Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഒരു മരണവും കുറെ കോലാഹലവും

ഫൗസിയ ഷംസ് by ഫൗസിയ ഷംസ്
10/01/2015
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ആരുടെതായാലും മരണം വേദനിപ്പിക്കുന്ന സംഗതിയാണ്. അത് കുടുംബക്കാര്‍ക്കും ഉറ്റവര്‍ക്കും.  ചിലപ്പോള്‍ അത് ആഘോഷമാണ്. അത് പത്രക്കാര്‍ക്കും ചാനലുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ്.  അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്റെ, ജനസമ്മതിയുള്ളവന്റെ, പോട്ടെ, എന്തെങ്കിലും തരത്തില്‍ ആളെക്കൊണ്ട് പറയിപ്പിച്ചവനായാലും വേണ്ടില്ല. അവന്റെയൊക്കെ പ്രൊഫൈല്‍ തയ്യാറാക്കി അവര്‍ കാത്തിരിക്കും. വായനക്കാരനെ വിഭ്രംജ്ജിപ്പിക്കുന്ന അക്ഷരങ്ങളുമായി ഒട്ടേറെ മരണവാര്‍ത്തകള്‍ നാം വായിച്ചു. അവതരണ മികവുകൊണ്ട് അതിശയിപ്പിച്ചവ ചാനലില്‍ കേട്ടു. അത് നാം കേട്ടുമറക്കും എന്നാലും പിന്നെയും കേട്ടുകൊണ്ടേയിരിക്കുന്ന, ഒരുപാട് സംശയങ്ങള്‍ ബാക്കിയാക്കി കടന്നുപോകുന്ന ചില മരണങ്ങളുമുണ്ട്. അത്തരത്തിലുള്ളതാണ് സുനന്ദ പുഷ്‌കറിന്റെ മരണം.

സുനന്ദ ആരായിരുന്നുവെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ശശി തരൂരിന്റെ ഭാര്യ.  ആ ഭാര്യാ പദവിയിലിരിക്കെ തന്നെയാണ് അവര്‍ മരണപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് അത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ടതും. ആത്മഹത്യയെന്ന് വിധിയെഴുതിയ ആ മരണം കൊലപാതകമാണ് എന്ന ആരോപണമാണ് പിന്നീടുണ്ടായത്. അതിന്റെ കോലാഹലമാണ് പിന്നീടങ്ങോട്ട്. ഇനിയറിയേണ്ടത് അവര്‍ ആരായിരുന്നു എങ്ങനെയാണ് കോലചെയ്യപ്പെട്ടത് എന്നാണ.് ഒരുപാട് ദുരൂഹതകള്‍ ഈ മരണം ഉയര്‍ത്തുന്നുണ്ട്. ശശി തരൂരിന്റെ മറ്റൊരു സ്ത്രീയുമായുള്ള അടുപ്പവും ഐപി.എല്‍ ക്രിക്കറ്റു വാതുവെപ്പുമൊക്കെ മരണവുമായി ബന്ധിപ്പിച്ചു പറയുന്നുണ്ട്. പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍തരാറുമായി ശശിതരൂറിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന് രണ്ടുദിവസത്തിനിടെയാണ് സുനന്ദപുഷ്‌കറിന്റെ മരണം സംഭവിക്കുന്നത്.

You might also like

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ലീലാ പാലസിന്റെ 345-ാം നമ്പര്‍ മുറിയില്‍ സുനന്ദ മരിച്ചുകിടക്കുന്നതായി വാര്‍ത്തവന്നത്. എ.ഐ.സിസി സമ്മേളനത്തിന്റെ അവസാനദിനമായിരുന്നു അന്ന്. തലേന്ന് തിരിവനന്തപുരത്തുനിന്നുള്ള തിരിച്ചുള്ള യാത്രയില്‍ മെഹര്‍തരാരുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹിച്ചിരുന്നതായും സുനന്ദ കണ്ണീരോടെ മടങ്ങിയതായും വാര്‍ത്തയുണ്ടായിരുന്നു. ശേഷം അവര്‍ ഹോട്ടലിലേക്കും തരൂര്‍ ഗസ്റ്റ്ഹൗസിലേക്കും പോയി എന്നും തൊട്ടടുത്ത ദിവസം മരിച്ചുകിടക്കുന്നതായും വാര്‍ത്ത വന്നു.

അമ്പത്തൊന്നുകാരിയായ സുനന്ദ മരിച്ച് ഒരു കൊല്ലം തികയാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെയാണ് കൊലപാതകത്തിന് പോലീസ് കേസെടുക്കുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നും അസ്വാഭാവിക മരണമാണെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്സ് ബസ്സി മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. എന്നാല്‍ ഡല്‍ഹി സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരുടെയും പേരുമില്ല. അമിതമായി ഉറക്കമരുന്ന് കഴിച്ചതുകൊണ്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രി അധികൃതര്‍ പോലീസിനോട് അന്നേ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത പുറത്തുവരുമ്പോള്‍ തൃശൂര്‍ ചാവക്കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലുള്ള ശശിതരൂരിന്റെ  പ്രസ്ഥാവന തന്റെ  ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അജ്ഞാതര്‍ക്കെതിരെ കേസെടുത്തറിഞ്ഞ് താന്‍ ഞെട്ടിയെന്നാണ്. കണ്ടെത്തലിലേക്ക് നയിച്ച കാരണങ്ങള്‍ താനും സുനന്ദയുടെ ബന്ധുക്കളും തേടുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് സന്ദേശത്തിലൂടെ പറഞ്ഞു. ഇത് തന്നെയാണ് എല്ലാവര്‍ക്കും അറിയേണ്ടതും.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി കോടതിയെ സമീപിക്കാനിരിക്കെയാണ് കൊലപാതക കുറ്റത്തിന്ന് കേസെടുത്തതായി ഡല്‍ഹിപോലീസിന്റെതായി വാര്‍ത്തവന്നത്. സുനന്ദ മരിക്കുമ്പോള്‍ തരൂര്‍ കോണ്‍ഗ്രസ്സ് മന്ത്രിയായിരുന്നുവെന്നും ഒരു വര്‍ഷത്തിനുശേഷം ബിജെപി ഗവണ്‍മെന്റിനു കീഴിലാണ് കൊലപാതകമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

യഥാര്‍ഥത്തില്‍ സുനന്ദ ആരായിരുന്നു. ശശിതരൂരിന്റെ ഭാര്യ എന്നതിനപ്പുറം അവരൊരു ബിസിനസ്സുകാരിയും ഐ.പി.എല്‍ ഫ്രാഞ്ചെസി ഓഹരി ഉടമയും കൂടിയായിരുന്നു. അവരുടെ കൊലപാതകം ഇതിനോടെല്ലാം കൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. പുറത്തുവന്ന റിപ്പോര്‍ട്ട്പ്രകാരം 700 കോടി രൂപ ആസ്തിയുടെ ഉടമയാണവര്‍. (ശശിതരൂരിന് മുമ്പേ രണ്ട്പ്രാവശ്യം വിവാഹിതയായ അവര്‍ക്ക് മുന്‍ഭര്‍ത്താവായ മലയാളിയില്‍ ഒരു മകനും ഉണ്ട്). ഇന്ത്യയില്‍ മാത്രമല്ല, അവരുടെ ബിസിനസ്സ് ശൃംഖല ദുബായ്, കാനഡ എന്നീ രാജ്യങ്ങളില്‍ കൂടി വ്യാപിച്ചുകിടക്കുന്നതാണ്. തരൂരുമായുള്ള വിവാഹത്തിനു മുന്നേ അവര്‍ ദുബായിലായിരുന്നു സ്ഥിരതാമസവും. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ ഇന്ത്യക്കപ്പുറം വ്യപിച്ചുകിടക്കുന്നതാണ് അവരുടെ വ്യക്തിസുഹൃദ് ബന്ധങ്ങളും. ഐ.പി.എല്‍ ക്രിക്കറ്റുമായി ഉയര്‍ന്നുവന്ന വിവാദങ്ങളും മലയാളിതാരം ശ്രീശാന്തടക്കം ഒരുപാട് പേര്‍ ക്രിക്കറ്റ് കോഴയില്‍ പ്രതിചേര്‍ക്കപ്പെട്ട് പുറത്തായപ്പോഴും കേട്ട പേര് സുനന്ദയുടെത് തന്നെയായിരുന്നു. ഐ.പി.എല്‍ മാനേജര്‍ ശ്രീനിവാസനെ തല്‍സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാന്‍ സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം തന്നെ വേണ്ടി വന്നു. ഐപിഎല്‍ ഓഹരി ഉടമ എന്നനിലയിലുള്ള അവരുടെ ബന്ധവും മരണവുമൊക്കെ സംശയം ജനിപ്പിക്കുന്നതാണ്.

അവരുടെ മരണശേഷം താജ് ഹോട്ടലില്‍ അജ്ഞാതരായ മൂന്നുപേര്‍ വ്യാജ അഡ്രസ്സില്‍ താമസിച്ചിരുന്നതായും പോലീസ് പറയുന്നുണ്ട്.  കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം പോലീസ് ചോദ്യംചെയ്ത ശശിതരൂരിന്റെ പരിചാരകന്‍ നാരായണ സിംഗും അദ്ദേഹത്തിന്റെ മൊഴിയനുസരിച്ച് ചോദ്യം ചെയ്യലിന് വിധേയനായവനും ഒട്ടേറെ സംശയം ഉണര്‍ത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ശശീതരൂരിന്റെ ഭാര്യയുടെ മരണമെന്നതിനപ്പുറം വിദേശ മാഫിയകളും വിദേശപണവും ഉള്‍പ്പെട്ട കേസാണിതെന്നാണ് സുബ്രമണ്യം സാമിയെപോലുള്ളവര്‍ പറയുന്നത്. 700 കോടി രൂപയുടെ ആസ്തിയുള്ള യുവതിയെന്ന് മാത്രമല്ല, അവരുടെ മരണത്തെപ്പോലെ ദുരൂഹമായ മറ്റൊരു കാര്യവും വെളിപ്പെട്ടിട്ടുണ്ട്. അവരുടെ പൗരത്വം എന്ത് എന്ന്. ശശിതരൂരിന്റെ തെരെഞ്ഞെടുപ്പ് സമയത്തുള്ള രേഖകളിലും അതില്ല. പൗരത്വം വെളിവാക്കുന്ന ജനന മരണ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റടക്കം അധികാരികളുടെ മുമ്പില്‍ ഹാജരാക്കാന്‍ കഴിയുന്നവന്റെ പോലും ദേശക്കൂറ് ചോദ്യംചെയ്യാന്‍ ആളുള്ള നാട്ടിലാണ് ഏത് പൗരയാണെന്ന് പോലും വെളിവാക്കാതെ അധികാരത്തിന്റെ തണലിലും താങ്ങിലും നമ്മുടെ നാട്ടില്‍ അവര്‍ ജീവിച്ചതും മരിച്ചതും. അതുകൊണ്ട് തന്നെ ഈ മരണത്തില്‍ ഒന്നുറപ്പിക്കാം. ശക്തമായ കണ്ണികള്‍ ഈ മരണത്തിനു പിന്നിലുണ്ട്. ആ സംശം നീളുന്നത് കലാ കായിക ഓഹരി രാഷ്ട്രീയ മാഫിയകളിലേക്കാണ.്  അതാരാണെന്നാണ് ഇനി അറിയാനുള്ളത്.

*ഫൗസിയ ശംസ് : ഗസ്റ്റ് എഡിറ്റര്‍, ഇസ്‌ലാംഓണ്‍ലൈവ്‌

Facebook Comments
ഫൗസിയ ഷംസ്

ഫൗസിയ ഷംസ്

ആരാമം  മാസികയുടെ സബ്എഡിറ്ററാണ് ലേഖിക

Related Posts

Current Issue

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

by മുഅ്തസിം ദലൂല്‍
10/08/2022
Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022

Don't miss it

Views

എസ്.എ.ആര്‍ ഗീലാനി; കശ്മീരിന്റെ മുദ്ര

25/10/2019
Your Voice

‘നിപ’ ഭീതി വീണ്ടുമെത്തുമ്പോള്‍

03/06/2019
vamana-jayanthi.jpg
Views

വാമനനും സംഘി രാഷ്ട്രീയ ലക്ഷ്യങ്ങളും

16/09/2016
Views

മോളേ സൂക്ഷിച്ചു പോണം.. അല്ലേല്‍ സ്‌കൂളിലെത്തും മുമ്പ് നീ ഫേസ്ബുക്കിലെത്തും.

19/03/2013
Parenting

സന്താന പരിപാലനം രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്

07/04/2020
Jumu'a Khutba

പാപക്കയത്തിൽ മുങ്ങിയവർക്കുള്ള മോചനവഴിയാണ് തൗബ

08/05/2020
History

ഇസ്‌ലാമിന്റെ വിജയത്തെ കുറിച്ച സുവിശേഷങ്ങള്‍

12/06/2013
Personality

വൈകാരികമായി അടുത്തറിയാൻ

03/09/2021

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!