Saturday, April 17, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Onlive Talk

ക്യാപിറ്റോള്‍ ആക്രമണം: പശ്ചിമേഷ്യന്‍ പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തുന്നവര്‍

നദ ഉസ്മാന്‍ by നദ ഉസ്മാന്‍
08/01/2021
in Onlive Talk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കഴിഞ്ഞ ദിവസം അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ യു.എസ് ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികളും ഒരു വിഭാഗം തീവ്ര വംശീയവാദികളും അതിക്രമിച്ചു കയറിയ സംഭവത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുമായി താരതമ്യപ്പെടുത്തിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സജീവമാണ്. നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനിടയായ സംഭവത്തെ പശ്ചിമേഷ്യന്‍ വിപ്ലവങ്ങളുമായി തുലനം ചെയ്തുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഈ നീക്കത്തെ ശക്തമായ വിമര്‍ശിച്ച് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ രംഗത്തെത്തിയപ്പോള്‍ അനുകൂലിച്ച് മറുവിഭാഗവും എത്തി.

വാഷിങ്ടണില്‍ നടന്ന അക്രമാസക്തമായ രംഗങ്ങള്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന സംഭവവികാസങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് എന്നായിരുന്നു ഓറിയന്റലിസ്റ്റുകളായ നിരീക്ഷകര്‍ പ്രധാനമായും പങ്കുവെച്ചത്. ‘യു.എസിനെ സിറിയ പോലെ തോന്നുന്നു’ എന്നാണ് സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ വാന്‍ ജോണ്‍സ് ടെലിവിഷന്‍ കവറേജ് മുന്‍നിര്‍ത്തി പ്രതികരിച്ചത്.

You might also like

റാസ്പുടിനും സംഘപരിവാറും

പ്രകടനപത്രികകളും വാഗ്ദാന പെരുമഴയും

”മരക്കാർ അറബിക്കടലിന്റെ സിംഹം”

ശൈഖ് മുഹമ്മദലി അസ്സ്വാബൂനി ( 1930- 2021 )

പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ മുന്‍പ് കവറേജ് ചെയ്ത പശ്ചിമേഷ്യയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ വീഡിയോകളും ഇതിന് സമാനമെന്ന് കാണിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരുന്നു. അക്രമവും ജനക്കൂട്ടത്തിന്റെ മാനസികാവസ്ഥയും പശ്ചിമേഷ്യയില്‍ മാത്രമുള്ളതല്ലെന്നും മുന്‍പ് യു.എസിലും സംഭിച്ചിട്ടുണ്ടെന്നും ഓര്‍മിപ്പിക്കാനുള്ള അവസരമായാണ് ചില ആളുകള്‍ ഇതിനെ നിരീക്ഷിച്ചത്.

അതേസമയം, ആക്രമണത്തെ മറ്റു രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്തുവന്നു. ഇത് അമേരിക്കയിലെ വെളുത്ത മേധാവിത്വത്തിന്റെ ആക്രമണമാണ്. ഇത് നൂറ് ശതമാനവും അമേരിക്കക്കാരുടേതാണ്- എന്നായിരുന്നു ഒരു പ്രതികരണം.

യു.എസ് വളരെക്കാലമായി രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരുന്നെന്ന് കാണിക്കാനുള്ള അവസരമായാണ് ചിലര്‍ ഇതിനെ കണ്ടത്. പശ്ചിമേഷ്യക്ക് പുറത്ത് ഇത്തരത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്ന സ്ഥിരം പല്ലവി പൊളിച്ചെഴുതുന്ന സംഭവമായാണ് ഇതിനെ കണക്കാക്കുന്നത്. വര്‍ഷങ്ങളായുള്ള ട്രംപിന്റെ വാചാടോപങ്ങള്‍ സംഭവത്തിന് ആക്കം കൂട്ടിയെന്നും ചിലര്‍ നിരീക്ഷിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ എങ്ങിനെയാണ് പശ്ചിമേഷ്യന്‍, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കൊള്ളയടിച്ച വസ്തുക്കള്‍ എത്തിയതെന്ന് ഓര്‍മിപ്പിച്ച് ആക്രമണത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും ചിലര്‍ പരിഹസിച്ചു. പശ്ചിമേഷ്യയിലെ നിരവധി നേതാക്കളാണ് അമേരിക്കയിലെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയതും അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ആശങ്ക അറിയിക്കുകയും ചെയ്തത്.

നിയമവും ജനാധിപത്യവും ഉപയോഗിച്ചാണ് ഇതിനെ മറികടക്കേണ്ടതെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. പാശ്ചാത്യന്‍ ജനാധിപത്യം എന്തൊരു പരാജയമാണെന്നും ഒരു ജനകീയ മനുഷ്യന്‍ എന്ന നിലയില്‍ തന്റെ രാജ്യത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയാണ് ട്രംപ് ചെയ്തതെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇസ്രായേലും യു.എ.ഇയുമടക്കമുള്ള രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

അവലംബം:middleeasteye.net
വിവ: പി.കെ സഹീര്‍ അഹ്മദ്

Facebook Comments
Tags: bidencapitolTrumpus
നദ ഉസ്മാന്‍

നദ ഉസ്മാന്‍

Related Posts

Onlive Talk

റാസ്പുടിനും സംഘപരിവാറും

by അബ്ദുസ്സമദ് അണ്ടത്തോട്
09/04/2021
Onlive Talk

പ്രകടനപത്രികകളും വാഗ്ദാന പെരുമഴയും

by ഇബ്‌റാഹിം ശംനാട്
26/03/2021
Onlive Talk

”മരക്കാർ അറബിക്കടലിന്റെ സിംഹം”

by അബ്ദുസ്സമദ് അണ്ടത്തോട്
23/03/2021
Onlive Talk

ശൈഖ് മുഹമ്മദലി അസ്സ്വാബൂനി ( 1930- 2021 )

by പി.കെ. ജമാല്‍
19/03/2021
Onlive Talk

അന്വേഷണ ഏജൻസികൾ തകർത്തെറിഞ്ഞ 127 ജീവിതങ്ങൾ

by ജമാല്‍ കടന്നപ്പള്ളി
09/03/2021

Don't miss it

oneself.jpg
Tharbiyya

വിരല്‍ചൂണ്ടുന്നത് സ്വന്തത്തിലേക്കാവട്ടെ

22/11/2012
Islam Padanam

പ്രൊ. കെ.എസ്. രാമകൃഷ്ണ റാവു

17/07/2018
Views

പാര്‍ലമെന്റ് ആക്രമണം ; സംഘടിപ്പിച്ചതാര്?

15/07/2013
basket-ball.jpg
Tharbiyya

അന്ത്യനിമിഷങ്ങള്‍ സന്തോഷകരമാവട്ടെ

25/04/2014
Europe-America

പ്രവാചകനിന്ദയും ഷാര്‍ലി എബ്ദോ ആക്രമണവും

09/01/2015
hasan-khateeb.jpg
Interview

അധിനിവേശത്തിന്റെ ഒന്നാം നാള്‍ മുതല്‍ അഖ്‌സ അപകടത്തിലാണ്‌

11/12/2015
leaf.jpg
Tharbiyya

പ്രബോധനസരണിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ബാഹ്യസമ്മര്‍ദങ്ങള്‍

11/09/2014
Islam Padanam

ഹജ്ജും നിര്യാണവും

17/07/2018

Recent Post

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

17/04/2021

ലിബിയ: വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനത്തിന് യു.എന്‍ അംഗീകാരം

17/04/2021

ഫിക്ഷനുകളിലൂടെ ഞാൻ എന്നെ സുഖപ്പെടുത്തിയ വിധം

17/04/2021

ഹിജാബ് കേവലമൊരു തുണിക്കഷ്ണമല്ല

17/04/2021

ഖുർആൻ മഴ – 5

17/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!