Monday, June 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഇറാഖിലെ പ്രസവവാര്‍ഡുകളിലൂടെ ഒരു യാത്ര

യിവോണ്‍ റിഡ്‌ലി by യിവോണ്‍ റിഡ്‌ലി
28/01/2016
in Views
us-army-iraq.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

2003-ലെ അധിനിവേശകാലത്ത് തങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ വന്ന അമേരിക്കന്‍ സൈന്യത്തെ ധീരമായി ചെറുത്ത് നിന്ന് ലോകത്തെ ഞെട്ടിച്ച് കളഞ്ഞ ഇറാഖ് പട്ടണമായിരുന്നു ഫല്ലൂജ. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ നേരെതിരിച്ചാണ്. അതിഭീകരമായ അംഗവൈകല്യങ്ങള്‍ ബാധിച്ച് ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളുടെ പേരിലാണ് ഇന്ന് ഫല്ലൂജ അറിയപ്പെടുന്നത്. 2004-ല്‍ ഫല്ലൂജയില്‍ അമേരിക്ക നടത്തിയ യുറേനിയം, വൈറ്റ് ഫോസ്ഫറസ് ബോംബാക്രമണങ്ങളുടെ അനന്തഫലങ്ങളാണ് ഇന്ന് അവിടെ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.

ഫല്ലൂജയിലെ ഒരു പ്രസവവാര്‍ഡില്‍ നിന്നുള്ള ഒരു വീഡിയോ അടുത്തിടെ ഞാന്‍ കാണുകയുണ്ടായി. അലമുറയിട്ട് കരഞ്ഞ് കൊണ്ടാണ് ഒരു മാതാവ് തന്റെ കുഞ്ഞിനെ ശുശ്രൂഷിച്ചിരുന്നത്, രണ്ട് തലകളോട് കൂടിയാണ് ആ കുഞ്ഞ് ജനിച്ചിരുന്നത്. തങ്ങളുടെ മക്കള്‍ വേഗം മരിച്ചു പോയാല്‍ മതിയെന്ന് തുറന്ന് പറയുന്ന ഉമ്മമാരെയും ആ വീഡിയോയില്‍ കാണാന്‍ കഴിയും.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

കണ്ണുകളുടെ ഭാഗത്ത് കേവലം രണ്ട് കുഴികളോടെയും, രൂപവൈകൃതങ്ങളോടെയും, പ്രവര്‍ത്തനക്ഷമമല്ലാത്ത തലച്ചോറോട് കൂടിയും ജനിച്ച് വീണ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വീഡിയോയില്‍ മാറിമറിഞ്ഞ് പോയ്‌ക്കൊണ്ടിരുന്നു. ഇതെല്ലാം മുമ്പ് നേരിട്ടെവിടെയോ കണ്ടത് പോലെ എനിക്ക് തോന്നാന്‍ തുടങ്ങി. പക്ഷെ, ഫല്ലൂജയെ കുറിച്ച് കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഹൃദയഭേദകമായ ഈ ദൃശ്യങ്ങള്‍ക്ക് ഒരിടത്ത് വെച്ച് ഞാന്‍ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വളരെ പെട്ടെന്ന് തന്നെ ഞാന്‍ തിരിച്ചറിഞ്ഞു.

ഇറാഖിലെ അമേരിക്കന്‍ അധിനിവേശം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വര്‍ഷം ദക്ഷിണഇറാഖിലെ ബസ്വറയിലുള്ള പ്രസവവാര്‍ഡുകളിലൂടെ ഞാനൊരു യാത്ര നടത്തിയിരുന്നു. അന്ന് അവിടെയാണ് ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം ‘ഫ്രാങ്കെന്‍സ്റ്റെയ്ന്‍ കുഞ്ഞുങ്ങള്‍’ എന്ന് വിളിക്കപ്പെട്ട അംഗവൈകല്യമുള്ള കുഞ്ഞുങ്ങള്‍ പിറന്ന് വീണിരുന്നത്. കുഞ്ഞ് ‘ആണോ പെണ്ണോ?’ എന്നായിരുന്നില്ല എന്ന് അവിടത്തെ ഉമ്മമാര്‍ ആദ്യം ചോദിച്ചിരുന്നത്. മറിച്ച്, ‘കുഞ്ഞിന് കുഴപ്പമെന്തെങ്കിലും ഉണ്ടോ?’ എന്നായിരുന്നു അവര്‍ ആദ്യം അന്വേഷിച്ചിരുന്നത്.

പീഡിയാട്രീഷ്യനായിരുന്ന ലോര്‍ഡ് നിക്കോളാസ് റേക്കൊപ്പമായിരുന്നു ഞാന്‍ ബസ്വറയില്‍ തങ്ങിയത്. ഇന്‍കുബേറ്ററുകളില്‍ വരിയായി കിടത്തിയിരുന്ന മെലിഞ്ഞ, അംഗവൈകല്യം സംഭവിച്ച ആ കുഞ്ഞുശരീരങ്ങളെ നോക്കി അദ്ദേഹം എന്നോട് സമ്മതിച്ച ഒരു കാര്യമുണ്ട്: ‘ഇതുപോലെ ഞാന്‍ ജീവിതത്തില്‍ എവിടെയും കണ്ടിട്ടില്ല. പേരറിയാത്ത, എനിക്കറിവില്ലാത്ത വിവിധതരം കാന്‍സറുകളാണ് ഞാനിവിടെ കണ്ടുകൊണ്ടിരിക്കുന്നത്’.

ബസ്വറയിലെ പ്രസവവാര്‍ഡുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ഞാന്‍ ലണ്ടനിലെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെടുകയും, യൂറേനിയം വിഷബാധയെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പക്ഷെ, അത് നിലനില്‍ക്കുന്നില്ലെന്നും, ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അതു കൊണ്ടുതന്നെ ഞങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്വമില്ലെന്നുമാണ് അവര്‍ എന്നോട് പറഞ്ഞ്.

സത്യം എന്താണെന്ന് ബസ്വറയില്‍ നിങ്ങള്‍ക്ക് കാണാം. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ലബോററ്ററികളും, ശാസ്ത്രജ്ഞാന്‍മാരും, മെഡിക്കല്‍ വിദഗ്ദന്‍മാരും ഇറാഖിന് ഉണ്ടായിരുന്ന കാലത്ത്, യുദ്ധത്തിന്റെ ഫലമായി യുറേനിയം വിഷം മണ്ണിനെയും വെള്ളത്തെയും ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകള്‍ അവര്‍ നടത്തിയിരുന്നു. പ്രസവവാര്‍ഡുകളില്‍ ഇന്ന് നമുക്കതിന്റെ ഫലങ്ങള്‍ തെളിവ് സഹിതം കാണാന്‍ സാധിക്കും. തന്റെ ഭാര്യയില്‍ ഒരു കുഞ്ഞിക്കാല് കാണാന്‍ താനിനി ആഗ്രഹിക്കുന്നില്ലെന്നാണ് ഒരു ഡോക്ടര്‍ എന്നോട് പറഞ്ഞത്. ‘മണ്ണില്‍ എന്തൊക്കെയുണ്ടോ അതെല്ലാം ഇന്ന് നമ്മുടെ ഭക്ഷണത്തിലുമുണ്ട്. അവയെല്ലാം ഇന്ന് നമ്മുടെ ശരീരത്തിനുള്ളില്‍ എത്തികഴിഞ്ഞു.’ അദ്ദേഹം പറഞ്ഞു. ‘ഈ സ്ത്രീകള്‍ സഹിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളിലൂടെ എന്റെ ഭാര്യയും കടന്ന് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

ചരിത്രം ഇന്ന് ഫല്ലൂജയിലാണ് ആവര്‍ത്തിക്കുന്നത്. നൂറു കണക്കിന് കുഞ്ഞുങ്ങളാണ് വികൃതമായ തങ്ങളുടെ ശരീരത്തിനുള്ളില്‍ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നത്. പ്രസവിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നത് ഒരു അനുഗ്രഹമായി കണക്കാന്‍ അവര്‍ ശീലിച്ച് തുടങ്ങിയിരിക്കുന്നു. അവസ്ഥകള്‍ അവരെ അത്തരത്തില്‍ മാറ്റിതീര്‍ത്തിരിക്കുന്നു. കാഴ്ച്ചയില്ലാതെയും, നാഡീവ്യവസ്ഥ തകരാറായും, ഒറ്റകണ്ണോടെയും, കണ്ണുകളുടെ സ്ഥാനത്ത് രണ്ട് കുഴികളോടെയുമൊക്കെയാണ് ഇന്ന് ഫല്ലൂജയില്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത്.

ബോംബ് വര്‍ഷിച്ചതിന് ശേഷം മൂന്ന് മാസങ്ങള്‍ കഴിഞ്ഞാണ് ഇത്തരം പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നാണ് അമേരിക്കയുടെ വാദം. തീര്‍ച്ചയായും, ഫല്ലൂജയില്‍ അമേരിക്ക ബോംബ് വര്‍ഷം പേമാരി പോലെ നടത്തിയതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അംഗവൈകല്യം ബാധിച്ച കുഞ്ഞുങ്ങള്‍ ജനിക്കാന്‍ തുടങ്ങിയത് എന്നത് നേര് തന്നെയാണ്. 1945-ല്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചപ്പോള്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതലാണ് ജനനവൈകല്യം ബാധിച്ച് പിറന്ന് വീണ ഫല്ലൂജയിലെ കുഞ്ഞുങ്ങളുടെ എണ്ണം.

തങ്ങള്‍ വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായ ആരോപണം 2004-ല്‍ അമേരിക്ക നിഷേധിച്ചിരുന്നു. പക്ഷെ 2005 നവംബറില്‍ അമേരിക്ക വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നെന്ന് ലെഫ്റ്റണന്റ് കേണല്‍ ബാരി വെനബ്ള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് സമ്മതിക്കുന്ന കാഴ്ച്ച നാം കണ്ടു. പക്ഷെ അന്ന് അവര്‍ സിവിലിയന്‍മാര്‍ക്കെതിരെ അത് ഉപയോഗിച്ചിരുന്നില്ലത്രെ. സിവിലിയന്‍മാര്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് വൈറ്റ് ഫോസ്ഫറസ് ഒരു ‘രാസായുധം’ ആയി കണക്കാക്കപ്പെടുക. കഴിഞ്ഞ പത്ത് വര്‍ഷം ഗസ്സയിലെ ജനവാസകേന്ദ്രങ്ങളില്‍ നടത്തിയ ഓരോ ആക്രമണത്തിലും ഇസ്രായേല്‍ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിച്ചിരുന്നു എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.

സിവിലിയന്‍ കേന്ദ്രങ്ങളില്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് കുറ്റകൃത്യമാക്കി കൊണ്ടുള്ള അന്താരാഷ്ട്രാ ഉടമ്പടിയില്‍ ഒപ്പു വെക്കാത്ത രണ്ട് രാജ്യങ്ങളാണ് അമേരിക്കയും അവരുടെ അടുത്ത കക്ഷിയായ ഇസ്രായേലും. അതുകൊണ്ടു തന്നെ ഫല്ലൂജയിലെയും ബസ്വറയിലേയും ഉമ്മമാര്‍ക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്. അതേസമയം ഇസ്രായേല്‍ നിരന്തരം ബോംബുകള്‍ വര്‍ഷിക്കുന്ന ഗസ്സയിലെ ഡോക്ടര്‍മാര്‍ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും കാത്ത് നാളുകള്‍ എണ്ണി കഴിയുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ജിനോഅയിലെ പ്രൊഫസര്‍ പോള മണ്‍ഡൂക്കയുടെ നേതൃത്വത്തില്‍ ഗസ്സയിലെ കുഞ്ഞുങ്ങളിലും മാതാപിതാക്കളിലും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇസ്രായേല്‍ നിര്‍മിത ആയുധങ്ങളില്‍ കാണുന്ന വിഷവസ്തുക്കളുടെ സാന്നിധ്യം ഗസ്സയിലെ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ശരീരത്തില്‍ അപകടകരമായ അളവില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി മണ്‍ഡൂക്ക സാക്ഷ്യപ്പെടുത്തുന്നു.

ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും അധിനിവേശകരെന്ന നിലയില്‍ തങ്ങള്‍ പ്രയോഗിച്ച രാസായുധങ്ങളുടെ ഫലമായി അവര്‍ക്ക് സംഭവിച്ച ദുരിതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബ്രിട്ടന്‍, അമേരിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ ബാധ്യസ്ഥരാണ്. തങ്ങളുടെ നേതാക്കളുടെ യുദ്ധകളിക്ക് ഏറാന്‍ മൂളുന്ന സൈന്യങ്ങളുടെയും ജനറല്‍മാരുടെയും ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലായിടത്തും വലിയ അളവില്‍ ബലിയാടാവുന്നത് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളാണെന്ന് ഓര്‍ക്കുക.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Facebook Comments
യിവോണ്‍ റിഡ്‌ലി

യിവോണ്‍ റിഡ്‌ലി

British journalist and author Yvonne Ridley provides political analysis on affairs related to the Middle East, Asia and the Global War on Terror. Her work has appeared in numerous publications around the world from East to West from titles as diverse as The Washington Post to the Tehran Times and the Tripoli Post earning recognition and awards in the USA and UK. Ten years working for major titles on Fleet Street she expanded her brief into the electronic and broadcast media producing a number of documentary films on Palestinian and other international issues from Guantanamo to Libya and the Arab Spring.

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

Editors Desk

ഹൂതി ആക്രമണം: ഗള്‍ഫ് മേഖല വീണ്ടും ആശങ്കയിലേക്കോ ?

31/01/2022
Columns

വധശിക്ഷ വിധിച്ച് ഹജ്ജാജ്; ഹൃദയം കീഴടക്കി ഹസന്‍ബസ്വരി

19/05/2020
Reading Room

ധ്യാന മൗനങ്ങള്‍ക്കടിയിലെ ക്ഷോഭസമുദ്രങ്ങള്‍

15/04/2015
incidents

അബൂജന്‍ദലിന്റെ കഥ

17/07/2018
sesgh.jpg
Parenting

കുട്ടികളിലെ അമിതോത്സാഹം ഭയപ്പെടേണ്ടതില്ല

19/04/2018
believe.jpg
Faith

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാനൊരിക്കലും ഖേദിച്ചിട്ടില്ല

28/03/2017
Parenting

പാരന്‍റിംഗ് അഥവാ കുട്ടികളെ വളര്‍ത്തേണ്ട വിധം

28/11/2020
Adkar

ഉറങ്ങാന്‍ പോകുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍

06/01/2022

Recent Post

‘പ്രതികരിക്കാതെ കടന്നുപോകില്ല’; എത്യോപ്യക്ക് മുന്നറിയിപ്പുമായി സുഡാന്‍

27/06/2022

അറബിയില്‍ 200 മാര്‍ക്കും നേടിയ സന്തോഷത്തിലാണ് ടി. അനുമിത്ര

26/06/2022

കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ച് കയറി; ഫലസ്തീനികളെ അറസ്റ്റ് ചെയ്തു

26/06/2022

രാജ്യം മൊത്തം ഹിന്ദുത്വയുടെ പിടിയില്‍ അകപ്പെട്ടിട്ടില്ല -സല്‍മാന്‍ ഖുര്‍ഷിദ്

26/06/2022

ഗുജറാത്ത് വംശഹത്യാ കേസ്; പൊലീസ് മര്‍ദിച്ചതായി ടീസ്റ്റ സെറ്റല്‍വാദ്

26/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്, മറിച്ച് ഇതിനൊക്കെ പുറമെ ആരോഗ്യകരമായ വിനോദങ്ങളും ശാരീരികമായും ബൗദ്ധികമായും ഫലം ചെയ്യുന്ന,...Read More data-src=
  • അഗ്നിപഥ്; പ്രതിഷേധിക്കുന്നവരുടെ വീട് പൊളിക്കുന്നില്ലേ ? റാണ അയ്യൂബ്
https://islamonlive.in/news/rana-ayyoob-criticise-agnipath-protest/

📲  കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ ... 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

ആള്‍ക്കൂട്ടം ട്രെയിനുകള്‍ കത്തിക്കുകയും പൊലിസിനെ ആക്രമിക്കുകയും കല്ലേറ് നടത്തുകയും സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേ സ്വത്തുക്കളും തകര്‍ക്കുകയും ചെയ്യുന്നു. യോഗി ആതിഥ്യനാഥ് താങ്കള്‍ അവരുടെ വീട് തകര്‍ക്കുന്നില്ലേ ?
#Agnipath #RSSGoons
  • ഹജ്ജിന്റെയും ഉംറയുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിൽ പ്രാധാന്യം കൽപിക്കപ്പെടുന്ന നിരവധി സാങ്കേതിക പദാവലികളുണ്ട്. ഹജ്ജും ഉംറയും ചെയ്യുന്നവർക്ക്(ഹാജിയും മുഅ്തമിറും) ഉപകാര പ്രദമാകുന്ന ചില പദാവലികൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ താൽപര്യം. ... 
https://hajj.islamonlive.in/fiqh/technical-terminology-of-hajj-and-umrah/
#hajj2022 #hajjguide
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!