Tuesday, May 17, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

സ്വന്തം നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്നവർ!

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
25/11/2021
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

സ്വന്തം നാടായ ഇറാഖിലേക്ക് 430 പേരാണ് ബെലറൂസിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചെത്തിയത്. അധികമാളുകൾക്കും ബെലറൂസിൽ നിൽക്കാനായിരുന്നു ആഗ്രഹം. പോളണ്ടിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ഇപ്പോഴും ചിലർ ബെലറൂസിൽ തുടരുന്നുണ്ട്. ഏതാനും മാസങ്ങളായി ബെലറൂസ്-പോളണ്ട് അതിർത്തിയിൽ സംഘർഷമാണെങ്കിലും യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അവരെ അവിടെ പിടിച്ചുനിർത്തുന്നത്. സംഘർഷഭരിതമായ സാഹചര്യത്തിൽ മിൻസ്‌കിൽ നിന്ന് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഇറാഖ് ഭരണകൂടം വിമാനം അനുവദിച്ചത് അറിഞ്ഞപ്പോൾ, അവരുടെ ആദ്യ പ്രതികരണം ‘വേണ്ടാ’ എന്നായിരുന്നുവെന്ന് നാട്ടിലെത്തിയ ഇറാഖുകാരൻ ആസാദ് പറഞ്ഞുവെക്കുന്നുണ്ട്. ബെലറൂസിലേക്കുള്ള യാത്രക്ക് പണം കണ്ടെത്തുന്നതിന് വീട് വിൽക്കുന്നതുൾപ്പെടെ വിവിധ മാർഗങ്ങൾ അവലംബിച്ചവർക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല, രാജ്യത്തെ സാഹചര്യം പ്രതിസന്ധിയെ അതിജീവിച്ചിട്ടില്ലെന്ന യാഥാർഥ്യമാണ് അവരെ നാട്ടിലേക്ക് തിരിച്ചുവരാതിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇറാഖിലെ കുർദുകളുടെയും, ചില യസീദികളുടെയും കേന്ദ്രമായ ‘കുർദ് മേഖല’യിൽ, രാജ്യത്തെ താരതമ്യം ചെയ്യുമ്പോൾ കുറച്ചെങ്കിലും സുരക്ഷിതത്വവും സമൃദ്ധിയും അനുഭവിക്കുന്നുണ്ടെങ്കിലും ഉയർന്ന തൊഴിലില്ലായ്മയും, അഴിമതിയും പ്രധാന പ്രശ്‌നങ്ങളാണ്. ഐ.എസ്.ഐ.എസ് സായുധ സംഘം നശിപ്പിച്ച മേഖല പുനർനിർമിക്കാൻ കുർദ്, യസീദി വിഭാഗങ്ങൾ കഷ്ടപ്പെടുകയാണ്. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്തിയ 430 പേരും, ഏതാനും മാസങ്ങൾക്ക് മുമ്പ് യൂറോപിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചതിനെക്കാൾ വലിയ ശൂന്യതയിലാണ്. സർക്കാറിന്റെ പിന്തുണയില്ലാതെ അവരിൽ പലരും നിരാശയിലുമാണ്. പോളണ്ട്-ബെലറൂസ് അതിർത്തിയിൽ കുടിങ്ങിയവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും, ഇറാഖ്, സിറിയ, യമൻ എന്നിവടങ്ങളിൽ നിന്നാണ് അധികപേരും. അതിർത്തിയിലെ സംഘർഷാവസ്ഥ മൂലം രാജ്യത്തേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോൾ, ഞങ്ങൾ തിരിച്ചെത്തുന്നത് നരക തല്യമായ ഭൂമിയിലേക്കാണെന്ന യാഥാർഥ്യം അഭയാർഥികളെ അഭയാർഥികളായി പിടിച്ചുനിർത്തുകയാണ്.

പോളണ്ടിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹത്തോടെ പോളണ്ട്-ബെലറൂസ് അതിർത്തിയിൽ ആയിരക്കണക്കിന് അഭയാർഥികൾ കൂടിനിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സാഹചര്യം സങ്കീർണമാകുന്നത്. ബെലറൂസ് അതിർത്തി സേനയും പോളണ്ട് സേനയും തമ്മിലെ പോരാട്ടത്തിൽ രണ്ട് ഇറാഖ് കുർദുകൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും, മറ്റ് ചിലർ മരവിപ്പിക്കുന്ന തണുപ്പിൽ കഴിയുകയുമാണ്. അവശ്യവസ്തുക്കളുടെ വിതരണം മേഖലയിൽ കുറവുമാണ്. കുടിയേറ്റക്കാരെയും അഭയാർഥികളെയും താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് ബെലറൂസ് സർക്കാർ മാറ്റുന്നുവെങ്കിലും ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് നിശ്ചയമില്ല. തന്റെ ഭരണകൂടത്തിനെതിരെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ, കുടിയേറ്റക്കാരെയും അഭയാർഥികളെയും ആയുധമായി ഉപയോഗപ്പെടുത്തി പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ പ്രതികാരം ചെയ്യുകയാണെന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരം ആക്ഷേപങ്ങൾക്കല്ല, അഭയാർഥി വിഷയവുമായി ബന്ധപ്പെട്ട് പൊതുവായ നയ രൂപീകരണത്തിനാണ് യൂറോപ്യൻ യൂണിയൻ മുതിരേണ്ടത്. യൂറോപ്യൻ യൂണിയന്റെ അതിർത്തികളിൽ അഭയാർഥികളുടെ എണ്ണം വർധിക്കുമ്പോഴെല്ലാം ബ്രസൽസിൽ ചൂടേറിയ ചർച്ച നടക്കാറുണ്ട്. അഭയം നൽകുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയന് പൊതുവായ വ്യവസ്ഥയുണ്ടായിട്ടും ഏകീകൃതമായ രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഇ.യു നേതാക്കൾ ഭിന്നതയിലാണെന്നതാണ് പ്രധാന പ്രശ്നം.

You might also like

നിഴലിനെ ഭയക്കുന്ന സംഘ് ഭരണകൂടം

ബുള്‍ഡോസര്‍ രാജിലെത്തിനില്‍ക്കുന്ന ഹിന്ദുത്വം

മുസ്‌ലിം എന്ന ലേബൽ സാമാന്യവത്കരിക്കപ്പെട്ടോ?

കൊലവിളിക്ക് കോപ്പുകൂട്ടുന്ന ഹിന്ദു മഹാപഞ്ചായത്തുകള്‍

‘നമ്മുടെ പ്രശ്‌നങ്ങൾക്ക് ഇതര രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തുകയും, യാഥാർഥ്യത്തെ അവഗണിക്കുകയും ചെയ്ത് ഒരു അഭയാർഥി പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് നാം വെപ്രാളപ്പെട്ട് പോകുന്നത് തുടരുകയാണ്. എന്നാൽ, ഏകീകൃതമായ രീതിയിൽ പൊതുവായ അഭയാർഥി നയം പ്രായോഗികവത്കരിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ തയാറാകേണ്ടതുണ്ട്. ബെലറൂസ് ഭരണകൂടം ചെയ്യുന്നത് ക്രൂരമാണ്. എന്നാൽ, ഇ.യു അംഗരാഷ്ട്രങ്ങൾക്ക് പൊതുവായ അഭയാർഥി നയമെന്ന തീരുമാനത്തിലെത്താൻ കിഴിയാതെ വരുമ്പോൾ, അഭയാർഥി സംവിധാനത്തെ പുറമെയുളള രാഷ്ട്രങ്ങളുമായി ബന്ധപ്പെടുത്താൻ കിഴിയേണ്ടതുണ്ട്. മറ്റ് രാഷ്ട്രങ്ങൾക്ക് എളുപ്പത്തിൽ പ്രയോജനം നേടാനാകും’ -ഇത് യൂറോപ്യൻ പാർലമെന്റിലെ ഡച്ച് അംഗം സോഫി അൽജസീറയോട് പ്രതികരിച്ചതാണ്. പോളണ്ടിന്റെയും ബെലറൂസിന്റെയും അതിർത്തിയിൽ കുടുങ്ങിയവരെ ഇരുരാഷ്ട്രങ്ങൾക്ക് വേണ്ടാത്ത സാഹചര്യത്തിൽ, നിലവിലെ പ്രശ്നത്തിന് പരിഹാരമാണ് യൂറോപ്യൻ പാർലമെന്റ് ഡച്ച് അംഗം മുന്നോട്ടുവെക്കുന്നത്. ബെലറൂസിന് ചുറ്റുമുള്ള മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, പോളണ്ട് മുന്നോട്ടുവെക്കുന്നതുപോലെ, അതിർത്തിയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുക, മതിൽ പണിയാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുക എന്നിവ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുക.

Facebook Comments
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Editors Desk

നിഴലിനെ ഭയക്കുന്ന സംഘ് ഭരണകൂടം

by പി.കെ സഹീര്‍ അഹ്മദ്
09/05/2022
Editors Desk

ബുള്‍ഡോസര്‍ രാജിലെത്തിനില്‍ക്കുന്ന ഹിന്ദുത്വം

by പി.കെ സഹീര്‍ അഹ്മദ്
22/04/2022
Editors Desk

മുസ്‌ലിം എന്ന ലേബൽ സാമാന്യവത്കരിക്കപ്പെട്ടോ?

by അര്‍ശദ് കാരക്കാട്
14/04/2022
Editors Desk

കൊലവിളിക്ക് കോപ്പുകൂട്ടുന്ന ഹിന്ദു മഹാപഞ്ചായത്തുകള്‍

by പി.കെ സഹീര്‍ അഹ്മദ്
07/04/2022
Editors Desk

എന്തുകൊണ്ട് ഇംറാൻ ഖാൻ രാജിവെക്കണം?

by അര്‍ശദ് കാരക്കാട്
30/03/2022

Don't miss it

Youth

റമദാന്റെ പുണ്യം ഓര്‍മപ്പെടുത്താന്‍ ഒരു വെബ്‌സൈറ്റ്

27/05/2019
Views

ബാബരി ധ്വംസനം മറക്കാനുള്ളതല്ല

06/12/2014
parent-and-child.jpg
Parenting

നമ്മുടെ മുമ്പില്‍ വെച്ച കണ്ണാടിയാണ് മക്കള്‍

19/06/2017
Vazhivilakk

സൂറ: ബുറൂജിന്റെ കാലിക വായന

12/05/2021
Your Voice

ഏറ്റവും മികച്ച സേവനമാണ് രക്തദാനം

14/06/2019
Columns

പള്ളികളെക്കാള്‍ മഹത്വം ദര്‍ഗ്ഗകള്‍ക്കോ ?

29/04/2019
mosque.jpg
Your Voice

മുസ്‌ലിമല്ലാത്തവരുടെ പള്ളിപ്രവേശനം

08/09/2012
Views

മാധ്യമ റിപോര്‍ട്ടുകളിലെ ഇസ്രായേല്‍ ആധിപത്യം

07/07/2014

Recent Post

ഗ്യാന്‍വാപി സര്‍വേ അനുവദിച്ചതിലൂടെ, അനീതിക്ക് നേരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

17/05/2022

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

17/05/2022

വായന തുറന്നുവെക്കുന്ന ജനാലകള്‍

17/05/2022

മസ്ജിദുൽ-അഖ്‌സയുടെ പ്രാധാന്യം

17/05/2022

സൈന്യത്തെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഫലസ്തീന്‍ വയോധികനെ ഇസ്രായേല്‍ വെടിവെച്ചു

17/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!