Sunday, June 26, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

അമേലിയ സ്മിത്ത്‌ by അമേലിയ സ്മിത്ത്‌
14/03/2022
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

2012ൽ സിറിയൻ പ്രക്ഷോഭം തുടങ്ങി ആറു മാസം പിന്നിട്ടപ്പോഴാണ് പൗരന്മാർക്കെതിരെ അകാരണമായി വെടിയുതിർക്കുന്നത് നിർത്തലാക്കാൻ അസദ് ഭരണകൂടത്തോടാവശ്യപ്പെടണമെന്ന അപേക്ഷയുമായി മനുഷ്യാവകാശ പ്രവർത്തകർ യു.എന്നിനെ സമീപിച്ചത്. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയെ സ്ഥാന ഭ്രഷ്ടനാക്കാൻ ഏറെ സഹായകമായ വ്യോമ വിലക്കുകൂടി നടപ്പിൽ വരുത്തണമെന്ന അപേക്ഷ കൂടി അവർ നാറ്റോക്ക് മുന്നിൽ സമർപ്പിച്ചു. രണ്ടു ലക്ഷത്തോളം രാഷ്ട്ര പൗരന്മാർ കൊല്ലപ്പെട്ട നരഹത്യയിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് സിറിയൻ ജനതക്കർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല, തുടർന്നുള്ള ഒരു ദശകത്തോളം തുടർന്നു നിന്ന മനുഷ്യക്കൊലയിൽ 25000 ബാല്യങ്ങളാണ് പൊലിഞ്ഞു പോയത്.

റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിന്റെ സഹായമില്ലാതെ ഇത്രയും ഭീമമായ നഷ്ടങ്ങൾ വരുത്തി വെക്കാൻ ബശ്ശാറുൽ അസദിന് സാധിക്കില്ലായിരുന്നുവെന്ന് നിസ്സംശയം പറയാം. 2015ൽ യുദ്ധ രംഗത്തേക്കിറങ്ങിയ പുടിന്റെ വരവോട് കൂടി ബശ്ശാറുൽ അസദിന്റെ കരുത്ത് ക്ഷയിച്ച് തുടങ്ങിയിരുന്നു. ഇറാനുമായി ചേർന്ന് മൂവർ സംഘം നടത്തിയ അക്രമ സംഭവങ്ങൾ തീർത്തും അപലപനീയമായിരുന്നു. ആശുപത്രികൾ, സ്കൂളുകൾ, കച്ചവടകമ്പോളങ്ങൾ തുടങ്ങി രാഷ്ട്ര സമ്പത്തിന്റെ പ്രധാന ഉറവിടങ്ങളെ നിർദാക്ഷിണ്യം തകർത്തുകളഞ്ഞു.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

സിറിയയുമായി ഏറെ സാമ്യമുള്ള യുദ്ധത്തിനാണ് റഷ്യ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. അയൽരാജ്യമായ യുക്രൈനിലെ സ്കൂളുകളും ആശുപത്രികളും തകർക്കാനും നിരപരാധികളായ ജനക്കൂട്ടത്തെ കൊന്നൊടുക്കാനുമായി റഷ്യ ഇതിനോടകം മാരകായുദ്ധങ്ങൾ ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേവലം രണ്ടാഴ്ചകൾക്കുകള്ളിൽ മുപ്പത്തി ഏഴ് പേരെ കൊന്നൊടുക്കാൻ വേണ്ടി മാത്രം പതിനാലു തവണ മാരകായുധ പ്രയോഗം നടത്തിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ സ്ഥിരീകരിച്ചത്. റഷ്യൻ ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കീവിലെ ആശുപത്രിയിൽ നിന്ന് തന്റെ രോഗികളെ മോചിപ്പിച്ച ഡോക്ടറുടെ ചിത്രം ഇതിനോടകം വൈറലായിരുന്നു. ഇദ്ലിബ് പ്രവിശ്യയിലെ രണ്ട് ആശുപത്രികൾ തകർത്തതിന് പുടിനും അസദിനും രൂക്ഷ വിമർശനം നേരിട്ടിരുന്നു. ലക്ഷ്യം തെറ്റി വരുന്ന ബുള്ളറ്റുകൾ ഏൽക്കാതിരിക്കാൻ ഭൂഗർഭ താവളത്തിൽ അഭയം തേടണമെന്നാണ് ഉക്രൈൻ പൗരന്മാർക്ക് ലഭിച്ച സന്ദേശം. 2018ൽ നാല്പത്തിയെട്ട് മണിക്കൂറോളം നീണ്ടു നിന്ന വ്യോമാക്രണത്തിൽ നിന്നഭയം തേടിയ സിറിയയിലെ കിഴക്കൻ ഗോട്ടയിലെ നിരപരാധികളെ ഒാർമ്മിപ്പിക്കും വിധമാണ് ഉക്രൈനിലെ സംഭവങ്ങൾ.

ഉക്രൈനിൽ തുടർന്ന് കൊണ്ടിരിക്കുന്ന അക്രമ പരമ്പരകൾക്കിടെ ആണാവാക്രമണത്തിന് റഷ്യൻ പ്രധാനമന്ത്രി പുടിൻ ഉത്തരവിടുമോയെന്നതാണ് സൈന്യത്തലവന്മാരിൽ ആശങ്ക പരത്തുന്നത്. ഇന്ധനവും രാസവസ്തുക്കളും സമ്മിശ്രിതമായുള്ള തെർമോബാരിക് ബോംബുകൾ യുക്രൈനുമേൽ ഉപയോഗിച്ചാലുണ്ടാകുന്ന അനന്തരഫലം ദുരന്ത പൂർണ്ണമായിരിക്കുമെന്നാണ് പശ്ചിമരാഷ്ട്രത്തലവന്മാരുടെ നിരീക്ഷണം.

ആണാവായുധങ്ങൾക്ക് ശേഷം പ്രഹരശേഷിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന തെർമോബാരിക് ബോംബുകൾ അലപ്പോയിൽ റഷ്യ വർഷിച്ചിരുന്നുവെങ്കിലും ഇന്നേ വരെ വിമർശനത്തിനും കുറ്റപ്പെടുത്തലിനും പുടിൻ വിധേയനായിട്ടില്ലെന്ന വസ്തുത എത്ര വിചിത്രമാണ്. ഇരുന്നൂറിലധികം ആയുധങ്ങൾ തങ്ങൾ സിറിയയിൽ പരീക്ഷിച്ചിട്ടുണ്ടെന്ന് നിസ്സാര ഭാവത്തോടെയാണ് റഷ്യൻ അധികൃതർ 2018ൽ ലോകത്തോട് വിളിച്ച് പറഞ്ഞത്.

പൗരന്മാർ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ അകാരണമായി ബോംബ് വർഷിപ്പിച്ചതിൽ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യു.എൻ റിപ്പോർട്ടിന്റെ കണ്ടെത്തൽ. സായുധാക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നായിരുന്നു റഷ്യൻ അധിനിവേശത്തിന് നാല് ദിവസം മുമ്പ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡിറക്ടർ കെന്നത്ത് റോത് പ്രസ്ഥാവിച്ചത്.

ഒരിക്കൽ കൂടി ചരിത്രം ആവർത്തിക്കുമ്പോൾ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ റഷ്യൻ സേന കാട്ടിക്കൂട്ടിയ നെറികേടുകൾ ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. നരനായാട്ട് നിർത്തലാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സംഘടിത പ്രവർത്തനങ്ങൾ അത്യന്താപേക്ഷികമാണെന്ന ആവിശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിറിയൻ ജനത. രാജ്യത്തിനുള്ളിൽ അസംഘടിതരായി മാറിയ ജനതയെ ഒന്നിപ്പിക്കാനും അടിയന്തര ചികിഝാ സഹായത്തിനുമായി നാൽപതോളം ഉക്രൈൻ സംഘടനകളാണ് പാശ്ചാത്യ രാഷ്ട്രങ്ങളോട് സഹായമഭർഥിച്ചിട്ടുള്ളത്.

വ്യോമതലത്തിൽ ശക്തമായ ആധിപത്യം നേടിയാൽ മാത്രമേ സമാധാനപൂർണ്ണമായ അന്തരീക്ഷം സ്ഥാപിക്കാൻ സാധിക്കുള്ളൂവെങ്കിലും റഷ്യൻ വ്യോമസേനയുമായി നേരിട്ടുള്ള പോരിന് താത്പര്യമില്ലെന്ന വിചിത്രവാദവുമായി നാറ്റോ ഉക്രൈനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. രാഷ്ട്ര വ്യോമപാതയിൽ വിഘ്നം സൃഷ്ടിക്കണമെന്ന ആവശ്യം പാശ്ചാത്യ രാജ്യങ്ങളുടെ നിഷ്ക്രിയത്വത്തെ ചൊല്ലിയുള്ള ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

നിലവിൽ ഉക്രൈനിലേക്ക് അയച്ച് കൊണ്ടിരിക്കുന്ന ആയുധശേഖരം നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. വിപ്ലവത്തിന്റെ തുടക്കകാലത്ത് തങ്ങൾക്ക് നിഷേധിക്കപ്പെട്ട എയർക്രാഫ്റ്റ് മിസൈലുകളും മറ്റു പടക്കോപ്പുകളും യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈനിലേക്ക് അയക്കുന്നതിനെ ചോദ്യം ചെയ്ത് ചില സിറിയൻ പൗരന്മാർ രംഗത്തെത്തിയിട്ടുണ്ട്.

റഷ്യയുടെ പിന്തുണയോടെ സിറിയൻ സേന നടത്തിയ നിരന്തര വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തടയാൻ സിറിയൻ പൗരന്മാർക്കാവശ്യമായി വന്ന എയർക്രാഫ്റ്റ് മിസൈലുകൾ നൽകാൻ ഒരു രാജ്യവും സമ്മതിച്ചില്ല.

കലാപം തുടങ്ങി ആറു മാസം പിന്നിട്ടിട്ട് പോലും സിറിയൻ ജനത അർഹിച്ച പരിഗണന പോലും ലഭിച്ചില്ലെന്നിരിക്കെ ഉക്രൈൻ പ്രതിരോധത്തോട് തത്ക്ഷണം പ്രതികരിച്ച പശ്ചാത്യരാജ്യങ്ങളുടെ നിലപാടിൽ വിവേചനത്തിന്റെ കരിനിഴൽ വ്യക്തമായി കാണാം. അന്ന് സിറിയയിൽ ഗൗരവമേറിയ നടപടികൾ സ്വീകരിക്കാൻ പശ്ചാത്യ രാജ്യങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ ഉക്രൈൻ പൗരന്മാരെ നിഷ്കരുണം കൊന്നൊടുക്കാൻ റഷ്യൻ സേന ധൈര്യം കാട്ടില്ലായിരുന്നു. യൂറോപ്പിൽ ശത്രുവായി മാറുന്ന റഷ്യ സിറിയയിൽ എങ്ങനെ മിത്രമായി അവതരിക്കപ്പെടുന്നുവെന്ന സിറിയൻ പൗരന്മാരുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ വായമൂടിക്കെട്ടിയിരിക്കുകയാണ് ലോക ജനത. യുദ്ധത്തിൽ എന്ത് സംഭവിച്ചാലും നിരപരാധികളായ രാഷ്ട്ര പൗരന്മാർ വലിയ വില നൽകേണ്ടി വരുമെന്നതിൽ സംശയമില്ല.

വിവ- ആമിർ ഷെഫിൻ

Facebook Comments
അമേലിയ സ്മിത്ത്‌

അമേലിയ സ്മിത്ത്‌

Amelia Smith is a writer and journalist based in London who has reported from across the Middle East and North Africa. In 2016 Amelia was a finalist at the Write Stuff writing competition at the London Book Fair. Her first book, "The Arab Spring Five Years On", was published in 2016 and brings together a collection of authors who analyse the protests and their aftermath half a decade after they flared in the region.

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022
Views

ഒരു ലക്ഷം കോടിയുടെ വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കി തെലങ്കാന സര്‍ക്കാര്‍

by അബ്ദുല്‍ ബാരി മസ്ഊദ്
10/02/2022

Don't miss it

Family

സ്‌നേഹിക്കൂ, പരിമിതിയില്ലാതെ

24/10/2018
job.jpg
Tharbiyya

നാം വീണ്ടെടുക്കേണ്ടത് തൊഴിലെടുക്കാനുള്ള മനസ്സ്‌

11/12/2014
Vazhivilakk

ഇഹ്‌സാന്‍ ദിവ്യാനുരാഗത്തിന്റെ സൗന്ദര്യപൂരം

20/09/2018
rfh.jpg
Human Rights

കത്‌വ സംഭവം: പൈശാചികമാകുന്ന പൊതുബോധം

12/04/2018
Your Voice

മുന്‍ വിധികളുടെ കാക്കി ബോധങ്ങള്‍

05/04/2019
Faith

മുഹര്‍റ മാസത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

16/08/2020
Views

കസ്റ്റഡി മരണം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതോ?

04/08/2014
Your Voice

മൗലാനാ വഹീദുദ്ദീൻ ഖാൻ (1925-2021)

22/04/2021

Recent Post

ഗുജറാത്ത് വംശഹത്യാ കേസ്; പൊലീസ് മര്‍ദിച്ചതായി ടീസ്റ്റ സെറ്റല്‍വാദ്

26/06/2022

ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന് ലോകം കനിയണമെന്ന് താലിബാന്‍

26/06/2022

അക്ഷരങ്ങളുളള മനുഷ്യൻ

26/06/2022

മയ്യിത്ത് നമസ്കാരം ( 5 – 15 )

26/06/2022

അമേരിക്കയിലെ ഗര്‍ഭഛിദ്രവും ജപ്പാനിലെ സ്വവര്‍ഗ്ഗ വിവാഹവും

25/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്, മറിച്ച് ഇതിനൊക്കെ പുറമെ ആരോഗ്യകരമായ വിനോദങ്ങളും ശാരീരികമായും ബൗദ്ധികമായും ഫലം ചെയ്യുന്ന,...Read More data-src=
  • അഗ്നിപഥ്; പ്രതിഷേധിക്കുന്നവരുടെ വീട് പൊളിക്കുന്നില്ലേ ? റാണ അയ്യൂബ്
https://islamonlive.in/news/rana-ayyoob-criticise-agnipath-protest/

📲  കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ ... 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

ആള്‍ക്കൂട്ടം ട്രെയിനുകള്‍ കത്തിക്കുകയും പൊലിസിനെ ആക്രമിക്കുകയും കല്ലേറ് നടത്തുകയും സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേ സ്വത്തുക്കളും തകര്‍ക്കുകയും ചെയ്യുന്നു. യോഗി ആതിഥ്യനാഥ് താങ്കള്‍ അവരുടെ വീട് തകര്‍ക്കുന്നില്ലേ ?
#Agnipath #RSSGoons
  • ഹജ്ജിന്റെയും ഉംറയുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിൽ പ്രാധാന്യം കൽപിക്കപ്പെടുന്ന നിരവധി സാങ്കേതിക പദാവലികളുണ്ട്. ഹജ്ജും ഉംറയും ചെയ്യുന്നവർക്ക്(ഹാജിയും മുഅ്തമിറും) ഉപകാര പ്രദമാകുന്ന ചില പദാവലികൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ താൽപര്യം. ... 
https://hajj.islamonlive.in/fiqh/technical-terminology-of-hajj-and-umrah/
#hajj2022 #hajjguide
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!