Thursday, April 22, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

ഗോള്‍വാള്‍ക്കറുടെ പേരിടലിന് പിന്നില്‍ ?

പി.കെ സഹീര്‍ അഹ്മദ് by പി.കെ സഹീര്‍ അഹ്മദ്
07/12/2020
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

തിരുവനന്തപുരം ആക്കുളത്തുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിന് ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ നാമദേയവുമായി ബന്ധപ്പെട്ട വിവാദമാണ് കേരളത്തില്‍ ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് സെന്ററുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനനാണ് ഇത്തരത്തില്‍ നാമകരണം പ്രഖ്യാപിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ കേരള സര്‍ക്കാരും പ്രതിപക്ഷ സംഘടനകളും മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പതിവുപോലെ പേരിടലിനെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.പിയും സംഘപരിവാറും രംഗത്തിറങ്ങി.

‘ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ക്യാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്ന പേരാണ് മന്ത്രി പ്രഖ്യാപിച്ചത്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ ആചാര്യന്‍മാരില്‍ ഒരാളുടെ പേര് മുന്‍ പ്രധാനമന്ത്രിയും മതേതരത്വ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകനുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുള്ള ഒരു സ്ഥാപനത്തിന് നല്‍കുന്നതിലെ അനൗചിത്യമാണ് എല്ലാവരും ചോദ്യം ചെയ്തത്. മാത്രമല്ല, ശാസ്ത്ര-ആരോഗ്യ- ഗവേഷണ രംഗത്ത് ഏതെങ്കിലും തരത്തിലുള്ള ബന്ധമോ സംഭാവനകളര്‍പ്പിക്കുകയോ ഒന്നും ചെയ്യാത്ത തീര്‍ത്തും വര്‍ഗ്ഗീയതയും ഫാഷിസവും മാത്രം പ്രോത്സാഹിപ്പിച്ച ഒരാളുടെ പേര് നല്‍കുന്നതിനോട് സാക്ഷര കേരളത്തിലെ ആര്‍ക്കും തന്നെ യോജിക്കാനാവില്ല.

You might also like

നോക്കുകുത്തിയായൊരു ഭരണകൂടം

ഗ്യാന്‍വാപി മസ്ജിദും കൈയേറുമ്പോള്‍

പിന്നാക്ക സമുദായങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ മഹാന്‍

സൂയസ് കനാല്‍ ബ്ലോക്ക്: പ്രതിസന്ധിയില്‍ ലോകം

വിവിധങ്ങളായ വിവാദ വിഷയങ്ങളില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. അതില്‍ ഏറെ പ്രശസ്തവും വിവാദവുമായ അദ്ദേഹത്തിന്റെ സിദ്ധാന്തമായിരുന്നു ‘ക്രോസ് ബ്രീഡിങ്്’. 1960 ഡിസംബര്‍ 17ന് ഗുജറാത്ത് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രഭാഷണത്തിലാണ് അന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറിന്റെ വിവാദമായ പ്രസ്താവന നടന്നത്.

‘ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി സ്ഥിരവാസമാക്കിയത്, അവിടുത്തെ മനുഷ്യരെ ഉദ്ധരിക്കുന്നതിനുവേണ്ടിയാണ്. നമ്പൂതിരി കുടുംബത്തിലെ ഇളയസന്താനങ്ങള്‍ക്ക്, നായര്‍ സ്ത്രീകളുമായുള്ള ‘സംബന്ധ’വ്യവസ്ഥയുണ്ടാക്കിയത്, സങ്കരപ്രജനനം(ക്രോസ് ബ്രീഡിംഗ്)
പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. എല്ലാ ജാതിയിലെയും സ്ത്രീകളുടെ ആദ്യസന്താനം നമ്പൂതിരിയുടേതായിരിക്കണമെന്ന ധീരമായൊരു നിയമവും അവരുണ്ടാക്കി. ഈ നിയമമനുസരിച്ച്, നമ്പൂതിരി സന്താനത്തെ പ്രസവിച്ചശേഷം മാത്രമേ, സ്ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കുട്ടികളെ പ്രസവിക്കാവൂ. ഈ പരീക്ഷണം ഇന്ന് വ്യഭിചാരമെന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും, യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല..’ (ഈ പ്രസംഗം ആര്‍.എസ്.എസ്സിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസറില്‍ (1961 ജനുവരി 2 പേജ് 5) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, 2004 ല്‍ ഗോള്‍വാള്‍ക്കറുടെ ‘സമാഹൃതകൃതി’കള്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, ഈ ഭാഗം ഒഴിവാക്കുകയായിരുന്നു.
സംഘപരിവാര്‍ നിയന്ത്രിക്കുന്നവ ഉള്‍പ്പെടെ രാജ്യത്തെ മിക്കവാറും എല്ലാ ലൈബ്രറികളില്‍ നിന്നും ഓര്‍ഗനൈസറിന്റെ ഈ ലക്കം നീക്കം ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ കേരളത്തെ എക്കാലത്തും തങ്ങളുടെ ജന്മിത്വ-രാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും നോക്കിക്കാണുകയും ചെയ്ത പരാമ്പര്യമുള്ളവരുടെ പേരില്‍ ഉന്നത ശാസ്ത്ര കേന്ദ്രം വരുന്നത് കേരളീയര്‍ക്ക് അംഗീകരിക്കാനാവില്ല. ഇതിന് ഒരു നിലക്കും അനുമതി ലഭിക്കില്ല എന്ന ഉത്തമ ബോധ്യത്താലാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നിലകൊള്ളുന്ന സംസ്ഥാനത്തെ സര്‍ക്കാരിനോടോ സ്ഥാപന അധികൃതരോടോ ചര്‍ച്ച പോലും ചെയ്യാതെ തീര്‍ത്തും ഏകപക്ഷീയമായി പേരിടല്‍ പ്രഖ്യാപിച്ചത്. ശാസ്ത്ര-ആരോഗ്യ മേഖലയില്‍ ഉന്നത ഗവേഷണവും പഠനവും നടത്തുന്ന ഒരു സ്ഥാപനത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത ആശയധാരയുള്ളയാളുകളുടെ പേരിലിടലിലൂടെ പലതിനെയും വെള്ളപൂശുകയും ഒളിച്ചുകടത്താനുമുള്ള ശ്രമത്തിലാണ് സംഘ്പരിവാറും കേന്ദ്രസര്‍ക്കാരും.

സംഘ്പരിവാറിന്റെ വംശീയതയോടും വര്‍ഗ്ഗീയതയോടും ഒരിക്കലും രാജിയാകാത്ത കേരളത്തിലെ പ്രബുദ്ധ ജനവും വിദ്യാര്‍ത്ഥികളും ഗവേഷകരും ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല. എന്ത് വിലകൊടുത്തും ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ തടഞ്ഞുനിര്‍ത്താനും പ്രതിരോധിക്കാനും അവര്‍ മുന്നോട്ടു വരിക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ കക്ഷി-രാഷ്ട്രീയമോയ ജാതി-മത സാമുദായിക വേര്‍തിരിവൊന്നും അവരെ ബാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാറ്റുന്നത് വരെ ശക്തമായ പ്രതിഷേധവുമായി അവരെല്ലാം രംഗത്തുണ്ടാവുമെന്ന് തീര്‍ച്ചയാണ്.

Facebook Comments
പി.കെ സഹീര്‍ അഹ്മദ്

പി.കെ സഹീര്‍ അഹ്മദ്

Related Posts

Editors Desk

നോക്കുകുത്തിയായൊരു ഭരണകൂടം

by പി.കെ സഹീര്‍ അഹ്മദ്
22/04/2021
Editors Desk

ഗ്യാന്‍വാപി മസ്ജിദും കൈയേറുമ്പോള്‍

by പി.കെ സഹീര്‍ അഹ്മദ്
09/04/2021
Editors Desk

പിന്നാക്ക സമുദായങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ മഹാന്‍

by അബ്ദുസ്സമദ് അണ്ടത്തോട്
07/04/2021
Editors Desk

സൂയസ് കനാല്‍ ബ്ലോക്ക്: പ്രതിസന്ധിയില്‍ ലോകം

by പി.കെ സഹീര്‍ അഹ്മദ്
27/03/2021
Editors Desk

തബ്‌ലീഗ് സമ്മേളനം വിവാദമാക്കിയവര്‍ ഗുരുദാം സംഗമം കണ്ടില്ല

by പി.കെ സഹീര്‍ അഹ്മദ്
19/03/2021

Don't miss it

Jumu'a Khutba

ഏറ്റവും ശ്രേഷ്ഠമായ വാചകം

15/11/2019
Views

സര്‍വ്വനാശത്തിലേക്ക് നയിക്കുന്ന ആര്‍ത്തിയും അരാജകത്വവും

18/06/2013
fvgyb.jpg
Middle East

ഇതാണ് ഞങ്ങള്‍ കാത്തിരുന്ന ഈജിപ്ത്

17/11/2012
root-tree.jpg
Columns

ഒളിച്ചോട്ടവും ആത്മഹത്യയും മയ്യിത്തിന് കാവലിരിക്കലും

12/07/2017
Your Voice

മുത്വലാഖ് ബില്ലിന് പിറകില്‍

26/07/2019
Columns

റമദാനിന്റെ നനവ്

29/06/2016
opium-afgan.jpg
Views

അഫ്ഗാന്‍; അമേരിക്കയുടെ മയക്കുമരുന്ന് കൃഷിയിടം

16/03/2016
Middle East

നമ്മുടെ നയതന്ത്ര കാഴ്ച്ചപാടിലെ അട്ടിമറി

30/03/2015

Recent Post

നോക്കുകുത്തിയായൊരു ഭരണകൂടം

22/04/2021

റമദാനും മലപ്പുറത്തെ ഹോട്ടലുകളും

22/04/2021

കോവിഡ് ബാധിതര്‍ക്ക് സൗജന്യ ചികിത്സ; കാരുണ്യഹസ്തമായി ഇഖ്റ ആശുപത്രി

22/04/2021
Members of the medical staff work at a new section specialised in receiving any person who may have been infected with coronavirus, at the Al-Bashir Governmental Hospital in Amman, Jordan January 28, 2020.REUTERS/Muhammad Hamed

ഇസ്രായേലിന്റെ സഹായം വേണ്ടെന്ന് ജോര്‍ദാന്‍

22/04/2021

പാകിസ്താന്റെയും ഇറാന്റെയും പൊതുവായ പ്രശ്‌നം അതിര്‍ത്തി സുരക്ഷ: റൂഹാനി

22/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!