Sunday, August 14, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഒളിച്ചോട്ടത്തിന് കോടതിയുടെ പരിഹാരവും ധാര്‍മിക വിദ്യാഭ്യാസം തന്നെ!

അബ്ദുല്‍ ബാരി കടിയങ്ങാട് by അബ്ദുല്‍ ബാരി കടിയങ്ങാട്
05/11/2013
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

‘ഒളിച്ചോട്ടവും ഓടിപ്പോയി കല്യാണം കഴിക്കുന്നതും നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ധാര്‍മികവിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടതെന്ന ഡല്‍ഹി കോടതി യുടെ പ്രസ്താവന ശ്രദ്ദേയമാണ്. മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയെ്തന്നാരോപിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

‘മൊബൈല്‍ഫോണും ഇന്റര്‍നെറ്റും കേബിള്‍ ടി.വി.യും വ്യാപകമായ ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുണ്ട്. അങ്ങനെ നല്ല ധാര്‍മികനിലവാരവും നല്ലതും ചീത്തയും ആകര്‍ഷകവുമായവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുന്നവരുമാക്കി അവരെ മാറ്റണം. ആകര്‍ഷകമായതെല്ലാം എല്ലായ്‌പ്പോഴും നല്ലതല്ലെന്നും നല്ലതിനു മാത്രമേ എല്ലാ അര്‍ഥത്തിലും കീഴ്‌പ്പെടേണ്ടതുള്ളൂവെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കണം’ കോടതി നിര്‍ദേശിച്ചു. വ്യാജബലാത്സംഗക്കേസുകള്‍ കൊടുക്കുന്നതുവഴി ഒളിച്ചോട്ടവും ഓടിപ്പോയുള്ള കല്യാണവും നിയന്ത്രിക്കാനാവില്ല. കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുകയും കൗമാരപ്രായത്തില്‍ അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുകയും ജാഗ്രതപാലിക്കുകയുമാണ് വേണ്ടത്’ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് പറഞ്ഞു.(മാതൃഭൂമി 05-11-13)

You might also like

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് മുക്തമായ മതേതര വിദ്യാഭ്യാസമാണ് പതിറ്റാണ്ടുകളായി ലോകത്ത് മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുന്നത്. ഫ്രാന്‍സിസ് ബേക്കണെ പോലുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ കാഴ്ചപ്പാടനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രയോജനം മാത്രമായിരിക്കണമെന്നതാണ്. എന്തുവന്നാലുമെനിക്കാസ്വദിച്ചീടണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം എന്നതാണ് ഇതിന്റെ മറ്റൊരു വായന. ഈ കാഴ്ചപ്പാടിന്റെ ദുരന്തമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാനവിക വിഷയങ്ങള്‍ സിലബസുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ അതില്‍ കഴിവും യോഗ്യതയുമുള്ള വിദ്യാര്‍ഥികളെ പഠിക്കാന്‍ കിട്ടാത്ത അവസ്ഥ വരുന്നു. മക്കളുടെ നൈസര്‍ഗികമായ കഴിവുകളെയോ താല്‍പര്യങ്ങളെയോ പരിഗണിക്കാതെ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമാക്കി പണം കായ്ക്കുന്ന മരങ്ങളാക്കിത്തീര്‍ക്കണമെന്നാണ് മിക്ക രക്ഷിതാക്കളുടെയും താല്‍പര്യം. അതിനു വേണ്ടി എത്ര പണം ചിലവഴിക്കാനും എത്ര ത്യാഗം സഹിക്കാനും തയ്യാറാണ്. എല്ലാം പ്രയോജനാത്മകമായി മാത്രം വിലയിരുത്തുമ്പോള്‍ ദയ, കാരുണ്യം, നീതി, സദാചാരം തുടങ്ങിയ മാനവിക ധാര്‍മിക ഗുണങ്ങള്‍ ജീവിതത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ലാഭകരമല്ലാത്തതിനാല്‍ മാതാപിതാക്കളെ ജീവിതത്തിന്റെ സായം സന്ധ്യയില്‍ വൃദ്ധസദനത്തിലേക്കും ചെറുപ്രായത്തില്‍ ജോലിക്കും മറ്റും തടസ്സമാകുന്നതിനാല്‍ പിഞ്ചുപൈതങ്ങളെ ഡേ കെയര്‍ സെന്ററുകളിലേക്കും ആയമാരിലേക്കുമയക്കുന്ന കാഴ്ചയാണ് നമുക്കിന്ന് കാണാനാകുന്നത്. മക്കള്‍ക്ക് ലാഭകരമായ വിദ്യാഭ്യാസം മാത്രം നല്‍കുന്ന രക്ഷിതാക്കള്‍ ഒടുവില്‍ തങ്ങള്‍ക്കുണ്ടായേക്കാവുന്ന ഇത്തരം ദുരന്തങ്ങളെ കുറിച്ച് ആലോചിക്കാതെ സ്വയം വിഢ്ഢികളായിത്തീരുകയാണ് ചെയ്യുന്നത്.

കോടതി ചൂണ്ടിക്കാണിച്ചതു പോലെ ആധുനിക സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തില്‍ അശ്ലീലത സര്‍വവ്യാപിയായി മാറിയിരിക്കുകയാണ്. അത് സ്വന്തം മുറികളില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ വ്യാപനത്തോടെ സ്വകാര്യതയിലേക്കു പ്രവഹിച്ചതോടെ ധാര്‍മിക രംഗത്ത് വിദ്യാര്‍ഥികളും സമൂഹവും വലിയ പ്രത്യാഘാതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സദാചാര ബോധവും ജീവിത ലക്ഷ്യവും അന്യമാകുന്നതോടെ അമ്മമാരെയും പെങ്ങന്മാരെയും തിരിച്ചറിയാതെ കേവലമായ ശാരീരികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി മൃഗീയമായ രീതികള്‍ അവലംബിക്കുന്നു. ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിയൊരുക്കുന്നതിലൂടെ എത്രയെത്ര ജീവിതങ്ങളാണ് കയര്‍ത്തുമ്പിലൊടുക്കേണ്ടി വന്നിട്ടുള്ളത്. എത്രയെത്ര കുടുംബങ്ങളിലാണ് പരസ്പര വിശ്വാസം നഷ്ടപ്പെട്ട് ഛിദ്രതയും അസ്വസ്ഥതകളും പുകഞ്ഞുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത് തിരിച്ചറിവാണ്. മനുഷ്യന്‍ ആരാണ് എന്നും അവന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നും തിരിച്ചറിയണം. ഐഹിക ജീവിതം  പരീക്ഷണഘട്ടമാണെന്നും യഥാര്‍ഥ ജീവിതം പരലോകമാണെന്നുമുള്ള അടിസ്ഥാന ബോധ്യം വിദ്യാര്‍ഥികളില്‍ രൂഢമൂലമാവേണ്ടതുണ്ട്. മനുഷ്യന്‍ കേവല ഭൗതിക ജീവിയല്ല. ഭൗതികമായ മണ്ണിന്റെയും ദൈവിക ചൈതന്യത്താലുള്ള ആത്മാവിന്റെയും അംശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. അവനില്‍ കേവല ഭൗതികതയുടേതായ (മണ്ണ്) അംശങ്ങള്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ അവന്‍ അധപ്പതിക്കും. ആത്മാവിന്റെതായ അംശങ്ങള്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ മാനുഷികമായ ഔന്നിത്യത്തിലേക്കുയരുകയും ചെയ്യും. ശരീരത്തിന്റെ ജഢികേഛകളില്‍ നിന്നും മുക്തമായി ആത്മാവിനെ സംസ്‌കരിക്കുന്നവര്‍ക്കാണ് ജീവിതവിജയമെന്ന യാഥാര്‍ഥ്യം പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ് ആവശ്യം. വീട്ടിലും കുടുംബത്തിലും സ്ഥാപനങ്ങളിലും അത്തരത്തിലുള്ള അന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ വളര്‍ന്നുവരുന്ന ഘട്ടത്തില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുകയും ആവശ്യമായ സ്‌നേഹങ്ങളും പരിഗണനകളും നല്‍കേണ്ടതുണ്ട്. വീട്ടില്‍ നിന്നും ഇത്തരത്തിലുള്ള സ്‌നേഹങ്ങളും പരിഗണനകളും കിട്ടാതെ വരുമ്പോഴാണ് തേന്‍പുരട്ടിയ വാക്കുകളും സ്വപ്‌ന സുന്ദരമായ വാഗ്ദാനങ്ങളും നല്‍കി വലവിരിച്ചുകൊണ്ടിരിക്കുന്നവരുടെ കെണിയില്‍ മക്കള്‍ പെട്ടുപോകുന്നതും ജീവിതം തന്നെ ദുരന്തമായിത്തീരുന്നതും. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല എന്നതാണ് സത്യം.

Facebook Comments
അബ്ദുല്‍ ബാരി കടിയങ്ങാട്

അബ്ദുല്‍ ബാരി കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്.

Related Posts

Current Issue

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

by മുഅ്തസിം ദലൂല്‍
10/08/2022
Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022

Don't miss it

Great Moments

പടിഞ്ഞാറ് ലിബറല്‍ ജനാധിപത്യം ഉദയം കൊള്ളുന്നതിന്

09/04/2013
Views

‘ബട്‌ല ഹൗസ്’ രാജ്യത്തിന്റെ പൊതുമനസ്സ് തൃപ്തിപ്പെട്ടിരിക്കുന്നു..

30/07/2013
talk.jpg
Quran

ഖുര്‍ആന്‍ പഠിപ്പിക്കുന്ന സംസാരശൈലി

29/08/2014
hajar1.jpg
Fiqh

ഹജറുല്‍ അസ്‌വദും വിഗ്രഹാരാധനയും

20/08/2014
Your Voice

ഖ്വാറൻ്റെയിനിൽ മാതൃക സൃഷ്ടിച്ച ബെയ്റുത്ത് നഗരം

28/05/2021
Vazhivilakk

ഒരു പിടി ഉപ്പ് ഉയർത്തിയെങ്കിലും സംഘ് ഫാഷിസത്തെ പ്രതിരോധിക്കുക! സച്ചിദാനന്ദൻ

10/02/2022
sisi-salman.jpg
Onlive Talk

സ്വന്തം തട്ടകത്തില്‍ നിന്നാണ് സീസിക്കെതിരെ ശബ്ദമുയരുന്നത്

16/04/2016
muslim-woman.jpg
Onlive Talk

പഴയവീഞ്ഞ് പുതിയ കുപ്പിയില്‍

12/04/2017

Recent Post

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

അയല്‍വാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വര്‍ഗീയ പ്രകോപനമുണ്ടാക്കുന്നതാണ്: സല്‍മാന്‍ ഖാന്‍

13/08/2022

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

13/08/2022

സാഹിത്യവും ജീവിതവും

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!