Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഇന്ത്യയിലെ രാഷ്ട്രീയ നാടകങ്ങള്‍ ഇനിയും തുടരും

മുബശ്ശിര്‍ എം by മുബശ്ശിര്‍ എം
13/12/2014
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഒരു കാലത്ത് നമ്മുടെ നാട്ടിലെ ഇഷ്ട കലയായിരുന്നു നാടകം. പക്ഷെ സിനിമയുടേയൊക്കെ കടന്നുവരവിന് ശേഷം അത് തമസ്‌കരിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങള്‍ ഈ നാടകകലയുടെ തിരിച്ചു വരവിനെ ഓര്‍മിപ്പിക്കും വിധമാണ്.  ഇത്തരം നാടങ്ങള്‍ക്കെല്ലാം  രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേയുള്ളൂവെന്നതാണ് വിചിത്രമായ വസ്തുത. ഹിറ്റ്‌ലര്‍ ജര്‍മനി ഭരിക്കുന്ന കാലത്ത് അവിടെയും ഇത്തരം നാടകങ്ങള്‍ അരങ്ങേറിയുന്നു. അന്ന് അതിന് ചുക്കാന്‍ പിടിച്ചത് ജോസഫ് ഗീബല്‍സ് എന്ന ഹിറ്റ്‌ലറിന്റെ മന്ത്രിയായിരുന്നു. ആര്യവംശീയതയിലധിഷ്ഠിതമായ ഒരു രാഷ്ട്രം അദ്ദേഹത്തിന്റെ വിഭാവനയായിരുന്നു.

ഗീബല്‍സിന്റെ നേതൃത്വത്തില്‍ നടന്ന നാസി പ്രചാരണത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്ത്യയില്‍ കാണാന്‍ കഴിയുന്നത്. ഇന്ന് രാജ്യത്തെ സംഘ്പരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിന് തെളിവാണ്. ‘ഘര്‍ വാപസി'( വീട്ടിലേക്കുള്ള തിരിച്ചു പോക്ക്) എന്ന പേരില്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഇതിലെ അവസാന ഉദാഹരണം മാത്രം. ആഗ്രയില്‍ ദരിദ്രരായ ആളുകള്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ശരിയാക്കിക്കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു വന്ന് അവരെ പലതരം പേപ്പറുകള്‍ ഒപ്പിടീച്ച് അവര്‍ പോലുമറിയാതെ അവര്‍ മതം മാറിയതായി പ്രഖ്യാപിച്ച അവസ്ഥ. 57 കുടുംബങ്ങളില്‍ പെട്ട 350 പേര്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായാണ്  അവര്‍ പ്രഖ്യാപിച്ചത്. ഭരണഘടനയുടെ 25ാം വകുപ്പില്‍ പറയുന്ന രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഏത് മതത്തില്‍ വിശ്വസിക്കുന്നതിനും മതാചാരങ്ങള്‍ പിന്തുടരുന്നതിനുമുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഈ മതപരിവര്‍ത്തന നാടകം. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളെ ഗൗനിക്കാതെ  അടുത്ത ക്രിസ്മസ് ദിനത്തില്‍ അലീഗഢ് മഹേശ്വരി കോളേജ്  മൈതാനിയില്‍ ഇതിലും വലിയ മതപരിവര്‍ത്തന ചടങ്ങ് നടത്തുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ അവര്‍ നടത്തുന്ന ഭരണഘടനാ വിരുദ്ധമായ പ്രസ്താവനകളും ഇതിന്റ ഭാഗം തന്നെയാണ്. രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഗവര്‍ണറും, കേന്ദ്രമന്ത്രിമാരും, എം.പിമാരുമെല്ലാം ഇതില്‍ ഭാഗവാക്കാണ്. കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ പ്രസ്താവനയാണ് ഇതില്‍ ഏറ്റവും വിവാദമായത്. ‘രാജ്യത്തെ ക്രൈസ്തവരും മുസ്‌ലിംകളും രാമന്റെ മക്കളാണ്. ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. രാമനില്‍ വിശ്വസിക്കുന്നവര്‍ക്ക് വോട്ടു ചെയ്യണോ അതോ അവിശ്വസികള്‍ക്ക് വോട്ടു ചെയ്യണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം’ എന്നവര്‍ പ്രഖ്യാപിച്ചു കളഞ്ഞു. പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ രംഗങ്ങള്‍ നാം കണ്ടതാണ്. അവസാനം ചില ഖേദപ്രകടങ്ങളില്‍ അത് ഒടുങ്ങുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഭഗവത്ഗീത ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണം എന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവനയും ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണം എന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികിന്റെ പ്രസ്താവനയും ഇത്തരത്തിലുള്ളതാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സങ്കല്‍പങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനങ്ങളാണ് ഇത്തരം പ്രസ്താവനകള്‍. മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോദ്‌സെ ദേശാഭിമാനിയായിരുന്നു എന്ന  ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസ്താവന ഇതിന്റെ മറ്റൊരു പതിപ്പാണ്. തികഞ്ഞ രാജ്യദ്രോഹവും രാഷ്ട്രപിതാവിനെ അപമാനിക്കുന്നതുമായ ഈ  പ്രസ്താവനയും പാര്‍ലമെന്റില്‍ കോലാഹലങ്ങള്‍ക്കിടയാക്കിയെങ്കിലും ഇവയും ചില ഖേദപ്രകടനങ്ങളിലൊതുങ്ങി. ഇന്ത്യയിലെ പൗരന്മാരുടെ ബോധമണ്ഡലങ്ങളില്‍ ഹിന്ദുത്വവികാരം കുത്തിനിറക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഇനിയും തുടരുന്നതാണ്. പ്രസ്താവകളും ഖേദപ്രകടനങ്ങളുമായി നാടകങ്ങള്‍ പാര്‍ലമെന്റിലും തെരുവിലുമെല്ലാം ഇനിയും തുടരും. നമ്മളറിയാതെ നമ്മുടെ ബോധമണ്ഡലങ്ങള്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യും.

Facebook Comments
മുബശ്ശിര്‍ എം

മുബശ്ശിര്‍ എം

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

Onlive Talk

ഇന്റര്‍നെറ്റ് റദ്ദാക്കല്‍: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുതിച്ചുകയറ്റം

23/06/2021
Economy

മിച്ചമൂല്യ സിദ്ധാന്തത്തേക്കാൾ നല്ലത് മിച്ചധനസിദ്ധാന്തം

06/03/2022
incidents

വിശ്വാസത്തിന്റെ വിധിതീര്‍പ്പ്

17/07/2018
incidents

വിധിക്കേണ്ടത് കോടതിയല്ല

02/08/2021
Views

പിന്തുടരുന്ന ഗൂഢ ശക്തികള്‍

12/11/2014
Columns

മനിതിയിലൂടെ വീണ്ടും നമുക്ക് ശബരിമല ചര്‍ച്ച ചെയ്യാം

24/12/2018
Novels

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -5

16/10/2012
rashid-gannooshi.jpg
Middle East

തുനീഷ്യയിലെ രാഷ്ട്രീയ മാറ്റങ്ങളെ ഗന്നൂശി എങ്ങനെ വിലയിരുത്തുന്നു?

25/04/2017

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!