Saturday, February 27, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

ഈ തിരിനാളത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം

പി.കെ സഹീര്‍ അഹ്മദ് by പി.കെ സഹീര്‍ അഹ്മദ്
30/11/2020
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യതലസ്ഥാനമായ ദില്ലി അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷക സമരത്താല്‍ കൊടുമ്പിരികൊള്ളുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെയും വിവാദമായ കാര്‍ഷിക ബില്ലിനെതിരെയും രാജ്യം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഐതിഹാസികമായ പുത്തന്‍ സമര സങ്കല്‍പത്തിനാണ് കര്‍ഷകര്‍ തുടക്കം കുറിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമാകാതെ തീര്‍ത്തും സ്വതന്ത്രരായി തങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനും എതിരായി അരങ്ങേറിയ സമരം എല്ലാ അര്‍ത്ഥത്തിലും നമുക്ക് മാതൃകയാണ്. പൗരത്വ പ്രക്ഷോഭ സമരമാണ് ഇതിന് മുന്‍പ് രാജ്യ തലസ്ഥാനത്തെ ഇത്തരത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയത്.

ദില്ലിയിലേക്കുള്ള എല്ലാ പ്രധാന വഴികളും പൂര്‍ണമായും സ്തംഭിപ്പിച്ച് രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും കഴിഞ്ഞ ദിവസങ്ങളിലായി ദില്ലിയിലേക്ക് ഒഴുകുകയാണ്. ദില്ലി ചലോ എന്ന പേരിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും തങ്ങളുടെ സമരവേദിയിലേക്ക് അടുപ്പിക്കില്ല എന്ന ഇവരുടെ ഉറച്ച നിലപാടും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രവുമല്ല തങ്ങളുടെ ആവശ്യം നടപ്പാക്കിയിട്ടേ ഇനി മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെയാണ് അവര്‍ തലസ്ഥാന നഗരിയിലെത്തിയത്. മറ്റേതൊരു സമരത്തെയും പോലെ ഈ പ്രക്ഷോഭത്തെയും ലാത്തികൊണ്ടും ഗ്രനേഡ് കൊണ്ടും ജലപീരങ്കി കൊണ്ടും അടിച്ചൊതുക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെ പൊലിസിന്റെയും വ്യാമോഹം ഏറ്റില്ലെന്നു മാത്രമല്ല ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് പൊലിസിന് നേരിടേണ്ടി വന്നത്. പൗരത്വം സമരത്തെ ചോരയില്‍ മുക്കിയ പോലെ ഇതും നിശബ്ദമാക്കാം എന്നായിരുന്നു ഡല്‍ഹി പൊലിസിന്റെയും കണക്കു കൂട്ടല്‍.

You might also like

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

എന്നാല്‍ മണ്ണില്‍ പണിയെടുത്ത്് തഴക്കമുള്ള ഉത്തരേന്ത്യയിലടക്കമുള്ള കര്‍ഷകര്‍ക്ക് മുന്നില്‍ ജലപീരങ്കിയും ബാരിക്കേഡും ഒന്നുമല്ലായിരുന്നു. പൊലിസ് ഒരുക്കിയ എല്ലാ തടസ്സങ്ങളെയും വകഞ്ഞ്മാറ്റി നിഷ്പ്രയാസം തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് മുന്നോട്ടുകുതിക്കുന്ന സമരഭടന്മാരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം ഡല്‍ഹിയില്‍ കണ്ടത്. സുരക്ഷ സേനയുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചാണ് കര്‍ഷകര്‍ ദില്ലിയിലേക്കൊഴുകിയെത്തിയത്.

അതിനാല്‍ തന്നെ അമിത് ഷായുടെ പൊലിസ് ഒരുക്കിയ പ്രതിരോധ സംവിധാനങ്ങളൊന്നും മതിയാതാവാതെ വന്നു. ട്രാക്ടറുകളും ട്രക്കുകളും വാനുകളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തിയത്. ഇവരുടെ വരവ് തടയാനായി വിവിധ സംസ്ഥാനങ്ങള്‍ കിടങ്ങുകുഴിച്ചും വഴിയടച്ചും ബാരിക്കേഡുകള്‍ വെച്ചും തടസ്സപ്പെടുത്തിയെങ്കിലും അവയെയെല്ലാം വകഞ്ഞുമാറ്റിയായിരുന്നു ഇവരുടെ മുന്നോട്ടുള്ള പ്രയാണം.

ഉപാധികളോടെ ചര്‍ച്ചയാവാമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന നിരുപാധികം തള്ളിക്കളയുക മാത്രമല്ല, ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ഷക സംഘടന നേതാക്കള്‍ തിരിച്ചടിച്ചു. 30 കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. ഡല്‍ഹിയിലേക്കുള്ള പ്രധാനപ്പെട്ട അഞ്ച് പ്രവേശന കവാടങ്ങളും പൂര്‍ണമായും സ്തംഭിപ്പിച്ച് വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച സമരവേദിയിലേക്ക് മാറണമെന്ന ആവശ്യം നിരസിച്ച കര്‍ഷകര്‍ അതൊരു തുറന്ന ജയിലാണെന്നും അതിനാല്‍ അങ്ങോട്ട് പോകില്ലെന്നും അമിത് ഷാ ചര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ ഇങ്ങോട്ട് വരട്ടെയെന്നുമാണ് തീര്‍ത്തുപറഞ്ഞത്. ഞങ്ങളുടെ മക്കല്‍ നാലു മാസത്തേക്കുള്ള റേഷന്‍ ഉണ്ടെന്നും അതിനാല്‍ ഞങ്ങള്‍ക്ക് ഭയമില്ലെന്നും അമിത് ഷാ ഇങ്ങോട്ട് വന്ന് ഞങ്ങളുടെ കൂടെ ഭക്ഷണം കഴിച്ച് ചര്‍ച്ചയാകാമെന്ന അവരുടെ നിലപാട് അമിത് ഷാക്കും കൂട്ടര്‍ക്കും മുഖത്തേറ്റ അടിയാണ്. അതിനാല്‍ തന്നെ മറ്റു സമരങ്ങളെ പോലെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കര്‍ഷകരെ കിട്ടില്ലെന്ന് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കും. സംഘ്പരിവാര്‍ ഭരണകൂടം രാജ്യത്തെ സകലമാന സ്ഥാപനങ്ങളെയും വ്യവസ്ഥിതികളെയും കാവിവത്കരണത്തിലേക്ക് തെളിക്കുമ്പോള്‍ അതിനെ മുന്നില്‍ നിന്നും പടനയിച്ച് തിരുത്തുകയാണ് ഈ കര്‍ഷകര്‍.

തങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കാനും കര്‍ഷക ദ്രോഹമായ കാര്‍ഷിക ബില്‍ തള്ളിക്കളയും വരെയും ദല്ലിയുടെ നടുറോഡില്‍ തങ്ങളുണ്ടാകുമെന്നാണ് ഇവര്‍ ഉറക്കെ പറയുന്നത്. ട്രാക്ടറുകളില്‍ അന്തിയുറങ്ങിയും ഭക്ഷണം വെച്ച് വിളമ്പിയും അവര്‍ പ്രക്ഷോഭത്തെ കൂടുതല്‍ കത്തിക്കുന്നു. മോദി-അമിത് ഷാ കൂട്ടുകെട്ടിന് മുന്നില്‍ പുതിയ ചോദ്യങ്ങളുയര്‍ത്തുന്ന ഈ കര്‍ഷ പോരാളികളെയാണ് ഇപ്പോള്‍ രാജ്യം ഉറ്റു നോക്കുന്നത്.പൗരന്മാരുടെ വിശപ്പകറ്റാനും വയറു നിറക്കാനും മഴയത്തും വെയിലത്തും മണ്ണില്‍ പണിയെടുക്കുന്ന ഈ പോരാളികളിലാണ് രാജ്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ എന്ന് നമുക്ക് നിസ്സംശയം പറയാം.

Facebook Comments
പി.കെ സഹീര്‍ അഹ്മദ്

പി.കെ സഹീര്‍ അഹ്മദ്

Related Posts

Editors Desk

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

by അര്‍ശദ് കാരക്കാട്
27/02/2021
Editors Desk

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

by അബ്ദുസ്സമദ് അണ്ടത്തോട്
25/02/2021
Editors Desk

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

by പി.കെ സഹീര്‍ അഹ്മദ്
22/02/2021
Editors Desk

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

by അര്‍ശദ് കാരക്കാട്
19/02/2021
Editors Desk

കായിക രംഗത്തെ ഇസ്‌ലാമോഫോബിയ

by പി.കെ സഹീര്‍ അഹ്മദ്
15/02/2021

Don't miss it

family.jpg
Family

ഭാര്യമാരെ ആദരിച്ച പ്രവാചക മാതൃക

06/12/2012
1921-2021

മലബാർ പോരാട്ടം, മതപരിവർത്തനം

28/01/2021
Personality

രക്ഷാകർതൃത്വത്തിന്റെ പ്രഥമ ഘട്ടം

11/10/2019
Your Voice

ഖുര്‍ആന്‍ ‘പാരായണം’ മാത്രം മതിയോ ?

11/05/2019
heart.jpg
Family

ദാമ്പത്യ വിജയത്തിന് അന്ധത നടിക്കുക!

08/12/2012
family.jpg
Family

ഇസ്‌ലാമില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം

21/12/2017
hy.jpg
Views

നിപ വൈറസ് ഭീതി പടര്‍ത്തുമ്പോള്‍

21/05/2018
Institutions

ജാമിഅ നദ്‌വിയ്യ എടവണ്ണ

07/05/2012

Recent Post

ഖഷോഗിയെ പിടികൂടാന്‍ അനുമതി നല്‍കിയത് എം.ബി.എസ്: യു.എസ് റിപ്പോര്‍ട്ട്

27/02/2021

വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ്

27/02/2021

ഒമാന്‍ തീരത്ത് ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം

27/02/2021

ജീവിതത്തിന്റെ സകാത്ത്

27/02/2021

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!