Friday, March 24, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

ഇസ്രായേലിന്റെ തേര്‍വാഴ്ചയിലും അടിപതറാത്ത ഖുദ്‌സിന്റെ പോരാളികള്‍

പി.കെ സഹീര്‍ അഹ്മദ് by പി.കെ സഹീര്‍ അഹ്മദ്
08/05/2021
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മസ്ജിദുല്‍ അഖ്‌സക്കു വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഇസ്ലാം മത വിശ്വാസികളുടെ രണ്ടാമത്തെ പുണ്യഭൂമിയായ ജറൂസലേമിലെ അല്‍ അഖ്‌സ സയണിസ്റ്റ് ശക്തികള്‍ കൈയേറിയതിനു പിന്നാലെ തുടങ്ങിയതാണ് ഖുദ്‌സിനായുള്ള വിമോചന പോരാട്ടവും. ഇടക്കിടെ അത് മൂര്‍ഛിച്ച് സംഘര്‍ഷാവസ്ഥയിലെത്തുകയും ചെയ്യാറുണ്ട്. ഏറ്റവും ഒടുവിലായി റമദാന്‍ ആരംഭിച്ചതോടെയാണ് ഫലസ്തീനികളും സയണിസ്റ്റ് സൈന്യവും തമ്മില്‍ ഖുദ്‌സിന്റെ മുറ്റത്ത് വെച്ചുള്ള സംഘട്ടനത്തിന് വീണ്ടും തുടക്കമായത്.

റമദാനിലും വെള്ളിയാഴ്ചകളിലും അഖ്‌സയിലേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ഇസ്രായേല്‍ നിരന്തരം തടസ്സവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ആളുകളുടെ എണ്ണം കുറക്കാന്‍ ഓരോ നിയന്ത്രണങ്ങളാണ് ഓരോ തവണയും ഏര്‍പ്പെടുത്താറുള്ളത്. ഇത്തവണ കോവിഡിനെ മറയാക്കിയായിരുന്നു ഇസ്രായേലിന്റെ പ്രകോപനം. വിശ്വാസികളെ സംബന്ധിച്ച് അഖ്‌സയില്‍ വെച്ച് പ്രാര്‍ത്ഥന നടത്തുന്നതും അഖ്‌സയില്‍ സംഗമിക്കുന്നതും ഏറെ ആഗ്രഹിക്കുന്നതും പുണ്യമുള്ളതുമായ ഒന്നാണ്.

You might also like

എന്തുകൊണ്ടാണ് സിറിയയില്‍ സഹായമെത്താത്തത്

ബി.ബി.സിയുടെ വായ പൊത്തിപ്പിടിക്കുന്ന മോദി ഭരണകൂടം

സ്‌കൂള്‍ കലോത്സവത്തിലും ഇസ്ലാമോഫോബിയ ഉയര്‍ന്നുവരുമ്പോള്‍

കളി കൊണ്ട് മാത്രമല്ല, നിലപാട് കൊണ്ടും അതിശയിപ്പിച്ച് മൊറോക്കോ

റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി അഖ്‌സയിലേക്ക് കടന്നുവന്ന ഫലസ്തീനികളെ കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞ് കിഴക്കന്‍ ജറൂസലേമിലെ ബാഗ്‌ദേദ് ഗേറ്റിനു സമീപം ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ തടഞ്ഞതിനെത്തുടര്‍ന്ന് ഫലസ്തീനികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നങ്ങോട്ട് എല്ലാ ദിവസവും കിഴക്കന്‍ ജറൂസലേമില്‍ സംഘര്‍ഷം പതിവായിരുന്നു. വിശ്വാസികളെ അഖ്‌സയിലേക്ക് പ്രവേശിപ്പിക്കാതെ അതിര്‍ത്തികളില്‍ തടഞ്ഞതും തിരിച്ചയച്ചതുമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയുമൊക്കെ ഇടപെട്ടിരുന്നെങ്കിലും സംഘര്‍ഷത്തിന് കാര്യമായ അയവുണ്ടായിരുന്നില്ല. നിരവധി ഫലസ്തീനികള്‍ക്കാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലില്‍ പരുക്ക് പറ്റിയത്.

പിന്നീട് നടന്ന ചര്‍ച്ചകളില്‍ ബാഗ്ദാദ് ഗേറ്റിലെ ബാരിക്കേഡ് നീക്കം ചെയ്യുകയും സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനമുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ കഴിഞ്ഞ ദിവസം ജറൂസലേം വീണ്ടും സംഘര്‍ഷ മുഖരിതമാവുന്ന കാഴ്ചയാണ് നാം കണ്ടത്. അഖ്‌സക്കു സമീപത്തെ ഫലസ്തീന്‍ ജനവാസ മേഖലയായ ശൈഖ് ജര്‍റാഹില്‍ ഇസ്രായേല്‍ സൈന്യം അനധികൃത കുടിയേറ്റം ആരംഭിച്ചിരുന്നു.

ഇതിനെതിരെ അഖ്‌സ കോംപൗണ്ടില്‍ പ്രതിഷേധിച്ച നൂറുകണക്കിന് ഫലസ്തീനികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം ക്രൂരമായി മര്‍ദിക്കുകയുമാണ് സയണിസ്റ്റ് സൈന്യം ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം അഖ്‌സയില്‍ പ്രാര്‍ത്ഥനയിലേര്‍പ്പെട്ടവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഈ സമയവും പ്രാര്‍ത്ഥനയില്‍ മുഴുകിയ ഫലസ്തീനികളുടെ ആത്മവീര്യം അവരുടെ ചെറുത്ത്‌നില്‍പ്പ് പോരാട്ടത്തിന്റെ ദൃഢനിശ്ചയത്തെയാണ് വീണ്ടും ഓര്‍മപ്പെടുത്തുന്നത്.

റമദാനിലെ ലൈവത്തുല്‍ ഖദ്‌റിന്റെ രാവിലെ പുണ്യം തേടി പ്രാര്‍ത്ഥനക്കെത്തിയവര്‍ക്ക് നേരെയാണ് പള്ളിക്കുള്ളില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. നിരവധി സ്ത്രീകളും കുട്ടികളും പള്ളിക്കകത്ത് കുടുങ്ങുകയും സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ ഭീതിപ്പെടുത്തുകയും ചെയ്തു. സൈന്യം കൂട്ടമായി മസ്ജിദിലേക്ക് കയറി തുരുതുരാ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ആക്രമണത്തില്‍ 200ലധികം പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ പലരും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പലര്‍ക്കും കണ്ണിനും തലക്കുമാണ് പരുക്കേറ്റത്. വിശ്വാസികള്‍ ആക്രമസംഭവങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഇസ്രായേല്‍ സൈന്യം മസ്ജിദ് കോമ്പൗണ്ട് വിട്ട് പോകണമെന്നും അഖ്‌സ ഡയറക്ടര്‍ പള്ളിയുടെ ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറയുകയും ചെയ്തു.

മുസ്ലിംകളുടെ പുണ്യ ഗേഹമായ അല്‍ അഖ്‌സക്കു നേരെ ബിന്യാമിന്‍ നെതന്യാഹുവും കൂട്ടരും നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോഴും ഇതില്‍ ഇടപെടാനോ പ്രതികരിക്കാനോ തയാറാകാത്ത മുസ്ലിം-അറബ് രാജ്യങ്ങളും അവയുടെ ഭരണാധികാരികളെയും എല്ലാ കാലവും ചരിത്രത്തില്‍ കാണാറുണ്ട്. മാത്രമല്ല, ഇസ്രായേലിനോട് നയതന്ത്ര ബന്ധത്തിലേര്‍പ്പെടുകയും ബന്ധം സാധാരണനിലയിലാക്കുകയും ചെയ്യുന്ന ഭരണാധികാരികളെയാണ് നമ്മള്‍ കാണുന്നത്. അതായത്, അധികാരവും സമ്പത്തും മാത്രമാണ് ഇവരുടെയെല്ലാം ആദ്യ പരിഗണന, മനുഷ്യത്വവും സഹജീവി സനേഹവുമെല്ലാം ഇത് കഴിഞ്ഞ മാത്രമേ ഉള്ളൂവെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മോട് പറയുന്നത്.

ഇത്തരം രാജ്യങ്ങളുടെ സംയുക്ത സംഘടനയായ അറബ് ലീഗോ, ജി.സി.സി കൂട്ടായ്മകളോ സംയുക്തമായി പുറത്തിറക്കുന്ന ഒരു പ്രസ്താവനയോടെ തീരുന്നു അവരുടെ ഇടപെടലും പ്രതിഷേധവും. അല്ലെങ്കില്‍ വിദേശകാര്യ വകുപ്പ് പ്രതിനിധികളുടെയോ അംബാസിഡര്‍മാരുടെയോ ഒരു ട്വീറ്റില്‍ അവസാനിക്കുന്നും ഇവരുടെ ‘ഇടപെടല്‍’.

എന്നാല്‍ ഖുദ്‌സിനെയും ഫലസ്തീനെയും ജൂത അധിനിവേശ ശക്തികളില്‍ നിന്നും മോചിപ്പിക്കും വരെ വിശ്രമമില്ല എന്ന് ദൃഢപ്രതിജ്ഞയെടുത്ത ഫലസ്തീന്‍ പോരാളികള്‍ക്ക് മുന്‍പില്‍ ഈ രാഷ്ട്രങ്ങളും രാഷ്ട്ര നേതാക്കളുമെല്ലാം ഇളിഭ്യരാവുകയാണ് ചെയ്യുന്നത്. തങ്ങളുടെ വിമോചന പോരാട്ടത്തിന് കരുത്തേകാന്‍ തങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും മരണം വരെ ഭരണകൂടത്തോടും യന്ത്രത്തോക്കുകളോടും കലഹിച്ചുകൊണ്ടേയിരിക്കുമെന്നുമാണ് ഖുദ്‌സിന്റെ പോരാളികള്‍ നമ്മോട് പറയുന്നത്. അതിനാല്‍ തന്നെ ആത്മീയതയും പ്രാര്‍ത്ഥനയും കൈമുതലാക്കി ഖുദ്‌സിന്റെ മോചനം പുലരും വരെ രണാങ്കണത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലാതെ വിജയം വരെ ഇവര്‍ അഖ്‌സ മുറ്റത്തുണ്ടാവുക തന്നെ ചെയ്യും.

Facebook Comments
Tags: al aqsaisraeljersalempalastine
പി.കെ സഹീര്‍ അഹ്മദ്

പി.കെ സഹീര്‍ അഹ്മദ്

Related Posts

Editors Desk

എന്തുകൊണ്ടാണ് സിറിയയില്‍ സഹായമെത്താത്തത്

by പി.കെ സഹീര്‍ അഹ്മദ്
13/02/2023
Editors Desk

ബി.ബി.സിയുടെ വായ പൊത്തിപ്പിടിക്കുന്ന മോദി ഭരണകൂടം

by പി.കെ സഹീര്‍ അഹ്മദ്
20/01/2023
Editors Desk

സ്‌കൂള്‍ കലോത്സവത്തിലും ഇസ്ലാമോഫോബിയ ഉയര്‍ന്നുവരുമ്പോള്‍

by പി.കെ സഹീര്‍ അഹ്മദ്
09/01/2023
Editors Desk

കളി കൊണ്ട് മാത്രമല്ല, നിലപാട് കൊണ്ടും അതിശയിപ്പിച്ച് മൊറോക്കോ

by പി.കെ സഹീര്‍ അഹ്മദ്
07/12/2022
Editors Desk

ലോകകപ്പ് മത്സരത്തിന് ശേഷവും പാശ്ചാത്യര്‍ക്ക് അറബികള്‍ ‘കാട്ടറബി’കളായിരിക്കുമോ!

by അര്‍ശദ് കാരക്കാട്
01/12/2022

Don't miss it

azgarali.jpg
Profiles

അസ്ഗറലി എഞ്ചിനീയര്‍

15/06/2012
Interview

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

22/06/2022
incidents

അബൂഉമൈറിന്റെ കിളി

17/07/2018
hilary-trump.jpg
Europe-America

ഹിലരി – ട്രംപ് പോരാട്ടം; ഒരു വേറിട്ട വായന

24/10/2016
Kids Zone

കുട്ടികളുടെ റമദാൻ

07/04/2022
Islam Padanam

പ്രവാചകന്റെ യുദ്ധസമീപനം

17/07/2018
Your Voice

അക്ഷരങ്ങളുളള മനുഷ്യൻ

26/06/2022
Your Voice

എല്ലാം അറിയുക

13/05/2020

Recent Post

മസ്ജിദില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ ആക്രമം; യു.കെയില്‍ ഒരാള്‍ അറസ്റ്റില്‍

23/03/2023

റമദാന്‍ സന്ദേശമറിയിച്ച് സൗദി, ഇറാന്‍ മന്ത്രിമാര്‍; ഉടന്‍ കൂടിക്കാഴ്ചയുണ്ടാകും

23/03/2023

ഹിന്ദുത്വ അഭിഭാഷകരുടെ മര്‍ദനത്തിനിരയായി അറസ്റ്റിലായ മുസ്ലിം അഭിഭാഷകക്ക് ജാമ്യം

23/03/2023

തിരയടങ്ങിയ കടല് പോലെ

23/03/2023

അഞ്ചാം വയസ്സില്‍ വിവാഹം, 13ാം വയസ്സില്‍ മാതൃത്വം, 20ാം വയസ്സില്‍ വിധവ

22/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!