Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

സി.എ.എ പ്രതിഷേധ സമയത്ത് രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്

അസ്മിത പ്രഭാകര്‍ by അസ്മിത പ്രഭാകര്‍
15/01/2020
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പ്രിയപ്പെട്ട രക്ഷിതാക്കളെ,

ഒരു ടീച്ചര്‍ എന്ന നിലയില്‍ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക കോളിളക്കം കണക്കിലെടുത്ത് നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ ഞാന്‍ പങ്കുവെക്കാനാഗ്രഹിക്കുകയാണ്. ഞങ്ങളുടെ കുട്ടികള്‍ എന്താണ് ചിന്തിക്കുന്നതെന്നും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ എങ്ങനെ കാണുന്നുവെന്നതിലും ഞമ്മള്‍ രണ്ടുപേരും ആശങ്കാകുലരാണ്. കുട്ടികളുമായുള്ള എന്റെ അനുഭവങ്ങളില്‍ നിന്ന് ശേഖരിച്ച ചില അനുഭവങ്ങള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്ക് ഇത് എഴുതുന്നത്.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

നിങ്ങളുടെ കുട്ടികളെ ദയയും ഉത്തരവാദിത്തവും ഉല്‍പാദനക്ഷമതയുള്ളതുമായ പൗരന്മാരാക്കി വളര്‍ത്താന്‍ നിങ്ങളെ സഹായിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഒരു അദ്ധ്യാപകനെന്ന നിലയില്‍ എന്റെ ആദ്യ വര്‍ഷത്തില്‍, ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ നിരവധി വെല്ലുവിളികളിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഗ്രേഡ് 2 ക്ലാസിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കള്‍ എട്ടാം ക്ലാസ് വരെ പഠിച്ചവരായിരുന്നു. അവരെല്ലാം സമാനമായി സമീപസ്ഥലങ്ങളില്‍ താമസിക്കുന്നവരായിരുന്നു. രക്ഷിതാക്കളില്‍ നിരവധി പേര്‍ ഡ്രൈവര്‍മാരും സുരക്ഷ ജീവനക്കാരും തെരുവ് കച്ചവടക്കാരുമായിരുന്നു. കുട്ടികളുടെ സ്‌കൂളിലെ പ്രകടനം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ പലപ്പോഴും അവരുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. സ്‌കൂള്‍ വര്‍ഷത്തിന്റെ പകുതിയും ഞാന്‍ ഇത്തരത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചിരുന്ന. ഇക്കാലയളവില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ആകിബ് എന്ന വിദ്യാര്‍ത്ഥി എന്നോട് പറഞ്ഞ കാര്യം. ‘ഞാന്‍ മുസ്ലിമായതിനാല്‍ അവന്റെ ഭക്ഷണം എനിക്ക് തരില്ലെന്ന് ലക്കി പറഞ്ഞു’. ഇത്തരത്തില്‍ എട്ടു വയസ്സുകാര്‍ക്കിടയില്‍ സാമുദായിക ആശയങ്ങള്‍ വളര്‍ത്തിയെടുത്തതില്‍ ഞാന്‍ ഭയപ്പെട്ടു. സാഹചര്യത്തെ നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം മനസ്സിലാക്കാതെ ഞാന്‍ ലക്കിയുമായി സംസാരിക്കാന്‍ ആഗ്രഹിച്ചില്ല. നീണ്ട വായനക്കകും അന്വേഷണങ്ങള്‍ക്കും ശേഷം ഞാന്‍ ഒരു പ്ലാന്‍ തയാറാക്കി. അടുത്ത ദിവസം ഞാന്‍ ലക്കിയോട് അതിനെക്കുറിച്ച് ചോദിച്ചു. അതെ ദീദി. അവന്‍ യാതൊരു കുറ്റബോധവുമില്ലാതെ പറഞ്ഞു. അവന്‍ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് അവനറിയില്ലായിരുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ഞാന്‍ അവനോട് ചോദിച്ചു. അവന്‍ പറഞ്ഞു- ആകിബുമൊത്ത് ഭക്ഷണം കഴിക്കരുത്, കാരണം അവന്‍ മുസ്ലിമാണെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. ലക്കിയുടെ അമ്മ എന്റെ ക്ലാസിലെ കുട്ടികളില്‍ ഏറ്റവും സാക്ഷരതയുള്ളയാളായിരുന്നു. ഞാന്‍ ലക്കിയോട് ആകിബിനെക്കുറിച്ച് അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ലക്കിയുടെ അമ്മ പറഞ്ഞു.

Also read: പൗരത്വ നിയമ ഭേദഗതി, 10 ചോദ്യങ്ങളും ഉത്തരങ്ങളും

എന്റെ എല്ലാ വിദ്യാര്‍ത്ഥികളും എനിക്ക് തുല്യരാണെന്നും ജാതി, ലിംഗഭേദം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ അപമാനിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കും അനുകൂലമായി ഞാന്‍ നില്‍ക്കില്ലെന്നും ഞാന്‍ അവരോട് ഓര്‍മ്മിപ്പിച്ചു. ഇത്തരം ചിന്തകള്‍ കുട്ടികളില്‍ കടന്നുവരുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഞാന്‍ പറഞ്ഞു. കാരണം, അവന്‍ ഈ പാത തുടരുകയാണെങ്കില്‍ അവനില്‍ നിന്നും വ്യത്യസ്തമായ ആളുകളുമായി വര്‍ത്തിക്കുക എന്നത് അവന് പ്രയാസമാകും. അവര്‍ ഇത് വിശ്വസിച്ചാലും ഇല്ലെങ്കിലും ലക്കിയോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാമെന്ന് അവര്‍ എനിക്ക് വാക്കു നല്‍കി.

പിന്നീട് ഞാന്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ കലാമിന്റെ ജീവിതത്തെക്കുറിച്ച് വീഡിയോകളും മറ്റു വ്യത്യസ്ത പ്രവര്‍ത്തനത്തീലൂടെയും കുട്ടികളെ പഠിപ്പിച്ചു. തുടര്‍ന്ന് ലക്കി പറഞ്ഞു എനിക്ക് അബ്ദുല്‍കലാമിനെപോലെയാകണം. അപ്പോള്‍ ഈ പേരാട്ടം ജയിച്ചതായി എനിക്ക് തോന്നി. അന്ന് ഉച്ചക്കു ശേഷം ഞാന്‍ ലക്കിയോട് ചോദിച്ചു. ആകിബുമായുള്ള കാര്യത്തില്‍ നീ മാറ്റം വരുത്തിയോ. അവന്‍ പറഞ്ഞു ഇല്ല. ഞാന്‍ ചോദിച്ചു എന്തുകൊണ്ട്, എന്നാല്‍ അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. അബ്ദുല്‍ കലാം ഒരു മുസ്ലിമായിരുന്നു, അത് അദ്ദേഹത്തെ ഒരു മോശം വ്യക്തിയാക്കുകയോ, അദ്ദേഹത്തിന് ഭക്ഷണം നല്‍കാതിരിക്കുകയോ ചെയ്തിട്ടില്ലല്ലോ. ഞാന്‍ ലക്കിയോട് ചോദിച്ചു. അവന്‍ ഒന്നും പറഞ്ഞില്ല.

ഈ നിരാശജനകമായ ഇടപെടല്‍ ഒരു ക്ലാസ് പാര്‍ട്ടി നടത്തുന്നതിലേക്ക് ഞങ്ങളെ കൊണ്ടെത്തിച്ചു. ഒരു ദിവസം ഉച്ചക്കു ശേഷം ഡസ്‌കില്‍ ക്രമരഹിതമായി എന്റേത് അടക്കം എല്ലാവരുടെയും ടിഫിന്‍ ബോക്‌സുകള്‍ എല്ലാവര്‍ക്കും മുന്നില്‍ വെച്ചു. എല്ലാവരും ഒരോ ടിഫിനില്‍ നിന്നും ഓരോ പിടി കഴിക്കുക. എല്ലാവര്‍ക്കും വ്യത്യസ്ത ഭക്ഷണം കഴിക്കാനാണിത് എന്ന് ഞാന്‍ പറഞ്ഞു. ഇങ്ങിനെ ആകിബിന്റെ ഭക്ഷണം ലക്കി കഴിക്കുന്നത് ഞാന്‍ കണ്ടു. പാര്‍ട്ടി എങ്ങിനെയുണ്ടായിരുന്നു, ഞാന്‍ ലക്കിയോട് ചോദിച്ചു. അവന്‍ പറഞ്ഞു. അടിപൊളിയായിരുന്നു ദീദി. നീ ആകിബിന്റെ ടിഫിനില്‍ നിന്നും കഴിക്കുന്നത് കണ്ടല്ലോ, നീ എന്തിനാ അത് ചെയ്തത്. അതിന് വളരെ സ്വാദുണ്ടായിരുന്നു, നിഷ്‌കളങ്ക പുഞ്ചിരിയോടെ അവന്‍ അതും പറഞ്ഞ് ഓടിപ്പോയി. തന്റെ മുസ്ലീം സഹപാഠി തന്നെപ്പോലെയാണെന്നും അവനുമായി ചങ്ങാത്തം തുടരാമെന്നും അന്ന് ലക്കി മനസ്സിലാക്കി.

സാമുദായിക ആശയങ്ങള്‍ എനിക്കറിയാവുന്നതിനേക്കാള്‍ മുമ്പുതന്നെ വേരൂന്നിയതാണെന്നും അവ ഒരു ഭക്ഷണ്തതിലൂടെ തകര്‍ക്കാമെന്നും ഇതിലൂടെ ഒരാള്‍ ശ്രമിച്ചാല്‍ ‘മറ്റൊരാളെ’ അറിയാമെന്നും ഞാന്‍ മനസ്സിലാക്കി.

രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ ഒരു സമ്പന്നരായ കുട്ടികളുള്ള പ്രൈവറ്റ് സ്‌കൂളില്‍ അധ്യാപികയായി കയറി. 6ാം ക്ലാസിലെ കുട്ടികളുമായി ഒരിക്കല്‍ ഒരു യാത്ര നടത്തി. ട്രെയിനില്‍ വെച്ച് ഭക്ഷണം കഴിക്കാനൊരുങ്ങി. മൂന്ന് കുട്ടികള്‍ അവരുടെ ഭക്ഷണം തുറക്കുന്നില്ല, കാരണം അവരുടെ ഭക്ഷണത്തിന് സമീപത്ത് കൂടെ ഒരു പാറ്റ പോയതാണ്. എല്ലാവരും ഇത് കണ്ട് ചിരിക്കുകയും ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥയെപ്പറ്റി അഭിപ്രായം പറയുകയും ചെയ്തു. യാത്രയുടെ അനുഭവം അറിയിക്കാനുള്ള ഫോമുമായി ഒരാള്‍ വന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതാന്‍ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആ മൂന്ന് കുട്ടികളില്‍ ഒരാള്‍ ഫോം വാങ്ങി. അപ്പോള്‍ മറ്റുള്ള കുട്ടികള്‍ പറഞ്ഞു. അത് വിട്ടുകള, അവര്‍ നമ്മുടെ വീട്ടിലേക്ക് വരും, എന്നിട്ട് ആള്‍ക്കൂട്ടക്കൊലപാതകം പോലെ നമ്മളെ കൊല്ലും’. ഇത് എന്റെ അധ്യാപന ജീവിതത്തില്‍ എക്കാലത്തും ഞെട്ടലുണ്ടാക്കുന്ന അനുഭവമായിരുന്നു. ഏറെ ഉദാസീനതയോടെയാണ് അവന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.
ആള്‍ക്കൂട്ടക്കൊല എന്താണെന്ന് എങ്ങിനെയാണ് ഈ കുട്ടികള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഞാന്‍ അവരോട് പറഞു, ട്രെയിനിലെ ശുചിത്വത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ആരും നിങ്ങളെ ഒന്നും ചെയ്യില്ല. ഇത്തരത്തില്‍ ഓരോ തലമുറയും ജീവിക്കുന്നത് എങ്ങിനെയെന്ന് നമുക്ക് കാണാം. നമ്മുടെ കുട്ടികളെ ശരിയും തെറ്റും പഠിപ്പിക്കേണ്ടത് നമ്മളാണ്. അവര്‍ സ്വയം ചിന്തിക്കുകയും ശരിയെ തെറ്റില്‍ നിന്നും വേര്‍തിരിക്കുകയും ചെയ്യുന്നു. അവരുടെ ഭരണഘടന സംരക്ഷിക്കാന്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് അവരുടെ വിദ്യാഭ്യാസമാണ്. നിങ്ങള്‍ക്ക് അതില്‍ വേണ്മെങ്കില്‍ വിയോജിക്കാം, എന്നാല്‍ അതിനുള്ള ഉത്തരം നിങ്ങള്‍ അവര്‍ക്ക് നല്‍കണം.

ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയം എന്റെ മാതാപിതാക്കളില്‍ നിന്നും മുത്തശ്ശിമാരില്‍ നിന്നും എനിക്ക് അവകാശപ്പെട്ടതാണെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കുന്നു. ഭാഗ്യവശാല്‍, അത് ഉള്‍ക്കൊള്ളുന്നതും വൈവിധ്യപൂര്‍ണ്ണവും മനോഹരവുമായിരുന്നു, മാത്രമല്ല നിങ്ങളുടെ കുട്ടികള്‍ക്കും അങ്ങിനെ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സമത്വം, സമന്വയം, ദയ എന്നിവയുടെ മൂല്യം നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ ഇത് ‘ആദര്‍ശവാദമായി’ കാണുന്നുവെങ്കില്‍ അല്ലെങ്കില്‍ ഈ ധാര്‍മ്മിക വിദ്യാഭ്യാസം നിങ്ങളെ എവിടെയും എത്തിക്കില്ലെന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍, പ്രൈമറി വിദ്യാലയത്തില്‍ നിങ്ങളുടെ കുട്ടികള്‍ പരസ്പരം കലാപം സൃഷ്ടിക്കരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

എന്ന്, ഉത്കണ്ഠയോടെ നിങ്ങളുടെ ടീച്ചര്‍.

അവലംബം:thewire.in

Facebook Comments
അസ്മിത പ്രഭാകര്‍

അസ്മിത പ്രഭാകര്‍

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

Studies

ഗ്രന്ഥരൂപത്തിൽ

15/07/2021
Human Rights

‘നമ്മുടെ ഭൂമി ഇതിനകം തന്നെ ഇസ്രായേല്‍ പിടിച്ചെടുത്തു’

13/09/2019
saddam-hussien.jpg
Middle East

സദ്ദാം ഉണ്ടായിരുന്നെങ്കില്‍..

31/12/2016
Onlive Talk

ട്രംപ്‌ യുഗം അവസാനിക്കുമ്പോള്‍

19/01/2021
Your Voice

ജാതീയതക്കെതിരെ പുതുമാതൃക പണിതവര്‍

26/06/2019
Vazhivilakk

ഇരു ലോക വിജയത്തിന്റെ താക്കോൽ

20/01/2022
file photo
Opinion

സാവിത്രിഭായിയുടെയും ഫാത്തിമ ശൈഖിന്റെയും പെൺമക്കൾ

26/01/2020
Jumu'a Khutba

ഖുർആൻ വായനക്കാരോട്

23/04/2020

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!