Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

സീസി ഇന്ത്യയിലെത്തുമ്പോള്‍

അനീസ് ചാവക്കാട്‌ by അനീസ് ചാവക്കാട്‌
26/10/2015
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പശ്ചിമേഷ്യയില്‍ ഐസിസും ഏകാധിപത്യ, വംശീയ ഭരണകൂടങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന നിഷ്ഠൂരതകള്‍ ലോകത്തിനു മുന്നില്‍ താമസംവിനാ എത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് അനിഷ്ടകരമായ ചില കാര്യങ്ങള്‍ സംഭവിച്ചത് 2011ലാണ്. ഈജിപ്തിലും, തുനീഷ്യയിലും, ലിബിയയിലും ഉള്‍പ്പടെ അറബ് മേഖലയിലുടനീളം അറബ് യുവത തെരുവിലിറങ്ങി അനിതരസാധാരണമായ പോരാട്ടരീതികളിലൂടെ അവിടങ്ങളിലെ ഭരണകൂടത്തെ പിടിച്ചുലച്ചപ്പോള്‍ പാശ്ചാത്യമാധ്യമങ്ങളും നിര്‍വചനങ്ങളില്ലാതെ കുഴങ്ങുന്നത് ലോകം കണ്ടു. അവര്‍ അതിനെ മുല്ലപ്പൂ വിപ്ലവമെന്നും ട്വിറ്റര്‍ വിപ്ലവമെന്നും പേരിട്ടുവിളിച്ച അതിര്‍ത്തികള്‍ അതിവര്‍ത്തിച്ച ആ മഹാപ്രസ്ഥാനത്തിനുമുന്നില്‍ ഭരണകൂടങ്ങള്‍ ആടിയുലഞ്ഞു. ചിലര്‍ നിവൃത്തിയില്ലാതെ കീഴടങ്ങി. ചിലര്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ സംഭാവന ചെയ്ത ആയുധങ്ങളുപയോഗിച്ച് ആ പ്രതിഷേധങ്ങളെ ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നു. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആത്മവീര്യവും, ചടുലതയുമാണ് അന്നു ജനാധിപത്യവസന്തത്തിന്റെ മുന്നണിപ്പോരാളികള്‍ ഈജിപ്തിലും കാഴ്ചവെച്ചത്. ഹുസ്‌നി മുബാറകിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ വാഴ്ച അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിലൂടെ ജനകീയ സര്‍ക്കാര്‍ നിലവില്‍വന്നു. അറബികള്‍ക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ അറിയില്ലെന്ന് പരിഹസിച്ചവരുടെ തലക്കിട്ടുള്ള ഒന്നാന്തരം കിഴുക്കായിരുന്നു അത്. തുടര്‍ന്ന് അധികാരത്തിലേറിയത് എട്ടര പതിറ്റാണ്ടിന്റെ സാമൂഹിക പ്രവര്‍ത്തനപാരമ്പര്യമുള്ള ഇഖ്‌വാനുല്‍ മുസ്‌ലിമിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച മുഹമ്മദ് മുര്‍സി നേതൃത്വം നല്‍കിയ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സര്‍ക്കാരാണ്. വിപ്ലവാനന്തരം ജനങ്ങളിലുണ്ടായ തീവ്രാഭിലാഷങ്ങള്‍ ആ സര്‍ക്കാരിന് സമ്മര്‍ദ്ദമായിട്ടുണ്ടായിരുന്നു. പതിറ്റാണ്ടുകളിലൂടെ നശിപ്പിക്കപ്പെട്ട ഒരു രാഷ്ട്രത്തെ പരാധീനതകളില്‍നിന്ന് കരകയറ്റാന്‍ ഒരു വര്‍ഷമെന്നത് ഒരു തികഞ്ഞ കാലയളവേ അല്ല. എന്നാല്‍ ഒരു വര്‍ഷം പ്രായമാകുമ്പോഴേക്ക് മുര്‍സി ഭരണകൂടത്തിനെതിരില്‍ പ്രചരണങ്ങളുമായി പാശ്ചാത്യമാധ്യമങ്ങളും അറബ് രാജഭരണകൂടങ്ങളും അരങ്ങത്തെത്തി. ഇസ്രയേല്‍ എന്ന വംശീയകുടിയേറ്റ രാഷ്ട്രത്തിന്റെ നിര്‍ലോഭമായ പിന്തുണയും ആ നീക്കത്തിനുണ്ടായിരുന്നു. വ്യാജപ്രചരണങ്ങളിലൂടെയും സാമ്പത്തികചൂഷണങ്ങളിലൂടെയും ജനങ്ങളെ ഇളക്കിവിട്ട് മുര്‍സി ഭരണകൂടത്തിന്റെ പതനത്തിന് അവര്‍ കോപ്പുകൂട്ടി. ഒരു തീപ്പൊരിക്ക് കാത്തുനില്‍ക്കുകയായിരുന്ന പട്ടാളം ജനാധിപത്യ സര്‍ക്കാരിനെ ഏതാനും ദിവസത്തിനകം അട്ടിമറിച്ചു. അബ്ദുല്‍ ഫത്താഹ് സീസി അധികാരത്തിലേറി.

ഇന്ന് സീസി പാശ്ചാത്യഭരണകൂടങ്ങള്‍ക്കെല്ലാം സ്വീകാര്യനാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ജനാധിപത്യം സ്ഥാപിക്കാന്‍ കോടിക്കണക്കിനു ഡോളറും സൈനികശേഷിയും ഒഴുക്കിയവര്‍ തന്നെയാണ് അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഒരാള്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്നതെന്ന് ഓര്‍ക്കുക. അവരോടൊപ്പം നമ്മുടെ രാജ്യവുമുണ്ടെന്നതാണ് സങ്കടകരം. ജനാധിപത്യം അട്ടിമറിച്ചതിന് ശേഷം സ്വാതന്ത്ര്യപോരാളികളെ വെടിവെച്ചുകൊന്നും തുറുങ്കിലടച്ചും മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തും താണ്ഡവമാടിയ ഒരു ഭരണാധികാരിയെയാണ് നമ്മുടെ രാഷ്ട്രം ഈ മാസം 28ന് ജനാധിപത്യത്തിന്റെ നടുത്തളത്തിലേക്ക് ആനയിക്കാന്‍ പോകുന്നത്. ഇന്ത്യ-ആഫ്രിക്ക ഫോറം സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തുന്ന സീസി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരില്‍ കാണുമെന്നാണറിയുന്നത്. ലോകത്തിന് ജനാധിപത്യത്തിന്റെയും നിഷ്പക്ഷതയുടെയും വലിയ പാഠങ്ങള്‍ നല്‍കിയ ഒരു രാഷ്ട്രത്തിന് ഇതെങ്ങനെ സാധ്യമാവുന്നൂ എന്ന ചോദ്യം അപ്രസ്‌ക്തമായിട്ട് നാളുകളേറെ കഴിഞ്ഞു. സ്വന്തം രാജ്യത്ത് ദലിതുകളും മതന്യൂനപക്ഷങ്ങളും, ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവും അഭൂതപൂര്‍വമായ രീതിയില്‍ നിഷ്‌കാസനം ചെയ്യപ്പെട്ടുകൊണ്ടിരിക്കെ അതിനെതിരില്‍ നേര്‍ക്കുനേരെ നിലപാടെടുക്കാന്‍ കൂടി കഴിയാത്തൊരു രാഷ്ട്രനേതാവിനോട് മറ്റൊരു രാജ്യത്തെ അക്രമിയായ ഭരണാധികാരിയെ സ്വീകരിക്കരുതെന്ന് പറയുന്നത് സ്വയം പരിഹാസ്യരാവുന്നതിനു തുല്യമാണ്. എന്നിരുന്നാലും, ഇതിനെതിരില്‍ തെരുവില്‍ ഉച്ചത്തിലുള്ള ചോദ്യങ്ങള്‍ ഉയരേണ്ടത് ജനാധിപത്യത്തിന്റെയും ചേരിചേരാ നയത്തിന്റെയും പാരമ്പര്യം ഇന്ത്യയുടെ രാഷ്ട്രീയജനിതകത്തില്‍നിന്ന് മുഴുവനായും പടിയിറങ്ങിയിട്ടില്ലെന്ന് നമ്മുടെ പൗരസമൂഹത്തെ തെര്യപ്പെടുത്താന്‍ മാത്രമല്ല, ലോകത്തിന്റെ മുക്കുമൂലകളിലുള്ള ജനാധിപത്യ വിശ്വാസികളെ ആശ്വസിപ്പിക്കാന്‍ കൂടി അതനിവാര്യമാണ്.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

Facebook Comments
അനീസ് ചാവക്കാട്‌

അനീസ് ചാവക്കാട്‌

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

Your Voice

ക്രൈസ്തവ സഹോദരങ്ങൾക്ക് ഓർമകൾ ഉണ്ടായിരിക്കണം!

07/05/2022
Columns

ഈമാന്‍ സത്യവിശ്വാസം

18/08/2018
yakub-meman.jpg
Onlive Talk

യാകൂബ് മേമന്റെ വധശിക്ഷാ വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

28/07/2015
Islam Padanam

ഒന്നാം ഖലീഫക്കുള്ള ബൈഅത്ത്

17/09/2012
Views

സൗദിയും ഇറാനും അവസാനം അനുരഞ്ജനത്തിലെത്തിയേക്കാം

17/10/2019
pal-leaders.jpg
Studies

ഫലസ്തീന്‍; പരിഹാര ശ്രമങ്ങള്‍ പാളുന്നതെവിടെ?

27/04/2017
friendship333.jpg
Counselling

കൂട്ടുകാര്‍ക്കിടയില്‍ വെറുക്കപ്പെട്ടവനാവാതിരിക്കാന്‍

09/02/2016
Politics

തുറന്നുപറയുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന മാധ്യമങ്ങൾ

12/02/2022

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!