Tuesday, May 17, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Palestine Opinion

ഫലസ്തീൻ രാഷ്ട്രീയ വക്താക്കളാകാൻ പദ്ധതിയിടുന്നവർ

അവാദ് അബ്ദുൽ ഫത്താഹ് by അവാദ് അബ്ദുൽ ഫത്താഹ്
25/04/2022
in Opinion
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കുടിയേറ്റ സഖ്യ സർക്കാരുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള യുണൈറ്റഡ് അറബ് പാർലമെന്റംഗങ്ങളുമായി അംഗത്വം സ്ഥാപിച്ച ഇസ്രായേൽ ആസ്ഥാനമായുള്ള ഇസ്ലാമിക് മൂവ്മെന്റിന്റെ തെക്കൻ ശാഖയുടെ തീരുമാനത്തെ സംശയത്തോടെയാണ് ഫലസ്തീനികൾ നോക്കി കണ്ടത്. ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം നിരർഥകമാണെന്ന് വിശ്വസിക്കുന്ന ഫലസ്തീനികളിൽ ഭൂരിഭാഗം പേരും ഈ നീക്കം കൊണ്ട് മസ്ജിദുൽ അഖ്സയിലൊ ജറുസലേമിലോ ഇസ്രായേൽ നരനായാട്ടിന് യാഥൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് അനുമാനിക്കുന്നു. അധിനിവേശ സുരക്ഷാ സേനയെ നേരിടുന്നതിൽ സംഘടനക്ക് നേരിട്ട സംഭ്രമത്തിന്റെ അനന്തര ഫലമാണ് സംഘടനയുടെ തീരുമാനമെന്ന് വലിയ രീതിയിൽ ആക്ഷേപമുയരുകയും ചെയ്തു. കൂടാതെ അംഗത്വം മരവിപ്പിക്കാനുള്ള സഖ്യ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച നെസെറ്റംഗങ്ങളുടെ വാക്കുകൾ പല സന്ദേഹവാദികളും ഗൗരവത്തിലെടുത്തിരുന്നില്ല. യുദ്ധ കുറ്റവാളി ബെന്നി ഗാന്റ്റ്സിന്റെ ശിപാർശയും ഇസ്രായേൽ ആസ്ഥാനമായുള്ള അറബ് രാഷ്ട്രീയ പാർട്ടി സഖ്യ കക്ഷികളായ ജോയിന്റ് ലിസ്റ്റുകളെ ഇസ്രായേൽ ജനാധിപത്യ വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനുള്ള ചില നേതാക്കളുടെ ശ്രമവും അവർക്കത്ര ദഹിച്ചിട്ടില്ലെന്ന് വേണം പറയാൻ.

ഇസ്രായേലിലെ ഫലസ്തീനികളുടെ അവകാശങ്ങളും സ്വത്വവും ബന്ധപ്പെട്ടുള്ള ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള പ്രതിബദ്ധത നെസറ്റിലെ ജോയിന്റ് ലിസ്റ്റംഗങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നത് വസ്തുതയാണെങ്കിലും ഇസ്ലാമിക് മൂവ്മെന്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള ചർച്ചകളിൽ വ്യാപൃതരാകാനായിരുന്നു അവർക്ക് തിടുക്കം. ഇൗ ആശയക്കുഴപ്പങ്ങൾക്കുമൊക്കെ അപ്പുറം നാഷണൽ ഡമോക്രാറ്റിക് അസംബ്ലി കഴിഞ്ഞ രണ്ടു ദശകങ്ങളിലായി അധിനിവേശ ശക്തികൾക്കെതിരെ പരുക്കൻ നിലപാട് സ്വീകരിച്ചിട്ടില്ല. സമീപ കാലത്തായി തന്റെ രാഷ്ട്രീയ, ബൗദ്ധിക സ്വത്വം പുനസ്ഥാപിക്കാൻ നിരന്തരം ശ്രമിച്ച് കൊണ്ടിരുന്ന സമി അബു ശെഹാദയുടെ പ്രവർത്തനങ്ങൾ ദേശീയതക്കും മതേതരത്വത്തിനും വളം വെക്കുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ. ഇസ്രായേലിലെ പ്രമുഖ ഫലസ്തീൻ അക്കാദമിക്കുകളേയും ബുദ്ധിജീവികളേയും കൂട്ടുപിടിക്കാൻ ശ്രമിച്ച സമിയുടെ പ്രവർത്തനങ്ങളോട് ഫലസ്തീനികൾ വിമുഖത കാണിച്ചു. ഇത്തരം ശ്രമങ്ങൾ ഒരു ജനതയുടെ അതിജീവനത്തെ സാരമായി ബാധിക്കുമെന്ന് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ.

You might also like

ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു

ഇസ്രായേലിന്റെ നരനായാട്ട് ലോകത്തിന് സ്വാഭാവികതയാവുന്നതെങ്ങനെ?

ഫലസ്തീൻ സർവ്വകലാശാലകൾക്ക് മേലുള്ള കൈകടത്തലുകൾ

മതവികാരം കരുവാക്കി ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന ഇസ്രായേൽ

ഇവിടെ ഉയർന്ന് വരുന്ന ചോദ്യം വളരെ ലളിതമാണ്; നെസറ്റിന്റെ നിയന്ത്രണങ്ങൾക്കിടെ രണ്ട് ധ്രുവങ്ങൾ തമ്മിലുള്ള രാഷ്ട്രീയത്തെ രാഷ്ട്രീയം എന്നതിലേക്ക് ചുരുക്കിയ ഇൗ ക്ലീഷേ കൃത്വിമത്വത്തെ നേരിടാൻ സതേൺ ഇസ്ലാമിക് മൂവ്മെന്റിനും ജോയിന്റ് ലിസ്റ്റിനുമിടെയിലുള്ള തർക്കങ്ങൾക്കിടെ ബദൽ സംവിധാനം ആര് മുഖേനയാണ് സാധ്യമാകുക? .

ഉദാഹരണത്തിന്, ഇതു വരെ പൂർത്തിയാകാത്ത നാഷണൽ ഡമോക്രാറ്റിക് അസംബ്ലി പ്രൊജക്ടിന്റെ അവസ്ഥ എന്താണ്. ജൂത അധിനിവേശത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്വഭാവം സൃഷ്ടിച്ച് യഥാർഥ പ്രതിനിധി സഭ സ്ഥാപിച്ച് സാമ്പത്തിക ഭദ്രതയുള്ള രാഷ്ട്രമായി മാറ്റിയെടുക്കുന്നതിൽ ഇത് വരെ വിജയിച്ചിട്ടില്ലെന്ന് വേണം പറയാൻ. ഇൗ പദ്ധതി പുനസ്ഥാപിക്കാൻ നമുക്ക് സാധ്യമാണോ?

അതിനിടെ ഇസ്ലാമിക് മൂവ്മെന്റിന്റെ നോർത്തേൺ ബ്രാഞ്ച് അവതരിപ്പിച്ച സെൽഫ്-മെയ്ഡ് സൊസൈറ്റി പദ്ധതിയും സമാന വിധി നേരിടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട മുഴുവൻ പദ്ധതികളും പരിപൂർണ്ണ പരാജയമാണെന്നല്ല ഇതിനർഥം. പ്രായോഗികവും വിലയേറിയതുമായ പല ധാർമ്മിക നേട്ടങ്ങളും അവർ കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ബൗദ്ധിക, രാഷ്ട്രീയ, സാമൂഹ്യ പ്രത്യയാശാസ്ത്രങ്ങളടിസ്ഥാനത്തിൽ നമ്മളൊരു പൈതൃകത്തിന് അടിത്തറയിട്ടുണ്ട്. സ്വന്തം ഭാവി രൂപപ്പെടുത്തുന്നതിനിടെ ഇത്തരം സംസ്ഥാപനങ്ങളിൽ ഇൗ തലമുറയും ഭാവി തലമുറയും പ്രചോദിതരാകുമെന്നതിൽ സംശയമില്ല.

അത്യന്താപേക്ഷികമായ ഒരു ഘട്ടത്തിൽ പുതിയൊരു രാഷ്ട്രീയ, ബൗദ്ധിക സ്വത്വം രൂപപ്പെടുത്താനുള്ള കഴിവും പ്രാപ്തിയും ദേശിയ ജനാധിപത്യ വ്യവസ്ഥക്കുണ്ടെന്നതിൽ സംശയമില്ല.

എല്ലാത്തലുമുപരി, രാജ്യം ഉത്പാദിപ്പിച്ചെടുത്ത രാഷ്ട്രീയ ചിന്തരീതി അത്രമേൽ മേന്മയുള്ളതാണെന്നതിൽ സംശയമില്ല. സയണിസ്റ്റ് അധിവാസത്തിന്റെ യാഥാർഥ്യത്തിന്റെ മറവിൽ കോളോണിയൽ, പോസ്റ്റ് കൊളോണിയൽ പഠനങ്ങളും തിയറികളും പുനനിർമ്മിക്കുന്ന യുവ സ്വതന്ത്ര്യ അക്കാദമിക്കുകളെ പുനനിർമ്മിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്. നിരവധി പോരാട്ടങ്ങളിലും സംഘടിത ചെറുത്തുനിൽപ്പുകളിലും ഭാഗവാക്കായി രാഷ്ട്രീയ പുത്തനുണർവ്വ് നേടിയ നിരവധി യുവാക്കൾ അതിന്റെ ആശയങ്ങൾ ഇപ്പോഴും വെച്ചുപുലർത്തുന്നു.

പുത്തൻ അവസരങ്ങളും നല്ല തുടക്കങ്ങളും സമൂഹത്തിൽ ആക്ടിവിസത്തിന് നാന്ദി കുറിക്കുമെന്നാണ് എന്റെ അഭിപ്രായം. ദേശീയ പോരാട്ടത്തിന്റെ അനുഭവത്തീച്ചൂളയിൽ വളർന്നവർ ധാർമ്മിക മൂല്യചുതിയോട് സെൻസിറ്റീവായും ചെറുത്തുനിൽപ്പിന്റെ പ്രതീകമായും മാറുക സ്വാഭാവികമാണ്. നമ്മുടെ ജനത ചിരപരിചിതരായി മാറിയിരിക്കുന്ന വേളയിൽ സംഘടിത പ്രവർത്തനങ്ങളോട് പക്ഷപാതിത്വം പുലർത്തുക അത്ര രുചികരമല്ല. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും അധാർമ്മികതക്കും ഇരയാകാത്ത സ്വതന്ത്ര്യ ഭൂമിയിൽ മക്കളുടെ സുരക്ഷിതമായ ഭാവി ജീവിതം സ്വപ്നം കാണുന്ന ഏതൊരാളും അത്തരം പോരാട്ടങ്ങളിൽ പ്രചോദിതരാകുമെന്ന് നിസ്സംശയം പറയാം.

വിവ- ആമിർ ഷെഫിൻ

Facebook Comments
Tags: israelMiddle Eastpalastine
അവാദ് അബ്ദുൽ ഫത്താഹ്

അവാദ് അബ്ദുൽ ഫത്താഹ്

Related Posts

Opinion

ഫലസ്തീനിൽ ജീവിതം ചെറുത്തുനിൽപ്പാകുന്നു

by മുസ്തഫാ ബർഗൂസി
05/05/2022
Opinion

ഇസ്രായേലിന്റെ നരനായാട്ട് ലോകത്തിന് സ്വാഭാവികതയാവുന്നതെങ്ങനെ?

by മുഅ്തസിം ദലൂല്‍
18/04/2022
Opinion

ഫലസ്തീൻ സർവ്വകലാശാലകൾക്ക് മേലുള്ള കൈകടത്തലുകൾ

by നാസിം അഹ്മദ്
04/04/2022
Opinion

മതവികാരം കരുവാക്കി ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന ഇസ്രായേൽ

by അദ്‌നാന്‍ അബൂ ആമിര്‍
22/03/2022
Opinion

ഫലസ്തീനും സിറിയയും തഴയപ്പെടുന്നത് എന്ത് കൊണ്ട്?

by യിവോണ്‍ റിഡ്‌ലി
06/03/2022

Don't miss it

fake-hadith.jpg
Sunnah

സ്വഹീഹാണെന്ന് ധരിക്കപ്പെട്ട ഹദീസുകള്‍

18/04/2012
Institutions

മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്

01/02/2014
driving.jpg
Fiqh

ഇസ്‌ലാമിക ശരീഅത്തും സ്ത്രീ സ്വാതന്ത്ര്യവും

11/03/2013
Columns

ഹലാല്‍ ഭക്ഷണത്തിലെ രാഷ്ട്രീയം

30/12/2020
Hanif-Pakitwala.jpg
Onlive Talk

13 വര്‍ഷം ഹനീഫ് ഭീകരവാദിയായിരുന്നു

13/02/2017
Opinion

അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

24/07/2020
cyber.jpg
Tharbiyya

സാങ്കേതികവിദ്യക്ക് കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ ജീവിതലക്ഷ്യം

23/03/2015
Islam Padanam

ഹാരിസിന്റെ പുത്രി ജുവൈരിയ(റ)

17/07/2018

Recent Post

സാമ്പത്തിക തകര്‍ച്ചക്കിടെ ലെബനാനില്‍ വോട്ടെടുപ്പ്

16/05/2022

യു.പി പൊലിസ് മുസ്ലിം സ്ത്രീയെ വെടിവെച്ചുകൊന്ന സംഭവം; വ്യാപക പ്രതിഷേധം

16/05/2022

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് തുര്‍ക്കിയിലെത്തി

16/05/2022

രാജ്യത്തിന്റെ വൈവിധ്യം തകരുന്നത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക: സദ്റുദ്ദീന്‍ വാഴക്കാട്

16/05/2022

ആറ് വര്‍ഷത്തിന് ശേഷം സന്‍ആ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നു

16/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!