Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

റഫ്‌സഞ്ചാനിയുടെ പ്രസ്താവന വാക്കുകളില്‍ ഒതുങ്ങാതിരിക്കട്ടെ

ഡോ. യൂസുഫുല്‍ ഖറദാവി by ഡോ. യൂസുഫുല്‍ ഖറദാവി
18/11/2014
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇറാന്‍ ഭരണകൂടത്തിന്റെ പരമോന്നത ഉപദേശക സമിതിയുടെ തലവനും മുന്‍ ഇറാന്‍ പ്രസിഡന്റുമായ അക്ബര്‍ ഹാശിമി റഫ്‌സഞ്ചാനിയുടെ അപ്രതീക്ഷിതമായ പ്രസ്താവന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാം പത്രങ്ങളിലൂടെ വായിച്ചതാണ്. വൈകിയാണെങ്കിലും ഇറാനിലെ ശിയാക്കളുടെ വ്യതിചലിച്ച പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയാണതിലൂടെ അദ്ദേഹം. സഹാബികളെയും പ്രവാചക പത്‌നിമാരെയും ചീത്തവിളിക്കുന്നതിനെയും രണ്ടാം ഖലീഫ ഉമര്‍ ഖത്താബിന്റെ വധം ആഘോഷിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

സ്വതന്ത്രവും ധീരമായ ഈ വാക്കുകളുടെ പേരില്‍ അദ്ദേഹത്തോട് നന്ദി പറയുന്നതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി അതിനോട് കൂട്ടിചേര്‍ക്കാനാഗ്രഹിക്കുന്നു. ഉമര്‍(റ)ന്റെ ഘാതകന്‍ അബൂലുഅ്‌ലുഇന്റെ ഖബ്‌റിന് നല്‍കുന്ന ആദരവ്, തെഹ്‌റാനില്‍ സുന്നികള്‍ക്ക് മസ്ജിദ് നിര്‍മിക്കുന്നതിനുള്ള വിലക്ക്, ഇറാനിലെ സുന്നികളെ പ്രയാസപ്പെടുത്തുന്ന നടപടികള്‍, സുന്നി നാടുകളിലും സമൂഹങ്ങളിലും ശിയാ മദ്ഹബ് വ്യാപിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, ഇറാഖിലെ സുന്നികളെ ദുര്‍ബലപ്പെടുത്തല്‍, സ്വേഛാധിപതിയും കൊലയാളിയുമായ ബശ്ശാര്‍ ഭരണകൂടത്തോടൊപ്പം നിന്ന് സിറിയയില്‍ സുന്നികള്‍ക്കെതിരെ നടത്തുന്ന പോരാട്ടം, ഇത്തരത്തില്‍ ഇറാനിലെ ശിയാക്കള്‍ അവരുടെ സഹോദരങ്ങളായ സുന്നി മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന എണ്ണിതിട്ടപ്പെടുത്താനാവാത്ത പ്രവര്‍ത്തനങ്ങളാണവ.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

യഥാര്‍ത്ഥത്തില്‍ ശിയാക്കളാല്‍ എതിര്‍ക്കപ്പെടേണ്ട ഒരു വിഭാഗമല്ല സുന്നികള്‍. ഇസ്‌ലാമിക സമൂഹത്തിന്റെ മഹാഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളുന്ന, എണ്ണത്തിലും വ്യാപ്തിയിലും മുന്നില്‍ നില്‍ക്കുന്ന വലിയൊരു വിഭാഗമാണത്. ഇസ്‌ലാമിനെ വഹിക്കുകയും സംരക്ഷിക്കുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുകയും അതിന്റെ മാര്‍ഗത്തില്‍ ജീവിതം സമര്‍പ്പിക്കുകയും ചെയ്തവരാണവര്‍. അവരില്ലായിരുന്നുവെങ്കില്‍ ഇന്നും ഇറാനികള്‍ അഗ്നിയെ ആരാധിക്കുന്നവരും രണ്ട് ഇലാഹുകളെ വിളിക്കുന്നവരുമായി അവശേഷിക്കുമായിരുന്നു.

റഫ്‌സഞ്ചാനി ഉണര്‍ത്തിയിരിക്കുന്ന ഇക്കാര്യത്തിലേക്ക് വര്‍ഷങ്ങളായി ഞങ്ങളുടെ ശിയാ സഹോദരങ്ങളെ ഞങ്ങള്‍ വിളിക്കുന്നു. മുസ്‌ലിം വിഭാഗങ്ങളെ പരസ്പരം അടുപ്പിക്കാനുള്ള പത്ത് അടിസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അവയെ ഞങ്ങള്‍ വെക്കുകയും ചെയ്തു. നിഷ്പക്ഷമായി അതിനെ വായിക്കുന്ന ഏതൊരു മുസ്‌ലിമിനും അതിലെ നന്മകള്‍ കാണാനാവും. കാരണം ഈ ഉമ്മത്ത് എല്ലാ കക്ഷികള്‍ക്കും മുകളിലാണെന്നത് പോലെ ഇസ്‌ലാം മദ്ഹബുകള്‍ക്കെല്ലാം മുകളിലാണ്.

മുഹമ്മദ് ഖാതമിയുടെ ഭരണകാലത്ത് ഞാന്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. എന്റെ സന്ദര്‍ശനവും ആയത്തുല്ലാ, ഹുജജുല്‍ ഇസ്‌ലാം തുടങ്ങിയ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചകളിലും ഈ ആശയത്തിനായിരുന്നു ഞാന്‍ ഊന്നല്‍ കൊടുത്തത്. തെഹ്‌റാനിലും മറ്റ് ഇറാനിയന്‍ നഗരങ്ങളിലും നടത്തിയ സന്ദര്‍ശനത്തിലും അക്കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞത്.

മുസ്‌ലിംകള്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കപ്പെട്ട സെമിനാറുകളിലും സമ്മേളനങ്ങളിലും ഞങ്ങള്‍ പങ്കെടുക്കുകയും ലോക മുസ്‌ലിം പണ്ഡിതവേദി പ്രതിനിധി സംഘങ്ങളെ അയക്കുകയും ചെയ്തിട്ടുണ്ട്. വാക്കുകള്‍ക്കപ്പുറം പരസ്പരം അടുക്കുന്നത് ഇറാനിലെ ഞങ്ങളുടെ സഹോദരങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അത്തരം സമ്മേളനങ്ങള്‍ കേവലം ഉപചാര വാക്കുകളില്‍ ഒതുങ്ങി. ഇറാഖില്‍ സുന്നികള്‍ കൊലചെയ്യപ്പെടുത് വിഭാഗീയതോടെ അവര്‍ കണ്ടു. സിറിയന്‍ ജനതയുടെ രക്തത്തില്‍ മുങ്ങിക്കുളിച്ച ഭരണകൂടത്തിന് വേണ്ട സഹായങ്ങളും നല്‍കി. എല്ലാ നാടുകളിലെയും സുന്നികളെ ശിയാക്കളാക്ക് മാറ്റാനുള്ള ശ്രമങ്ങളും നടത്തി.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധമാക്കണമെന്ന് ആയത്തുല്ലയോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് റഫ്‌സഞ്ചാനിയുമായി പ്രസിദ്ധമായ ഒരു ടെലിവിഷന്‍ കൂടിക്കാഴ്ച്ചയും ഞങ്ങള്‍ നടത്തി. സുന്നികളും ശിയാക്കളുമായ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഒരുമിച്ച് അവര്‍ക്ക് അറിയിക്കാനുള്ള കാര്യം പ്രമുഖരെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ റഫസഞ്ചാനിയും ഇറാന്‍ പണ്ഡിതന്‍മാരും ദീനിലേക്ക് ചായുന്നതിന് പകരം വിഭാഗീയതയിലേക്കാണ് ചാഞ്ഞത്.

റഫ്‌സഞ്ചാനിയില്‍ നിന്നും അദ്ദേഹത്തോടൊപ്പമുള്ളവരില്‍ നിന്നും ഇതിന്റെ പ്രായോഗിക നടപടികളുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ വിഷയങ്ങളിലുള്ള വാക്കുകളോ ഭാവനയോ ആയി പരിമിതപ്പെടാതെ പ്രവര്‍ത്തന തലത്തിലേക്കത് വരുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ അദ്ദേഹത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് സിറിയയില്‍ നിന്ന് ഇറാനികളും ഇറാഖികളുമായുള്ള ശിയാക്കള്‍ പിന്‍വാങ്ങാനുള്ള വ്യക്തമായ ആഹ്വാനം. മുമ്പ് ഇറാനികള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടത് പോലെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്നവരെ വധിക്കുന്നത് മതിയാക്കണം. ഇതല്ലാത്തതെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. ഒന്നിപ്പിക്കുന്നതിനും അടുപ്പിക്കുന്നതിനും പോയിട്ട് അതിന്റെ പ്രാഥമിക ഘട്ടത്തിലെത്താന്‍ പോലും കേവല വാക്കുകള്‍ ഉപകരിക്കില്ല.

റഫ്‌സഞ്ചാനിയുടെ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വൈകിയാണെങ്കിലും തീരെ ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണത്. സമാന വീക്ഷണം പുലര്‍ത്തുന്ന ഈയടുത്ത് വന്ന അദ്ദേഹത്തിന്റെ ചില ഫത്‌വകളും പ്രസ്താവനകളും സ്വാഗതാര്‍ഹമാണ്. ഇസ്‌ലാമിക ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും രാഷ്ട്രത്തിന്റെയും അതിലെ ജനങ്ങളുടെയും ഉന്നമനത്തിനും പുരോഗതിക്കും ഉതകുന്ന നിരവധി പരിശ്രമങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
അല്ലാഹുവേ, ഈ ഉമ്മത്തിന്റെ ഇന്നിനെ അതിന്റെ ഇന്നലെകളെക്കാളും, അതിന്റെ നാളെകളെ ഇന്നിനേക്കാളും ഉത്തമമാക്കിയാലും. ഏറ്റവും ഉത്തമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഈ ഉമ്മത്തിലെ അംഗങ്ങളെ നീ തുണക്കുകയും ചെയ്യേണമേ.

മൊഴിമാറ്റം : നസീഫ്‌

Facebook Comments
ഡോ. യൂസുഫുല്‍ ഖറദാവി

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

Civilization

ആതുരാലയങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍

11/04/2012
Studies

ഇസ്‌ലാമിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചന

07/03/2021
wedding-mrg.jpg
Fiqh

രഹസ്യവിവാഹങ്ങളെ കുറിച്ച്

17/10/2017
loan-bank.jpg
Your Voice

ബാങ്ക് ലോണ്‍

17/12/2012
Columns

വിശ്വാസികൾക്ക് ഭയമില്ല!

23/01/2020
Book Review

നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി

25/11/2020
oipp[.jpg
Africa

മുര്‍സിയെയല്ല, വിപ്ലവത്തെയാണ് അവര്‍ അപഹരിക്കുന്നത്

26/11/2012
Fiqh

വുദൂഇന്റെ ഫർദുകൾ

16/03/2021

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!