Monday, July 4, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Interview

മുസ്‌ലിംകള്‍ ബ്രസീലില്‍

മുഹമ്മദ് അന്‍സാരി by മുഹമ്മദ് അന്‍സാരി
23/05/2013
in Interview
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

(1986 ല്‍, മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഇമാം ഖാലിദ് തഖിയുദ്ദീന്‍ ഹിലാലി ബ്രസീലിലെ പ്രമുഖ ഇസ്‌ലാമിക പ്രവര്‍ത്തകനാണ്. 1986 ല്‍, അദ്ദേഹം സാഓ പാളോ (Sao Paulo)യില്‍, അലിയ്യു ബ്‌നു അബീത്വാലിബ് ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. ഇതോടൊപ്പം നിരവധി ഇസ്‌ലാമിക് വെബ്‌സൈറ്റുകളും സ്ഥാപിക്കുകയുണ്ടായി. 1988 ല്‍, സ്ഥാപിതമായ ആദ്യത്തെ പോര്‍ത്തുഗീസ് വെബ്‌സൈറ്റായ islam.cim.br.in അവയിലുള്‍പ്പെടുന്നു. ഇപ്പോള്‍ ബ്രസീലിലെ, സുപ്രിം കൗണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് പ്രസിഡണ്ടും, ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷന്‍സ് ഓഫ് ബ്രസീലിലെ ഇസ്‌ലാമിക കാര്യ മാനേജറുമാണ്. അദ്ദേഹുമായി ഓണ്‍ ഇസ്‌ലാം നടത്തിയ ഇന്റര്‍വ്യൂ)

ഓണ്‍ ഇസ്‌ലാം: ഇന്റര്‍വ്യൂവിന്ന് സമ്മതിച്ചതില്‍ നന്ദി! സുപ്രിം കൌണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ്, ഫെഡറേഷന്‍ ഓഫ് മുസ്‌ലിം അസോസിയേഷന്‍സ് ഓഫ് ബ്രസീല്‍ എന്നിവയ്‌ടെ പ്രവര്‍ത്തന മേഖലകളെ കുറിച്ചാണ് താങ്കളോടുള്ള ആദ്യ ചോദ്യം.

You might also like

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

ഖാലിദ് തഖിയ്യുദ്ദീന്‍: 2005 ലാണ്, സുപ്രിം കൌണ്‍സില്‍ ഓഫ് ഇമാംസ് ആന്റ് ഇസ്‌ലാമിക് അഫേഴ്‌സ് രൂപീകരിച്ചത്. രാജ്യത്തെ ഇമാമുമാരുടെയും പ്രബോധകരുടെയും താല്പര്യങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അത്. മുസ്‌ലിംകളുടെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരം കൂടിയായിരുന്നു അത്. വളരെ കാലമായി, അതിനായി അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദൈവേച്ഛയാല്‍ 2005 ലാണത് വെളിച്ചം കണ്ടത്.

ബ്രസീലിലെ ഇമാമുമാരുടെയും പ്രബോധകരുടെയും കാര്യങ്ങള്‍ സംഘടിപ്പിച്ചു ക്രമീകരിക്കുകയായിരുന്നു അതിന്റെ പ്രഥമ ലക്ഷ്യം. പ്രബോധന പദ്ധതികള്‍ വിഭജിക്കുകയായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേത്, ഫത്‌വകള്‍ ഏകീകരിക്കുകയും തദ്‌സംബന്ധമായ കുഴപ്പങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. അവസാനമായി, ബ്രസീലില്‍, അഹ്‌ലുസ്സുന്നത് വല്‍ജമാഅത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെയും കര്‍മശാസ്ത്രത്തിന്റെയും സംശയങ്ങള്‍ക്ക് ഒരു ചട്ടക്കൂടായി വര്‍ത്തിക്കുക. റമദാന്‍ മാസപ്പിറവി, രണ്ടു മുസ്‌ലിം പെരുനാളുകള്‍ എന്നിവ ഈ അവസാനത്തെതിന്റെ പരിധിയില്‍ പെട്ടതാണ്.

ഒരു സകാത് ഫണ്ട് രൂപീകരണവും കൗണ്‍സിലില്‍ന്റെ ലക്ഷ്യത്തില്‍ പെടുന്നു. അത് പ്രാവര്‍ത്തികമാക്കുന്നതിന്ന് സ്‌റ്റേറ്റിന്റെ ഔദ്യോഗികാംഗീകാരത്തിന്നും ലൈസന്‍സിന്നും ആവശ്യപ്പെട്ടിരുന്നുവെങ്കിലും 2012 ല്‍ മാത്രമാണ് പരസ്യമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഞങ്ങള്‍ക്ക് ലഭിച്ചത്. പ്രാദേശിക ഇമാമുമാരും ഇതര സ്‌റ്റേറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണ് സുപ്രിം കൗണ്‍സില്‍. പോര്‍ത്തുഗീസ് ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷയുടെയും ഇസ്‌ലാമിക സാഹിത്യങ്ങളുടെയും അംഗീകാര/ മേല്‍നോട്ട  ചുമതലയും കൗണ്‍സിലിന്നു തന്നെയാണ്. ഇമാമുമാര്‍ക്ക് പരിശീലനം നല്‍കുന്ന പ്രത്യേക സെഷനുകളുമുണ്ട്.

ഓണ്‍ ഇസ്‌ലാം: ബ്രസീലില്‍ ഇസ്‌ലാം ആദ്യമാണോ?

ഖാലിദ് തഖിയ്യുദ്ദീന്‍: ഇസ്‌ലാമുമായുള്ള ബ്രസീലിന്റെ ബന്ധത്തെ മൂന്നു ഘട്ടമായി തിരിക്കാവുന്നതാണ്. പതിനഞ്ചാം ശതകത്തിന്റെ രണ്ടാം പകുതിയില്‍, പോര്‍ത്തുഗീസുകാര്‍ ബ്രസ്സീല്‍ കണ്ടെത്തിയത് മുതല്‍ ആരംഭിക്കുന്നതാണ് ഒന്നാം ഘട്ടം. പൊര്‍ത്തുഗീസുകാരനായ കേപ്രാവോ ആയിരുന്നു, ബ്രസീല്‍ കണ്ടെത്തിയ ആദ്യത്തെ നാവിക നേതാവ്. പരിചയ സമ്പന്നരായ ലൈബീരിയന്‍ മുസ്‌ലിം നാവികരുടെ സഹായം അദ്ദേഹത്തിന്നു ലഭിച്ചിരുന്നതായി, നിരവധി സ്രോതസ്സുകള്‍ പ്രസ്താവിക്കുന്നുണ്ട്.

കുറ്റവിചാരണയില്‍ നിന്നും രക്ഷപ്പെട്ട് ബ്രസീലിലേക്ക് പലായനം നടത്തിയ ചില മുസ്‌ലിംകള്‍, അവിടെ തങ്ങളുടെ  മതം പരസ്യമായി അനുഷ്ടിച്ചിരുന്നതായും ചില സ്രോതസ്സുകള്‍ പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ താമസിയാതെ, ബ്രസീലില്‍ കുറ്റവിചാരണക്കാരാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു. വെള്ളിയാഴ്ച കുളിക്കുക, വിശേഷ ദിവസങ്ങളില്‍ വെള്ള വസ്ത്രം ധരിക്കുക എന്നിവ, ഒരാള്‍ മുസ്‌ലിമാണെന്നതിന്ന് കുറ്റവിചാരണക്കാര്‍ മാനദണ്ഡമാക്കിയിരുന്നുവത്രെ.

ബ്രസീലിലെ തങ്ങളുടെ വിശാലമായ ഭൂമികള്‍ വീണ്ടെടുക്കാനായി, തൊഴിലാളികളെന്ന നിലയില്‍, പോര്‍ത്തുഗീസുകാര്‍, പശ്ചിമാഫ്രിക്കയില്‍ നിന്നും അടിമകളെ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് രണ്ടാം ഘട്ടമാരംഭിക്കുന്നത്. പതിനാറാം ശതകത്തിലായിരുന്നു അത്. ഈ അടിമകളില്‍ നിരവധി പേര്‍, യഥാര്‍ത്ഥത്തില്‍, ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ചിലര്‍ ഇമാമുകളും പണ്ഡിതന്മാരുമായിരുന്നു. അടിമകളോട് ചേര്‍ന്ന് സ്വയം അടിമത്തം സ്വീകരിക്കുകയായിരുന്നു ഇവര്‍. തങ്ങളുടെ സഹോദരങ്ങളെ, മതപരമായും ആത്മീയമായും രക്ഷിക്കുന്നതിന്ന് വേണ്ടിയായിരുന്നു ഇവര്‍ അങ്ങനെ ചെയ്തത്.

പശ്ചിമാഫ്രിക്കയില്‍ നിന്നും ബ്രസീലിലെത്തിയ ഈ മുസ്‌ലിംകളെ, പോര്‍ത്തുഗീസുകാര്‍ നിര്‍ബന്ധ മാമോദീശ നടത്തിയിരുന്നു. അത് കൊണ്ടായിരുന്നു അവര്‍ രഹസ്യമായി ഇസ്‌ലാം അനുഷ്ടിച്ചത്. സ്‌കൂളുകള്‍ സ്ഥാപിച്ചു കൊണ്ടും, ഖുര്‍ആന്‍ പാരായണം നടത്തിക്കൊണ്ടും, തങ്ങളുടെ കുടിലുകളില്‍, ഇവര്‍ ഇസ്‌ലാമിക ജീവിത രീതി നില നിറുത്തുകയാണുണ്ടായത്.

പതിനെട്ടാം ശതകാന്ത്യത്തില്‍, മധ്യാഫ്രിക്കയില്‍ നിന്നുള്ള ഒരു കൂട്ടം മുസ്‌ലിംകള്‍ ബ്രസീലിലേക്ക് കപ്പല്‍ കയറി. പുരോഗമന മുസ്‌ലിം നാഗരികതയുടെ ദൃക്‌സാക്ഷികളായിരുന്ന ഇവര്‍, അവിടെ താമസിച്ചിരുന്ന പൂര്‍വാഫ്രിക്കക്കാര്‍ക്കിടയില്‍, പ്രക്ഷോഭ പ്രേരണ നല്‍കുകയായിരുന്നു. അങ്ങനെ, നിരവധി വിപ്ലവങ്ങള്‍ ഉടലെടുത്തു. കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പത്തൊമ്പതാം ശതകത്തിന്റെ തുടക്കം മുതലായിരുന്നു (1800 – 1805 – 1811) അത് നടന്നത്.

1835 ല്‍, ബാഹിയയില്‍ ഒരു വലിയ ഇസ്‌ലാമിക വിപ്ലവം പൊട്ടിപ്പുറപ്പെടുകയുണ്ടായി. ‘അടിമ വിപ്ലവ’ത്തൊടെ അത് പതിമടങ്ങാവുകയായിരുന്നു. അടിമകളെ മോചിപ്പിക്കുക, ബ്രസീലില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നൊക്കെയായിരുന്നു അതിന്റെ ലക്ഷ്യം. പക്ഷെ, അടിച്ചമര്‍ത്തപ്പെട്ടതിനാല്‍, വിപ്ലവം പരാജയപ്പെടുകയായിരുന്നു. അടിമകളെ, പൂര്‍വാഫ്രിക്കയിലേക്ക് തിരിച്ചയക്കുകയായിരുന്നു അധിനിവേശക്കാര്‍ ചെയ്തത്. പിന്നീട്, ഇവര്‍ അവിടെ ചരിത്രത്തിലെ വലിയ പങ്കു നിര്‍വഹിക്കുകയുണ്ടായി. തിരിച്ചു ചെന്നു ബ്രസീലില്‍ തന്നെ താമസമാക്കിയവര്‍, അവിടെ പലേടങ്ങളിലായി ചിതറുകയായിരുന്നു.
ഈ ആഫ്രിക്കന്‍ മുസ്‌ലിംകള്‍ വഴിയാണ്, ബ്രസീല്‍ രണ്ടാമതായി ഇസ്‌ലാമിനെ പരിചയപ്പെടുന്നത്.

കൃഷി, വ്യവസായം, സ്വര്‍ണഖനി എന്നിവയായിരുന്നു ഇവരുടെ പ്രവര്‍ത്തന മേഖലകള്‍. കൃഷി, വ്യവസായം, കൈവേല തുടങ്ങിയവയുമായി ബന്ധപ്പെട്ട, പോര്‍ത്തുഗീസ് പദങ്ങളില്‍ മിക്കവാറും അറബി മൂലങ്ങളത്രെ. 1830 മുതല്‍ 60 വര്‍ഷം കൊണ്ട്, മുസ്‌ലിംകളില്‍ ഭൂരിഭാഗവും തിരോധാനം നടത്തുകയായിരുന്നു.
1920 ലെ, സീറോ – ലബനീസ് കുടിയേറ്റത്തോടെയാണ്, ബ്രസീലിലെ ഇസ്‌ലാമിക സ്വാധീനത്തിന്റെ മൂന്നാം ഘട്ടമാരംഭിക്കുന്നത്. അത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. 1929 ല്‍ സ്ഥാപിതമായ ഇസ്‌ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ് ആദ്യത്തെ മുസ്‌ലിം എന്‍.ജി.ഒ. 1950 കളുടെ മധ്യത്തോടെ, ഇതര ഭാഗങ്ങളില്‍ മറ്റു ഇസ്‌ലാമിക സംഘടനകള്‍ രൂപീകരിക്കാന്‍ ആലോചിക്കുന്നത് വരെ ഇതായിരുന്നു ഏക ഇസ്‌ലാമിക സ്ഥാപനം. ഇന്ന് രാജ്യത്തൊട്ടാകെ, മുസ്‌ലിംകള്‍ക്ക് 80 ഓര്‍ഗനൈസേഷനുകളും 100 പള്ളികളും സ്വന്തമായുണ്ട്.

ഓണ്‍ ഇസ്‌ലാം: മറ്റു ലാറ്റിന്‍  അമേരിക്കന്‍ രാജ്യങ്ങളും, മധ്യ അമേരിക്കന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബ്രസീലിയന്‍ മുസ്‌ലിംകളുടെ സ്ഥിതി എന്താണ്? അറബികളും മുസ്‌ലിംകളുമായി നല്ല ബന്ധം നിലനിറുത്തുന്നതില്‍ പ്രസിദ്ധമാണല്ലോ ബ്രസീല്‍? അറബ് – മുസ്‌ലിം രാഷ്ട്രങ്ങളില്‍, ഒന്നിനോടും അത് യുദ്ധത്തിലേര്‍പ്പെട്ടിട്ടില്ലല്ലോ?

ഖാലിദ് തഖിയ്യുദ്ദീന്‍: സ്വാതന്ത്ര്യം, നിയമം, പൌരാവകാശം എന്നിവയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത ഈ രാജ്യം, അറബ് – മുസ്‌ലിം രാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. അതിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ പുരോഗതിയില്‍, മുസ്‌ലിംകളും അമുസ്‌ലിംകളുമായ അറബികള്‍ വലിയ പങ്കാണ് നിര്‍വഹിച്ചത്. ഏകദേശം 10 – 12 മില്യന്‍ ബ്രസീലിയരുടെ വേര് അറബ് രാജ്യങ്ങളത്രെ. നിരവധി സ്വാതന്ത്ര്യം അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബ്രസീലില്‍ അറബികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം, വളരെ വിശാലമാണെന്ന് എനിക്ക് പറയാന്‍ കഴിയും. എല്ലാ വിഭാഗങ്ങള്‍ക്കും മതങ്ങള്‍ക്കും തുല്യാവകാശം നല്‍കുന്ന ഒരു രാഷ്ട്രമാണത്.

എല്ലാ വിധ മതവിവേചനങ്ങളില്‍ നിന്നും മുക്തമാവുക എന്ന കല്പനയോടെ, സ്‌റ്റേറ്റ് സംരക്ഷണയില്‍ കഴിയുന്ന നിരവധി സംഘടനകള്‍ ഇവിടെയുണ്ട്.
സെക്യൂരിറ്റി, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ പോലും മതവിവേചന വിരുദ്ധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ക്കും എപ്പോഴും പരാതി കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്ന്, കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് വരെ, അര്‍ജന്റീനയില്‍ കുട്ടികള്‍ക്ക് മുസ്‌ലിം നാമകരണം നടത്താന്‍ മുസ്‌ലിം കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍, ഈ വിലക്ക് എടുത്തു കളഞ്ഞിരിക്കുന്നു. എന്നാല്‍, ബ്രസീലില്‍ ഇത്തരമൊന്ന് ചിന്തിക്കാന്‍ പോലും കഴിയുകയില്ല.
സപ്ത. 11 സ്‌ഫോടനങ്ങളോടെ, അറബികള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ നടന്ന കണിശമായ ജാഗ്രതാ സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ, ശക്തമായി നിലകൊള്ളൂകയായിരുന്നു ബ്രസീല്‍. വിഷയം, യുക്തി പൂര്‍വകവും, ബുദ്ധിപൂര്‍വകവും കൈകാര്യം ചെയ്യാനാണത് ഇഷ്ടപ്പെട്ടത്.
(തുടരും)

വിവ : കെ.എ. ഖാദര്‍ ഫൈസി

Facebook Comments
മുഹമ്മദ് അന്‍സാരി

മുഹമ്മദ് അന്‍സാരി

Related Posts

Interview

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

by ഷഹീന്‍ അബ്ദുല്ല/അഫ്രീന്‍ ഫാത്തിമ
22/06/2022
Interview

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

by മിതാലി മുഖര്‍ജി
14/05/2022
Interview

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

by അഞ്ജുമാന്‍ റഹ്മാന്‍
24/03/2022
Interview

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

by സെറീന പരീഖ്/ സൈഫ് ഖാലിദ്
12/03/2022
Interview

‘ഇത് യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം’

by അര്‍ഷി ഖുറൈശി/ചന്ദ്രശേഖര്‍ ആസാദ്
22/02/2022

Don't miss it

Your Voice

പുനർജനിക്കട്ടെ സൈദുമാർ ; ഉയരട്ടെ ബൈതുൽ ഹിക്മകൾ

29/09/2020
Studies

ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !

08/02/2022
Columns

കന്നയ്യ ഭീൽ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ ഉൽപന്നമാകുന്നു!

01/09/2021
real-estate.jpg
Fiqh

റിയല്‍ എസ്റ്റേറ്റില്‍ ഇസ്‌ലാം എത്ര!

02/12/2012
muslimah.jpg
Family

മുസ്‌ലിം സ്ത്രീയുടെ വികലമാക്കപ്പെട്ട ചിത്രം

24/04/2012
Views

മുറിവേല്‍ക്കുന്ന സമുദായം

24/11/2013
dress-nn.jpg
Columns

പെരുന്നാള്‍ വസ്ത്രം കീറിയോ?

25/08/2012
family.jpg
Tharbiyya

സന്തോഷിക്കാന്‍ എളുപ്പമാണ്‌

09/12/2015

Recent Post

ഞങ്ങളെ അടച്ചുപൂട്ടാനാണ് വിദേശ ഫണ്ട് ആരോപണമെന്ന് അള്‍ട്ട് ന്യൂസ്

04/07/2022

ലഷ്‌കറെ ഭീകരന്റെ ബി.ജെ.പി ബന്ധം; ചര്‍ച്ചയാക്കാതെ ദേശീയ മാധ്യമങ്ങള്‍

04/07/2022

വഫിയ്യ കോഴ്‌സിലെ പെണ്‍കുട്ടികളുടെ വിവാഹം; സമസ്തയും സി.ഐ.സിയും തമ്മിലുള്ള ഭിന്നതക്ക് പരിഹാരം

04/07/2022

മുസ്‌ലിംകള്‍ ഈദ് ദിനത്തില്‍ പശുവിനെ ബലിയറുക്കരുതെന്ന് ബദ്‌റുദ്ധീന്‍ അജ്മല്‍ എം.പി

04/07/2022

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

03/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!