Thursday, July 7, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

2022ൽ അമേരിക്ക ഗർഭച്ഛിദ്രം നിരോധിക്കുമോ?

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
03/01/2022
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് അവകാശം നൽകുന്ന 1973ലെ ചരിത്രപരമായ ‘റോ വി വേഡ്’ വിധി സുപ്രീം കോടതി റദ്ദാക്കുമോയെന്നത് യു.എസിലെ പുതുവർഷ ചർച്ചകളിൽ പ്രധാനമാണ്. ദശാബ്ദങ്ങളായി, യു.എസിലെ യാഥാസ്ഥിതിക വലതുപക്ഷം ‘റോ വി വേഡ്’ വിധി റദ്ദാക്കുന്നതിന് ശക്തമായ പ്രചാരണമാണ് രാജ്യത്ത് നടത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഏറ്റെടുക്കുകയും ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ പിന്തുണക്കുകയും ചെയ്ത പ്രസ്ഥാനം സ്റ്റേറ്റ്, ഫെഡറൽ തലങ്ങളിൽ യാഥാസ്ഥിതിക നിയമനിർമാതാക്കളെ തെരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുകയും, യു.എസ് സുപ്രീം കോടതിയിൽ യാഥാസ്ഥിതിക ജസ്റ്റിസുമാരെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ, യു.എസിൽ ഗർഭച്ഛിദ്ര അവകാശത്തിനെതിരെയുള്ള പോരാട്ടം നിർണായക വിജയത്തിന്റെ വക്കിലാണെന്ന് പറയാം. 2022ൽ, യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള സുപ്രീം കോടതി, 15 ആഴ്ച ഗർഭധാരണത്തിന് ശേഷം ഗർഭച്ഛിദ്രം നിരോധിക്കുന്ന മിസിസിപ്പി നിയമം ഉയർത്തിപ്പിടിക്കാനുള്ള തയാറെടുപ്പിലാണ്. അത് ‘റോ വി വേഡ്’ റദ്ദാക്കുകയും, പഴയ വിധികളിൽ വലിയ ദാർശനിക വിള്ളൽ ഉണ്ടാക്കുകയും ചെയ്യുന്നതാണ്.

ഗർഭച്ഛിദ്രത്തെ സംബന്ധിച്ച ചോദ്യത്തിൽ ഗർഭധാരണം സ്വാതന്ത്ര്യമാണോ അല്ലയോ (Pro-life, or Pro-choice) എന്നതിനെ ഭരണഘടന പിന്തുണക്കുന്നില്ല. പകരം, ഭരണഘടന സ്റ്റേറ്റിലെ ജനതയുടെയോ, ഒരുപക്ഷേ കോൺഗ്രസിന്റെയോ പ്രശ്‌നത്തെ ജനാധിപത്യ പ്രക്രിയയിലൂടെ പരിഹരിക്കാൻ വിട്ടുകൊടുത്തിരിക്കുകയാണെന്ന് സുപ്രീം കോടതി ന്യായാധിപൻ ബ്രട്ട് കവനോഗ്- മിസിസിപ്പി നിയമത്തിന്റെ ഭരണഘടനാ സാധുതയെ കുറിച്ചുള്ള വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. ഒമ്പതംഗ കോടതിയിലെ പുതിയ യാഥാസ്ഥിതിക ഭൂരിപക്ഷമായ ആറ് ജസ്റ്റിസുമാരിൽ ഒരാളാണ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് 2018ൽ നിയമിച്ച കാവനോഗ്. അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഗർഭച്ഛിദ്ര അവകാശ വിരുദ്ധ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് യു.എസിൽ പുതിയ യുദ്ധത്തിലേക്ക് നയിക്കുന്ന ഏകദേശം 50 വർഷം മുമ്പത്തെ വിധിയിൽ പുനഃപരിശോധനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

You might also like

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

ഗുജറാത്ത് വംശഹത്യ: മോദിയെ വെള്ളപൂശുമ്പോള്‍

ഇത് ഇന്ത്യയാണ്; ഏതൊരു പൗരനും പ്രതിഷേധിക്കാം

ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടുമ്പോള്‍

ഞങ്ങൾ എവിടെക്കാണ് പോകുന്നത് എന്നതിനെ കുറിച്ച് ഞാൻ ആശങ്കയിലാണ്. ഇപ്പോൾ, കോടതി എങ്ങനെയാണ് കാര്യങ്ങൾ ചിട്ടപ്പെടുത്തുന്നത് എന്നതിനെ കുറിച്ച് പ്രത്യേകിച്ചും. കോടതിയിലെ ഭൂരിപക്ഷം ജസ്റ്റിസുമാരുടെ സാക്ഷ്യം കേൾക്കുമ്പോൾ, അവർ ‘റോ വി വേഡ്’ വിധിക്കെതിരെ തിരിയുമെന്നാണ് തോന്നുന്നത്. ഇത് വളരെ നിരാശാജനകമാണ് -നാഷണൽ ഓർഗനൈസേഷൻ ഓഫ് വിമൻ പ്രസിഡന്റ് ക്രിസ്റ്റ്യൻ നൂൻസ് അൽജസീറയോട് വ്യക്തമാക്കിയിരുന്നു. ഗർഭച്ഛിദ്രം അവകാശമായി കാണുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന സ്‌റ്റേറ്റിൽ ഇവ്വിഷയകമായി ശക്തമായ സംവാദാന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. 2022ന്റെ പുതുവർഷാരംഭത്തോടെ യു.എസ് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷിയാവാൻ പോവുകയാണ്. ‘റോ വി വേഡ്’ വിധിയെ ഉൾകൊള്ളുന്നത് യു.എസിലെ മില്യൺകണക്കിന് സ്ത്രീകളെയാണ് ബാധിക്കുകയെന്ന് പ്രോ-ചോയ്‌സ് ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രോ-ചോയ്‌സ് ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടുവെച്ച ഗവേഷണം, പ്രത്യുൽപാദന പ്രായത്തിലുള്ള (13 മുതൽ 44 വരെ) ഏകദേശം 40 മില്യൺ സ്ത്രീകൾ ഗർഭച്ഛിദ്ര അവകാശങ്ങൾക്കെതിരെ നയം സ്വീകരിച്ച സംസ്ഥാനങ്ങളിലും, അതേസമയം 26 മില്യൺ സ്ത്രീകൾ ഗർഭച്ഛിദ്ര അവകാശങ്ങൾക്ക് പിന്തുണ പ്രകടിപ്പിച്ച സംസ്ഥാനങ്ങളിലും താമസിക്കുന്നവരാണെന്ന് സൂചിപ്പിക്കുന്നു. ‘റോ വി വേഡ്’ വിധി റദ്ദാക്കുകയാണെങ്കിൽ 26 യു.എസ് സ്‌റ്റേറ്റുകൾ ഗർഭച്ഛിദ്രം നിരോധിക്കാൻ ഉറപ്പായോ അല്ലെങ്കിൽ സാധ്യതയോ ഉണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

സുപ്രീം കോടതിയുടെ നിരീക്ഷണം യു.എസ് കോൺഗ്രസിലെ ഫെഡറൽ നിയമനിർമാണത്തിന് പുതിയ പ്രചോദനം നൽകുന്നതാണ്. സെപ്റ്റംബറിൽ, യു.എസ് പ്രതിനിധി സഭ ആദ്യമായി 218ൽ 211 വോട്ട് ചെയ്ത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ നിയമം പാസാക്കിയിരുന്നു. ഇത് സ്‌റ്റേറ്റിന്റെ നിരോധന-നിയന്ത്രണങ്ങളിൽ നിന്ന് ഗർഭച്ഛിദ്ര അവകാശങ്ങളെ സംരക്ഷിക്കുന്നതാണ്. എന്നാൽ, ബിൽ സെനറ്റിൽ മുന്നോട്ടുപോകാൻ സാധ്യതയില്ല. കാരണം, യു.എസ് സെനറ്റിൽ ബില്ലിന് 48 ഡമോക്രാറ്റിക് അംഗങ്ങളുടെയും, പ്രസിഡന്റ് ജോ ബൈഡന്റെയും പിന്തുണയുണ്ടെങ്കിലും, സെനറ്റിലെ 100ൽ 50 സീറ്റുകൾ കൈവശമുള്ള റിപ്പബ്ലിക്കൻ അംഗങ്ങളിൽ ഭൂരിപക്ഷവും ബില്ലിനെ എതിർക്കുന്നവരാണ്. രണ്ട് വനിതാ റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മർക്കോവ്സ്‌കിയും മാത്രമാണ് പ്രത്യുൽപാദന അവകാശ ബിൽ പരിഗണിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഇത് നിയമനിർമാണത്തിന് തടസ്സമാകുന്നില്ല.

Facebook Comments
Tags: abortionus
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Editors Desk

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

by പി.കെ സഹീര്‍ അഹ്മദ്
02/07/2022
Editors Desk

ഗുജറാത്ത് വംശഹത്യ: മോദിയെ വെള്ളപൂശുമ്പോള്‍

by പി.കെ സഹീര്‍ അഹ്മദ്
24/06/2022
Editors Desk

ഇത് ഇന്ത്യയാണ്; ഏതൊരു പൗരനും പ്രതിഷേധിക്കാം

by അര്‍ശദ് കാരക്കാട്
14/06/2022
Editors Desk

ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടുമ്പോള്‍

by പി.കെ സഹീര്‍ അഹ്മദ്
07/06/2022
Editors Desk

ഗ്യാന്‍വാപിയില്‍ നിന്നും ഷാഹി ഈദ്ഗാഹിലേക്കുള്ള ദൂരം

by പി.കെ സഹീര്‍ അഹ്മദ്
19/05/2022

Don't miss it

Views

‘ഉപ്പുകൂട്ടി ചോറ് തിന്നുന്നവര്‍’

03/06/2013
porn.jpg
Counselling

തെറ്റില്‍ നിന്ന് മടങ്ങിയവന്‍ പാപമുക്തനോ?

06/05/2014
Views

ഇസ്‌ലാമിക് സ്റ്റേറ്റ് ; അമേരിക്കന്‍ ചികിത്സ ഫലം കാണുമോ?

01/09/2014
Knowledge

ഹിന്ദുത്വ: സത്യവും മിഥ്യയും-1

05/03/2020
Columns

ഇറാന്‍-യു.എസ് പടപ്പുറപ്പാട്: മധ്യേഷ്യ വീണ്ടും യുദ്ധഭീതിയില്‍

13/05/2019
Faith

നിയമ പരിഷ്കരണത്തിന് പ്രായോഗിക മാതൃക

25/10/2021
Shabbir-Gangawali.jpg
Onlive Talk

ഭട്കല്‍ സ്വദേശിയാണെന്നത് തന്നെ തടവിലിടാന്‍ മതിയായ കാരണമായിരുന്നു

22/06/2017

ബന്ധുക്കളുമായുള്ള വിവാഹം: ശാസ്ത്രത്തിലും നാഗരികതയിലും

12/09/2012

Recent Post

സബ്കാ സാഥ്, സബ്കാ വികാസ്!

07/07/2022

തുനീഷ്യ: റാഷിദ് ഗനൂഷിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

06/07/2022

മഞ്ഞുരുക്കം: വര്‍ഷങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയുമായി മഹ്‌മൂദ് അബ്ബാസും ഇസ്മാഈല്‍ ഹനിയ്യയും

06/07/2022

മഹാരാഷ്ട്ര: മുസ്ലിം ആത്മീയ നേതാവ് വെടിയേറ്റ് മരിച്ചു

06/07/2022

സൂറത്തുന്നംല്: ഉറുമ്പില്‍ നിന്നും പഠിക്കാനുള്ള പാഠങ്ങള്‍

06/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!