Saturday, February 27, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Africa

ഈജിപ്തില്‍ സംഭവിക്കുന്നത് എന്ത്?

islamonlive by islamonlive
24/11/2012
in Africa, Middle East, Politics
morsi.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

തങ്ങള്‍ പുറപ്പെടുവിച്ച ഇടക്കാല ഭരണഘടനാ പ്രഖ്യാപനം രാഷ്ട്രത്തിന്റെ സുസ്ഥിരതക്കും, അധികാരവികേന്ദ്രീകരണത്തിനും വേണ്ടിയാണെന്ന് ഇന്നലെ (വെള്ളിയാഴ്ച) പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി വിശദീകരിക്കുകയുണ്ടായി. പക്ഷെ ഈജിപ്തിലെ പട്ടണങ്ങളിലും തെരുവുകളില്‍ നാം ദര്‍ശിച്ച പ്രതികരണം അതിന് തീര്‍ത്തും വിരുദ്ധമായിരുന്നു എന്നതാണ് സത്യം.

ഈജിപ്ഷ്യന്‍ വിപ്ലം ഭയങ്കരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഐക്യപ്പെട്ടിരുന്ന ഈജിപ്ഷ്യന്‍ ജനത ഭിന്നിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സ്വതന്ത്രമാവാന്‍ അനിവാര്യമായും ഉണ്ടാവേണ്ടിയിരുന്ന സുസ്ഥിരതക്ക് പോറലേറ്റുകൊണ്ടിരിക്കുന്നു.

You might also like

മോദി മൊട്ടേര സ്റ്റേഡിയത്തില്‍ നിന്നും പട്ടേലിനെ ഒഴിവാക്കിയതെന്തിന് ?

ഈജിപ്ത് വിപ്ലവത്തിന്റെ കഥ പറയുന്ന ഗ്രാഫിറ്റി ചിത്രങ്ങള്‍

തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: ഉര്‍ദുഗാന് പുതിയ വെല്ലുവിളി

കരിം യൂനിസ്: 39 വർഷമായി ഇസ്രായേൽ ജയിലിൽ

പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളായി ഈജിപ്ത് ചേരിതിരിഞ്ഞിരിക്കുന്നു. ഒന്നാമത്തെ ഇഖ്‌വാനും സലഫികളും ഉള്‍പെടുന്ന ഇസ്‌ലാമിസ്റ്റ് ചേരിയാണ്. ലിബറിസ്റ്റുകളും, ഇടതുപക്ഷവും പ്രതിനിധീകരിക്കുന്ന മതേതരചേരിയാണ് രണ്ടാമത്തേത്. അവരുടെ കൂടെ പഴയ സ്വേഛാധിപതിയുടെ അനുയായികള്‍ മറക്ക് പിന്നില്‍ നിന്ന് കളിക്കുന്നുമുണ്ട്.

ഈ ഭയാനകമായ ചേരിതിരിവ് പ്രകടനങ്ങളിലും വ്യക്തമാണ്. ഒരുവശത്ത് കൈറോയിലും മറ്റ് പട്ടണങ്ങളിലും പുതിയ ഭരണഘടനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളും, പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യചത്വരത്തില്‍ നടന്ന പ്രകടനവും    നടന്നപ്പോള്‍, മറുവശത്ത് പ്രസിഡന്റ് അനുകൂലികള്‍ തീരുമാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരെ അദ്ദേഹത്തിന്റെ വസതിയിലേക്കാണ് ചെന്നത്. മുന്‍കാലത്ത് വിപ്ലവാനുകൂലികളും, സ്വേഛാധിപതിയുടെ സഹായികളും തമ്മിലായിരുന്നു സംഘട്ടനങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിപ്ലവകാരികള്‍ പരസ്പരം പോരടിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു. ദുരന്തം ആഴം വ്യക്തമാവുന്നത് ഇവിടെയാണ്.

പുതിയ പ്രഖ്യാപനത്തില്‍ ധാരാളം അനുകൂല ഘടകങ്ങളുണ്ടെന്നത് വിസ്മരിക്കാനാവില്ല. തെളിവില്ലാത്തതിന്റെ പേരില്‍ വെറുതെ വിട്ട മുന്‍സ്വേഛാധിപത്യത്തിന്റെ സഹായികളെ വിചാരണ ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യത്തെ അത് പരിഗണിച്ചിരിക്കുന്നു. വിശിഷ്യാ പ്രക്ഷോഭകാരികള്‍ക്കെതിരെ നിറയൊഴിക്കാന്‍ ഉത്തരവിട്ട ആഭ്യന്തര മന്ത്രാലയത്തിലുണ്ടായിരുന്ന നാല് വലിയ ഓഫീസര്‍മാരുടെ വിചാരണ. അതിന്റെ ഫലമായി ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. അതിനാല്‍ മുന്‍ഭരണകാലത്തുണ്ടായിരുന്ന അറ്റോര്‍ണി ജനറലിനെ മുര്‍സി നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. നേരത്തെ കുറ്റം ചെയ്തവരെ വെറുതെ വിടാനുള്ള വിധിക്ക് പിന്നില്‍ കളിച്ചത് ഇയാളായിരുന്നു. മുര്‍സിയുടെ ഈ നടപടി ജനങ്ങളുടെ ആവശ്യമായിരുന്നുവെന്ന് ചുരുക്കം. കൂടാതെ മുബാറകിനെയും, കൂട്ടാളികളെയും പുനര്‍വിചാരണ നടത്തുമെന്നും പറയപ്പെടുന്നു.

എന്നാല്‍ നിയമനിര്‍മാണത്തിന്റെയും, വിധികര്‍തൃത്വം, പ്രയോഗവല്‍ക്കരണം തുടങ്ങിയ എല്ലാ അധികാരങ്ങളും പ്രസിഡന്റിന് നല്‍കുന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. പ്രസിഡന്റിന്റെ ഏതു തീരുമാനങ്ങളെയും വിമര്‍ശനങ്ങളില്‍ നിന്നും, ആക്ഷേപങ്ങളില്‍ നിന്നും തടയാനുള്ള ഈ ശ്രമം ആധുനിക ഈജിപ്ഷ്യന്‍ ചരിത്രത്തിന് അപരിചിതമാണെന്നും അവര്‍ പറയുന്നു.

ഈ വിഷയങ്ങളില്‍ കൂടുതലായി ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. മറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാവുന്ന കാര്യം ഈ പ്രഖ്യാപിത ഭരണഘടന ഇടക്കാലമാണെന്നതാണ്. പുതിയ ഭരണഘടന എഴുതി പൂര്‍ത്തിയാവുന്നതോടെ ഈ തീരുമാനങ്ങള്‍ ദുര്‍ബലപ്പെടുന്നതാണ്.

ഇടക്കാല ഭരണഘടന, സ്ഥിരമാക്കപ്പെടുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ശങ്ക. തന്നിഷ്ടം കൊണ്ട് ഭരിക്കുന്നയാളാണ് ഡോ. മുര്‍സിയെന്ന് മുഹമ്മദ് ബറാദഗി തിരിച്ചടിച്ചത് അതിനാലാണ്.

തന്റെ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ഈ സമയം തെരഞ്ഞെടുക്കാന്‍ മുര്‍സിക്ക് പ്രചോദനമായതെന്താണ് എന്ന് നമുക്കറിയില്ല. ഭരണത്തിലുണ്ടായി സൈനികവിഭാഗത്തെ നീക്കിയതും, മുബാറകിന്റെ ഭരണത്തിലുണ്ടായിരുന്ന നേതാക്കന്മാരെയും, സൈനിക മേധാവികളെയും പിരിച്ച് വിട്ടതും വമ്പിച്ച ജനകീയ പിന്തുണ ലഭിച്ച തീരുമാനങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്ന് തോന്നുന്നു.

നിലവിലുള്ള പ്രതിസന്ധി വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ അപകടകരമായ പരിണിതി സൃഷ്ടിച്ചേക്കും. വിപ്ലവത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും, അടിയന്തിരമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട് അദ്ദേഹം.

മുര്‍സിയുടെ തീരുമാനങ്ങള്‍ ജനാധിപത്യവിരുദ്ധമാണെങ്കില്‍, ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഓഫീസുകള്‍ കയ്യേറിയ നടപടിയും ജനാധിപത്യത്തിന് നിരക്കാത്തത് തന്നെയാണ്. അത്തരം സംഭവങ്ങളെയും പ്രതിപക്ഷം ശക്തമായി അപലപിക്കേണ്ടതുണ്ട്.

ഈ നിര്‍ണായ നിമിഷത്തില്‍ ഈജിപ്തിന് എല്ലാ വിദഗ്ദരെയും ബുദ്ധിജീവികളെയും ആവശ്യമുണ്ട്. രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് നേരെ നടക്കുന്ന കയ്യേറ്റശ്രമങ്ങള്‍ മുളയിലേ നുള്ളിക്കളയാന്‍ സാധിക്കേണ്ടതുണ്ട്. വിപ്ലവത്തെ നശിപ്പിക്കാനും -അല്ലാഹു അതിന് അനുവദിക്കാതിരിക്കട്ടെ- പഴയ സ്വേഛാധിപത്യത്തിലേക്കും, അടിച്ചമര്‍ത്തലിലേക്കും തിരിഞ്ഞ് നടക്കാനുമുള്ള ശത്രുക്കളുടെ ശ്രമമാണിതെന്ന് തിരിച്ചറിയേണ്ടിരിക്കുന്നു. അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് ഇതാണ്. വിപ്ലവങ്ങളുടെ മാതാവും അറബ് ജനാധിപത്യ ചലനത്തിന്റെ നായകരുമായ ഈജിപ്ഷ്യന്‍ വിപ്ലവത്തെ കുഴിച്ച് മൂടാനുള്ള ശ്രമമാണത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Facebook Comments
islamonlive

islamonlive

Related Posts

Asia

മോദി മൊട്ടേര സ്റ്റേഡിയത്തില്‍ നിന്നും പട്ടേലിനെ ഒഴിവാക്കിയതെന്തിന് ?

by ആശിഷ് മഗോത്ര
26/02/2021
Middle East

ഈജിപ്ത് വിപ്ലവത്തിന്റെ കഥ പറയുന്ന ഗ്രാഫിറ്റി ചിത്രങ്ങള്‍

by പി.കെ സഹീര്‍ അഹ്മദ്
12/02/2021
Europe-America

തുര്‍ക്കിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: ഉര്‍ദുഗാന് പുതിയ വെല്ലുവിളി

by ആന്‍ഡ്രൂ വില്‍ക്‌സ്
06/02/2021
Palestine

കരിം യൂനിസ്: 39 വർഷമായി ഇസ്രായേൽ ജയിലിൽ

by യിവോണ്‍ റിഡ്‌ലി
26/01/2021
Europe-America

ബൈഡന്റെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ച് മുസ്‌ലിംകളും കുടിയേറ്റക്കാരും

by ഡോ. ഷെയ്ഖ് ഉബൈദ്
20/01/2021

Don't miss it

guil.jpg
Interview

‘പാകിസ്താനെക്കുറിച്ച് മോദി സത്യം പറയില്ല’

02/03/2018
Views

“ പ്രവാചക നിന്ദ മതമല്ല അതൊരു രാഷ്ട്രീയമാണ്”

12/08/2020
Views

വിവാഹ ധൂര്‍ത്ത് ; മുസ്‌ലിം ലീഗ് പ്രമേയം സ്വാഗതാര്‍ഹം

29/08/2014

ഈജിപ്തിലെ ‘പ്രഥമ വനിത’

09/07/2012
pal-activist.jpg
Views

ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ഫലസ്തീന്‍ പോരാട്ടം

22/02/2016
spain-1000.jpg
Civilization

മത സഹിഷ്ണുത ഇസ്‌ലാമിക ചരിത്രത്തില്‍

17/10/2016
Onlive Talk

ഹിന്ദുത്വ ശക്തികളുടെ യുദ്ധ രാഷ്ട്രീയത്തെ എതിര്‍ക്കണം

05/03/2019
bible-quran.jpg
Quran

ഹിംസാത്മക പദപ്രയോഗങ്ങള്‍; ഖുര്‍ആന്‍ ബൈബിള്‍ താരതമ്യം

12/02/2016

Recent Post

ഖഷോഗിയെ പിടികൂടാന്‍ അനുമതി നല്‍കിയത് എം.ബി.എസ്: യു.എസ് റിപ്പോര്‍ട്ട്

27/02/2021

വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ്

27/02/2021

ഒമാന്‍ തീരത്ത് ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം

27/02/2021

ജീവിതത്തിന്റെ സകാത്ത്

27/02/2021

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!