഭൂമികളിലേക്ക് തിരിച്ചുവരുകയും ചെയ്യും’.

‘നക്ബ’യുടെ 65-ാം വാര്‍ഷികം ഫലസ്തീനികള്‍ക്ക് വീണ്ടെടുപ്പിന്റെ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുനല്‍കുന്നതാണ്. അവസാനത്തെ ഗസ്സ യുദ്ധത്തില്‍  ഇസ്രായേലിനെതിരെ നേരിയ വിജയം നേടാന്‍ സാധിച്ചും അറബ് വസന്തത്തിലൂടെ പശ്ചിമേഷ്യയില്‍ ഇസ്‌ലാമിസ്റ്റുകള്‍ തിരിച്ചുവന്നതും വിമോചന സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടേകുന്നതാണ്. ഇന്ന് രാഷ്ട്രത്തലവന്മാരും മന്ത്രിമാരും മുസ്‌ലിം പണ്ഡിതന്മാരും ചെറുത്തുനില്‍പ്പിനു കൂടുതല്‍ കരുത്തുപകരാനും ഫലസ്തീന്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരാനുമായി ഫലസ്തീനിലേക്ക് തീര്‍ഥയാത്ര നടത്തിക്കൊണ്ടിരിക്കുന്ന നയനാനന്ദകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമും ശൈഖ് അഹ്മദ് യാസീനും അബ്ദുല്‍ അസീസ് റന്‍തീസിയുമെല്ലാം ഫലസ്തീന്‍ വിമോചനത്തിനായി ഒഴുക്കിയ രക്തത്തുള്ളികളില്‍ നിന്നും ഒരായിരം പോരാളികള്‍ പുനര്‍ജ്ജനിക്കുമ്പോള്‍ അധിനിവേശ ശക്തികളില്‍ നിന്ന് ഫലസ്തീന്‍ സ്വതന്ത്രമാകും. ഇന്‍ശാ അല്ലാഹ്!

Facebook Comments
അബ്ദുല്‍ ബാരി കടിയങ്ങാട്

അബ്ദുല്‍ ബാരി കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്.

Related Posts

Politics

ഇന്ത്യന്‍ മുസ്ലിംകള്‍ ബി.ജെ.പിയെ പ്രതിരോധിക്കുമ്പോള്‍ ഒരു പാര്‍ട്ടി മാത്രമേ വിജയിക്കൂ

by ഐമന്‍ എം ആലം
01/02/2023
Middle East

അലപ്പോ ആണ് പരിഹാരം

by മുഹമ്മദ് മുഖ്താർ ശൻഖീത്വി
19/01/2023
Politics

2023 ഏത് ദിശയിലേക്കാണ് നീങ്ങുന്നത് ?

by ഖലീൽ അൽ അനാനി
12/01/2023
Middle East

‘ലോകകപ്പിലെ മദ്യ നിരോധനം ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു’

by ഹഫ്‌സ ആദില്‍
23/11/2022
Politics

റിപ്പബ്ലിക്കൻമാർ ജയിച്ചു; ട്രംപ് തോറ്റു!

by ഹാസിം അയാദ്
15/11/2022

Don't miss it

Reading Room

സി പി എമ്മിലിപ്പോള്‍ നേതാക്കളില്ല, അവരെല്ലാം മാനേജര്‍മാരല്ലേ..

22/03/2014
Islam Padanam

പ്രവാചകനിന്ദ അന്നും ഇന്നും

17/07/2018
cow.jpg
Onlive Talk

ആഹാരത്തെ സ്വത്വരാഷ്ട്രീയത്തിന് പുറത്ത് നിര്‍ത്താം

30/04/2014
Your Voice

ഇന്ത്യ നിർമ്മിച്ചെടുത്തത് ഇസ് ലാമും മുസ് ലിംകളും കൂടി ചേർന്നാണ്

07/05/2020
Parenting

രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

01/02/2020
Art & Literature

അറബി : മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷ

18/04/2012
History

കോണ്‍സ്റ്റാന്റിനോപ്പിള്‍ വിമോചനം: വിജയമോ അധിനിവേശമോ?

18/06/2020
History

ആരാണ് ഹൂഥികള്‍?

08/10/2014

Recent Post

ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ പൊലീസ് ഉപദ്രവിച്ചതായി സിദ്ദീഖ് കാപ്പന്‍

04/02/2023

‘ജൂത വിരുദ്ധത പോലെ ഇസ്‌ലാമോഫോബിയയും കുറ്റകരമാക്കണം’

04/02/2023

ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടു

04/02/2023

നിരായുധനായ 26കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍

04/02/2023

അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം; ടി.വി പരിപാടിക്കിടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി അധ്യാപകന്‍

04/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!