Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

സോഷ്യലിസ്റ്റുകളെയാണ് സീസി ഇന്ന് ഭയക്കുന്നത്

റോബര്‍ട്ട് ഫിസ്‌ക്ക്‌ by റോബര്‍ട്ട് ഫിസ്‌ക്ക്‌
18/04/2016
in Views
social.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഈജിപ്ഷ്യന്‍ തലമുറകള്‍ അവരുടെ പ്രിയ സ്വേച്ഛാധിപതിമാരായ നാസര്‍, സാദത്ത്, മുബാറക് ഇപ്പോള്‍ സീസി എന്നിവരുടെ ‘മുസ്‌ലിം തീവ്രവാദ’ പ്രയോഗങ്ങള്‍ കേട്ടു വളര്‍ന്നുവന്നവരാണ്. മുസ്‌ലിം ബ്രദര്‍ഹുഡും അതിന്റെ ‘ഭീകരവാദ’ പ്രവര്‍ത്തനങ്ങളുമാണ് ഈജിപ്തിലെങ്ങും സീസി ഭരണകൂടം നടത്തുന്ന കിരാത മര്‍ദ്ദന പീഢനങ്ങളുടെ ഹേതു. എന്നാല്‍ എക്കാലത്തും ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്-അത് സാദത്തിേെന്റതാവട്ടെ മുബാറക്കിന്റേതാവട്ടെ-കടുത്ത ഭീഷണികള്‍ നേരിടേണ്ടി വന്നത് മതേതര സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളില്‍ നിന്നായിരുന്നു. അപ്പോള്‍ ‘മുസ്‌ലിം തീവ്രവാദ’മല്ല, മതേതരത്വവും സോഷ്യലിസവുമാണ് ഈജിപ്ഷ്യന്‍ സ്വേച്ഛാധിപതിമാരുടെ ഉറക്കം കെടുത്തിയിരുന്നത്.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഒരു ഗവേഷക വിദ്യാര്‍ഥി ശക്തമായി തുറന്നടിച്ചു, ”രാജ്യത്ത് നീതിയും ന്യായവും നടപ്പാക്കാന്‍ എന്ന ഭാവേന സര്‍ക്കാര്‍ നടത്തുന്ന ‘തീവ്രവാദത്തിനെതിരെയുള്ള യുദ്ധം’ തികഞ്ഞ ദാര്‍ഷ്ട്യമാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു നാടകത്തിന് തിരക്കഥ രചിക്കുന്നതിലൂടെ സമൂഹത്തെ അടിച്ചമര്‍ത്താനും സ്വന്തം നിലനില്‍പിന് താങ്ങ് നല്‍കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്”. ഈ വരികളെഴുതിയ കാമ്പ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗുലിയോ റെജെനിയുടെ പിച്ചിചീന്തപ്പെട്ട ദേഹം കൈറോ-അലക്‌സാണ്ട്രിയ പാതയില്‍ കിടക്കുന്നതാണ് പിന്നീട് നാം കാണുന്നത്. തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം വികൃതമാക്കപ്പെട്ട ആ മൃതദേഹം മൂക്ക് കണ്ടിട്ടാണ് ഗുലിയോയുടെ അമ്മ തിരിച്ചറിഞ്ഞത്. ഒമ്പത് ദിവസങ്ങളോളം ഗുലിയോയെ സീസിയുടെ പോലീസ് കഠിനമായി പീഢിപ്പിക്കുകയായിരുന്നു. എന്നാല്‍ കുറ്റവാളി സംഘം ഗുലിയോയെ കൊലപ്പെടുത്തിയതെന്നാണ് ഈജിപ്ഷ്യന്‍ പോലീസിന്റെ ഭാഷ്യം.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

ഗുലിയോയുടെ മരണത്തില്‍ ജന്മനാടായ ഇറ്റലിയില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഗുലിയോ താമസിച്ചിരുന്ന യു.കെയിലും നിരവധി മനുഷ്യാവകാശ സംഘടനകളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ തലവനായ സീസിക്ക് ഒരിക്കലും ഈ കൊലപാതക കുറ്റം ഏറ്റെടുക്കാന്‍ കഴിയുന്നില്ല. ഇത് സര്‍ക്കാറിനെതിരെയുള്ള ഗൂഢാലോചനയാണെന്ന് പറഞ്ഞ് സീസി തലയൂരാന്‍ ശ്രമിക്കുന്നു. സീസിയുടെ റാന്‍ മൂളികളായ ഈജിപ്ഷ്യന്‍ പത്രങ്ങളും സര്‍ക്കാറിന്റെ ‘നിരപരാധിത്വം’ തെളിയിച്ച് വെണ്ടക്ക നിരത്തിക്കഴിഞ്ഞു. ന്യൂസ് റൂമുകളും ചര്‍ച്ചകളും പ്രസിഡന്റിനെ വെള്ളപൂശാനുള്ള ആക്രോശങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.  

ഗുലിയോ കൈറോയില്‍ പഠിച്ചുകൊണ്ടിരുന്ന സ്ഥാപനം ഇവിടെ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. കാരണം, അത് ഒരു സ്വതന്ത്ര ട്രേഡ് യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.ഡി ഗവേഷണ സ്ഥാപനമായിരുന്നു. ബ്രിട്ടീഷ് അധിനിവേശ കാലത്തോളം പഴക്കമുള്ളതാണ് ഈജിപ്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍. അധികാരമേറ്റെടുത്ത ഉടനെ ജമാല്‍ അബ്ദുല്‍ നാസര്‍ ആദ്യമായി ചെയ്തത് കഫ്ര്‍ അല്‍-ദവാര്‍ നെയ്ത്ത് ഫാക്ടറിയിലെ മുസ്തഫാ കമീസ്, അബ്ദുറഹ്മാന്‍ അല്‍ ബഖാരി എന്നീ രണ്ട് സമരനായകന്മാരെ വധിച്ചു എന്നതാണ്. അതുപോലെ 1989-ല്‍ സമരം ചെയ്തിരുന്ന സ്റ്റീല്‍ ഫാക്ടറി തൊഴിലാളികളെ മുബാറക്കിന്റെ പോലീസും വെടിവെച്ചു കൊന്നിരുന്നു. മുബാറക്കിന്റെ സ്ഥാനഭ്രഷ്ടിലേക്ക് നയിച്ച ഘടകങ്ങളിലും നൈല്‍ ഡെല്‍റ്റയിലെ മഹാല പട്ടണത്തിലുള്ള നെയ്ത്തുകാരുടെയും പരുത്തി തൊഴിലാളികളുടെയും പങ്ക് കാണാം. ഈജിപ്ഷ്യന്‍ കയറ്റുമതിയില്‍ കോടിക്കണക്കിന് രൂപ വിഹിതം നല്‍കുന്ന മഹാല പട്ടണം ട്രേഡ് യൂണിയനുകളുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പലപ്പോഴും ഇവരെ അടിച്ചമര്‍ത്തി പട്ടണം സര്‍ക്കാര്‍ മേല്‍നോട്ടത്തിലാക്കാന്‍ ശ്രമിക്കുകയുണ്ടായി. അതിനാല്‍ 2006-ലും 2008-ലും അവിടുത്തെ സ്ത്രീകളടക്കമുളള തൊഴിലാളികള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയെങ്കിലും പോലീസിനാല്‍ അടിച്ചമര്‍ത്തപ്പെടുകയാണുണ്ടായത്. 2011-ലെ തഹ്‌രീര്‍ സ്‌ക്വയര്‍ പ്രക്ഷോഭമാണ് അവര്‍ക്ക് മറ്റൊരു മുന്നേറ്റത്തിന് കരുത്തേകിയത്. അവര്‍ വളരെ ആവേശത്തോടെ ആ സമരത്തിന്റെ ഭാഗമാവുകയാണുണ്ടായത്.

ഇസ്‌ലാമിസ്റ്റുകള്‍ ആദര്‍ശപരമായും ആശയപരമായും ഈജിപ്തിന് ഭീഷണിയായി ഭരണകൂടം കാണുന്നുവെങ്കില്‍ രാജ്യത്തിന്റെ പട്ടാള ഭരണകൂടത്തെ പോലും അട്ടിമറിക്കാന്‍ കെല്‍പുള്ള ജനമുന്നേറ്റമായിട്ടാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ അവര്‍ മനസ്സിലാക്കുന്നത്. മരിച്ച ഗുലിയോയും ഇത്തരം ട്രേഡ് യൂണിയന്‍ മുന്നേറ്റങ്ങളെ കുറിച്ച് പല വട്ടം എഴുതിയിട്ടുണ്ട്. ഗുലിയോയും മറ്റ് പല വിദ്യാര്‍ഥികളെയും പോലെ സ്വേച്ഛാധിപതികളുടെ കണ്ണിലെ കരടായി തീര്‍ന്നത് അവര്‍ക്കെതിരെ ശബ്ദിച്ചതുകൊണ്ടാണ്. അതിന് തന്റെ ജീവന്‍ ഗുലിയോക്ക് ബലി നല്‍കേണ്ടിയും വന്നു. എന്നാല്‍ ഈജിപ്തിലെ സ്വേച്ഛാധിപത്യത്തിന് കുഴി തോണ്ടാന്‍ ഇനിയും എത്രയോ ഗുലിയോമാര്‍ ബാക്കി.

വിവ: അനസ് പടന്ന

Facebook Comments
റോബര്‍ട്ട് ഫിസ്‌ക്ക്‌

റോബര്‍ട്ട് ഫിസ്‌ക്ക്‌

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

Counselling

പുഞ്ചിരിച്ചാല്‍ ലഭിക്കുന്ന പത്ത് കാര്യങ്ങള്‍

05/03/2020
Columns

രഹ്‌ന ഫാത്തിമയും സുരേഷ് നായരും; പേരില്‍ തന്നെയാണ് എല്ലാം

28/11/2018
Columns

കമ്മ്യൂണിസ്റ്റുകാർ ഇത്ര വലിയ ദേശീയവാദികളായത് എന്നാണ്?

03/03/2021
Views

വെനസ്വേല സൗത്ത് അമേരിക്കയിലെ അഫ്ഗാനിസ്ഥാന്‍ ആകുന്നോ ?

02/05/2019
praying.jpg
Columns

സ്രഷ്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ?

25/02/2016
Faith

ശത്രു പുത്രി പത്നീ പദത്തിലേക്ക്

31/10/2021
Youth

“ഇന്ന മഅൽ ഉസ്‌രി യുസ്‌റാ”

07/11/2020
rashid-gannooshi.jpg
Views

ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള പാതയിലാണ് തുനീഷ്യ

09/02/2016

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!