Tuesday, May 17, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Politics Middle East

ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകള്‍ മടങ്ങുന്നു

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
06/07/2013
in Middle East, Politics
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

സൈനിക അട്ടിമറി നടത്തി മുര്‍സിയെ പുറത്താക്കുയും തടവിലാക്കുകയും ചെയ്ത സൈനിക തലവന്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ നടപടി ഒട്ടും ശരിയല്ലാത്തതാണ്. എന്നാല്‍ ഈജിപ്ത് അതിന്റെ ജനതയുടെ രക്തവും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും അതിന് വിലയായി നല്‍കേണ്ടി വരുമെന്നതാണ് പ്രശ്‌നം. എല്ലാ തരത്തിലും ഇത് ദുരന്തം തന്നെയാണ്.

തന്റെ ചുരുങ്ങിയ ഭരണകാലയളവില്‍ മുര്‍സിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. പ്രസ്തുത തെറ്റുകള്‍ എത്ര തന്നെ വലുതാണെങ്കിലും സൈന്യത്തിന്റെയും അതിന്റെ അട്ടിമറിയുടെയും തെറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വളരെ നിസ്സാരമാണ്. രാജ്യത്ത് രക്തപുഴ ഒഴുകുന്നതിനും നൂറുകണക്കിന് ഒരുപക്ഷേ ആയിരക്കണക്കിന് ജീവനുകള്‍ ഹനിക്കപെടാനും അത് കാരണമായേക്കാം. തങ്ങളുടെ പ്രസിഡന്റിന് തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലക്ഷകണക്കിന് ഇസ്‌ലാമിസ്റ്റുകള്‍ വ്യത്യസ്ത മൈതാനങ്ങളില്‍ നിലകൊള്ളുകയാണ്. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അക്രമത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്ന് അവര്‍ ഭീഷണി മുഴക്കുന്നുണ്ട്. അവരില്‍ ചിലരെങ്കിലും അതിന് മുതിര്‍ന്നേക്കാം. അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും ലിബിയയിലും യമനിലുമെല്ലാം നാമത് കണ്ടവരാണ്.

You might also like

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

ഇഖ്‌വാന്‍ വിരുദ്ധ യുദ്ധം വിജയിക്കുമോ ?

ബോസ്നിയ മുതൽ ഉക്രൈൻ വരെ

ലബനാന്‍ രാഷ്ട്രീയവും സുന്നി പ്രാതിനിധ്യവും

സൈന്യത്തിന്റെ പക്കല്‍ ആയുധങ്ങളും ടാങ്കുകളും വിമാനങ്ങളുമെല്ലാം ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇരമ്പി വരുന്ന ജനത്തിന് മുന്നില്‍ അവര്‍ക്കെന്ത് ചെയ്യാന്‍ സാധിക്കും. പതിനായിരകണക്കിന് ആളുകളെ അവര്‍ കൊന്നൊടുക്കുമോ?

നൂറുകണക്കിന് വര്‍ഷം നമ്മോട് ജനാധിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും കുറിച്ച് ക്ലാസെടുത്ത പാശ്ചാത്യ ലോകത്തിന്റേത് കാപട്യം തന്നെയാണ്. ഇസ്രയേലിന്റെ ജനാധിപത്യത്തെയാണവര്‍ പുകഴ്ത്തുന്നത്. ജനാധിപത്യത്തിനും ബാലറ്റ് പെട്ടികള്‍ക്കും എതിരെ നടന്ന ഈ അട്ടിമറിയോട് എന്തുകൊണ്ടവര്‍ മൗനം പാലിക്കുന്നു. ഈ ജനാധിപത്യത്തില്‍ വിജയം ഇസ്‌ലാമിസ്റ്റുകള്‍ക്കായി എന്നതാണോ അതിന് കാരണം. അല്ലെങ്കല്‍ അവരുടെ രാഷ്ട്രീയവും പദ്ധതികളും പ്രദേശത്ത് നടപ്പാക്കാന്‍ സഹായകമാകുന്ന അവരുടെ മാനദണ്ഡപ്രകാരമുള്ള കക്ഷികളുടെ ഒരു ജനാധിപത്യത്തോടൊപ്പമാണോ അവര്‍? അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെല്ലാം ഇതില്‍ വീണു. ജനാധിപത്യത്തെ മുറുകെ പിടിക്കാന്‍ വാദിക്കുന്ന ലിബറലിസ്റ്റുകളുടെ വാദങ്ങളും തകര്‍ന്നു. തന്റെ ആദര്‍ശവും മൂല്യങ്ങളും അടിസ്ഥാനങ്ങളുമെല്ലാം ഉപേക്ഷിച്ച് പാശ്ചാത്യന്റെ അടിസ്ഥാനങ്ങള്‍ എടുത്തണിയലാണ് പാശ്ചാത്യന്റെ വീക്ഷണത്തിലെ ലിബറലിസം. വാഷിംങ്ടണും അതിന്റെ സംരക്ഷകരും മുന്നോട്ട് വെക്കുന്നത് അതാണ്.

പാശ്ചാത്യ ലിബറലിസത്തിന്റെ ഉല്‍പന്നങ്ങളിലൊന്നായ മുഹമ്മദ് ബറാദഈ ന്യൂയോര്‍ക് ടൈംസിനോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. സൈനിക അട്ടിമറിയെ പിന്തുണക്കുന്നതിന് വേണ്ടി താന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെയും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷണര്‍ കാതറീന്‍ അഷ്‌തോനെയും ബന്ധപ്പെട്ടിരുന്നു എന്നാണ് ബറാദഇ അതില്‍ പറഞ്ഞത്. അട്ടിമറിക്ക് പിന്നിലെ ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം. ഇതോടൊപ്പം തന്നെ ഇസ്‌ലാമിസ്റ്റുകളോട് ചായ്‌വ് പുലര്‍ത്തുന്ന ആറ് ടെലിവിഷന്‍ ചാനലുകള്‍ അടക്കുന്നതിനും ഈ ലിബറലിസ്റ്റ് പിന്തുണ നല്‍കി.

ജനാധിപത്യത്തിന്റെയും ബാലറ്റ് പെട്ടികളുടെയും വക്താക്കള്‍ – ഇസ്‌ലാമിസ്റ്റുകളെന്ന് അവരെ നാം വിളിക്കുന്നില്ല – പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും മൈതാനങ്ങളിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തിരിച്ചു കൊണ്ടുവരാനാണ് അവര്‍ ആവശ്യപ്പെടുന്നത്. അതിന് വേണ്ടി രക്തസാക്ഷികളാകാനും തയ്യാറാണെന്ന് അവര്‍ പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കുന്നതിനും അതിന്റെ പ്രതീകങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും പകരം അതിന്റെ നിയമസാധുതയെ സഹായിക്കാന്‍ സൈന്യം രംഗത്ത് വരുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. പ്രകടനങ്ങളിലൂടെയും ടി.വി സ്‌ക്രീനുകളിലൂടെയും നിയമസാധുതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണക്കുന്നതിന് പകരം അതായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇസ്‌ലാമിക ഗ്രൂപുകളിലുള്ള തീവ്രവിഭാങ്ങള്‍ക്കാണ് സൈനിക അട്ടിമറി ഗുണം ചെയ്യുക. ജനാധിപത്യത്തെ നിരസിക്കുകയും അതിനെ ‘പാശ്ചാത്യന്‍ അനാചാരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത് അല്‍-ഖാഇദയും മറ്റ് സംഘങ്ങളുടെയും വാക്കുകള്‍ ഇതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിക ഖിലാഫത്തില്‍ നിന്നുത്ഭവിക്കുന്ന ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കാന്‍ ബാലറ്റ് പെട്ടികള്‍ക്ക് പകരം ആയുധങ്ങളെയായിരിക്കും അവര്‍ അവലംബിക്കുക.

മധ്യമനിലപാട് സ്വീകരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായിരിക്കും ഇതിന് ഇരകളാവുക. അവരുടെ വാക്കുള്‍ ജനങ്ങള്‍ക്കിയില്‍ കേള്‍ക്കപ്പെടുകയില്ല. കാരണം മിതനിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അക്രമം വെടിഞ്ഞ് സമാധാനത്തിന്റെ മാര്‍ഗമാണവര്‍ സ്വീകരിക്കുന്നത്. തെരെഞ്ഞെടുക്കാത്ത പ്രസിഡന്റിനെ അവരോധിച്ചപ്പോഴും ശൂറാ കൗണ്‍ിസില്‍ പിരിച്ചുവിട്ടപ്പോഴും, യാതൊരു നിയമവും പാലിക്കാതെ അറസ്റ്റുകള്‍ നടന്നപ്പോഴും നാമത് കണ്ടതാണ്.

ഏത് കുറ്റത്തിന്റെ പേരിലാണ് അവര്‍ മുര്‍സിയെ വിചാരണ ചെയ്യുക, ഒരു കുറ്റവാളിയെ പോലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത്? ഒരു ജീവനെയും ഹനിക്കാത്ത, ഒരു ജുനൈഹ് പോലും മോഷ്ടിക്കാത്ത വ്യക്തിയാണദ്ദേഹം. തന്റെ സ്വന്തക്കാരെ ഒരു സ്ഥാനത്തും അദ്ദേഹം അവരോധിച്ചില്ല. റാബിഅത്തുല്‍ അദവിയ്യയിലും മറ്റിടങ്ങളിലെയും പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അനുയായികളാണ്. ഒരു മണിക്കൂറോളം അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. വിട്ടുവീഴ്ച്ചയുടേതല്ലാത്ത ഒരു പദവും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ശ്രവിച്ചിട്ടില്ല. രക്തചൊരിച്ചിലുണ്ടാകുന്നതില്‍ അതീവ ജാഗ്രത അദ്ദേഹം കാണിച്ചിരുന്നു. ഈജിപ്തിന്റെയും അതിലെ ജനങ്ങളുടെയും പ്രതാപം വീണ്ടെക്കാനായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിന്റെ വ്യാവസായിക മേഖലയെയും കാര്‍ഷിക മേഖലയെയും സജീവമാക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.

ജനാധിപത്യത്തെയും പ്രസിഡന്റെ തെരെഞ്ഞെടുപ്പിനെയും കുറിച്ച് സംസാരിക്കുമ്പോള്‍ നിലവില്‍ ഈജിപ്ത് ഭരിക്കുന്ന സൈനിക ഭരണകൂടത്തെ ആര് വിശ്വസിക്കും? തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ശൂറാ കൗണ്‍സിലിനെയും പിരിച്ചു വിട്ട് നിന്ദിച്ചവരാണവര്‍. ഈ മഹാ അപരാധത്തിന് ശേഷം ആര് ബാലറ്റ് ബോക്‌സുകളിലേക്ക് തിരിച്ചു പോകും?

ഇഖ്‌വാന്റെ പലനിലപാടുകളോടും നമുക്ക് വിയോജിപ്പുണ്ട്. അവരുടെ ഭരണത്തിലാണ് ഇസ്രയേല്‍ എംബസി അടച്ച് പൂട്ടുകയും അംബാസഡറെ പറഞ്ഞയക്കുയും ചെയ്തത്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്കെതിരെ നില്‍ക്കാനാവില്ല. അതിന്റെ പേരില്‍ അവരില്‍ നിന്നുള്ള പ്രസിഡന്റിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുമാവില്ല. അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കണം എന്നാണ് നാം ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. അദ്ദേഹത്തെ പുറത്താക്കണമെന്നുള്ളവര്‍ തെരെഞ്ഞെടുപ്പിനെയായിരുന്നു ആശ്രയിക്കേണ്ടത്.

ഈജിപ്തിലും അവിടത്തെ ജനങ്ങളിലും ഒരു ആഭ്യന്തര യുദ്ധത്തെ നാം ഭയക്കുന്നു. അവിടത്തെ ദരിദ്രരുടെ കാര്യത്തിലാണ് കൂടുതല്‍ ഭയം. പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുന്ന അവര്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ഒരുരുള പോലും കണ്ടെത്താന്‍ പ്രയാസപ്പെടും. എന്നാല്‍ വ്യാജ ലിബറലിസത്തെ അവര്‍ സ്വീകരിക്കില്ലെന്നു തന്നെയാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍ അതിനുള്ള വഴികള്‍ അത് തുറന്നിടും. സൈനിക അട്ടിമറി വിയോജിപ്പുകളുടെ ആഴം കൂട്ടും. രാജ്യത്തെയത് ആഭ്യന്തര യുദ്ധത്തിലേക്ക് എത്തിക്കും.

വിവ : നസീഫ് തിരുവമ്പാടി

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Middle East

ഉർദുഗാനെതിരെ പൊതു സ്ഥാനാർഥി ഉണ്ടാകുമോ?

by സഈദ് അൽഹാജ്
18/04/2022
Politics

ഇഖ്‌വാന്‍ വിരുദ്ധ യുദ്ധം വിജയിക്കുമോ ?

by മഹ് മൂദ് അബ്ദുൽ ഹാദി
14/04/2022
Europe-America

ബോസ്നിയ മുതൽ ഉക്രൈൻ വരെ

by എലിഫ് സെലിൻ ചാലിക്
05/04/2022
Middle East

ലബനാന്‍ രാഷ്ട്രീയവും സുന്നി പ്രാതിനിധ്യവും

by അര്‍ശദ് കാരക്കാട്
18/02/2022
Politics

തുറന്നുപറയുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന മാധ്യമങ്ങൾ

by യിവോണ്‍ റിഡ്‌ലി
12/02/2022

Don't miss it

Indian-muslim.jpg
Onlive Talk

ഇത് ഞങ്ങളുടെയും രാജ്യമല്ലേ!

29/05/2017
Civilization

മാനവ വിമോചനത്തിന് ഇസ്‌ലാമിക നാഗരികത

10/04/2012
Reading Room

മറനീക്കി പുറത്തു വരുന്ന അമ്മ

01/11/2013
us-army-iraq.jpg
Views

ഇറാഖിലെ പ്രസവവാര്‍ഡുകളിലൂടെ ഒരു യാത്ര

28/01/2016
Counter Punch

ആരാണ് ടിപ്പു

31/01/2020
Civilization

സാമൂഹിക സുരക്ഷിതത്വം പ്രവാചക കാലത്ത്

10/04/2012
Personality

കുട്ടികളോടുള്ള സമീപനത്തിലെ പ്രവാചക മാതൃക

17/07/2018
Onlive Talk

ജി.സി.സി മരിച്ചുവോ ?

12/12/2018

Recent Post

സാമ്പത്തിക തകര്‍ച്ചക്കിടെ ലെബനാനില്‍ വോട്ടെടുപ്പ്

16/05/2022

യു.പി പൊലിസ് മുസ്ലിം സ്ത്രീയെ വെടിവെച്ചുകൊന്ന സംഭവം; വ്യാപക പ്രതിഷേധം

16/05/2022

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് തുര്‍ക്കിയിലെത്തി

16/05/2022

രാജ്യത്തിന്റെ വൈവിധ്യം തകരുന്നത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക: സദ്റുദ്ദീന്‍ വാഴക്കാട്

16/05/2022

ആറ് വര്‍ഷത്തിന് ശേഷം സന്‍ആ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നു

16/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!