Tuesday, May 17, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Onlive Talk

ഹിന്ദുത്വ ജനക്കൂട്ടം കത്തിച്ച ഖര്‍ഗോനിലെ മുസ്‌ലിം ജീവിതങ്ങള്‍

മീര്‍ ഫൈസല്‍ by മീര്‍ ഫൈസല്‍
25/04/2022
in Onlive Talk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഏപ്രില്‍ 10ന് രാമനവമിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയോടെയാണ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ഹിന്ദുത്വ ഭീകരര്‍ അക്രമം അഴിട്ടുവിട്ടത്. മുസ്ലീം സമുദായത്തിന് നാശത്തിന്റെ പാതയായാണ് അത് അശേഷിപ്പിച്ചത്. ഹിന്ദുത്വ കലാപകാരികള്‍ ഡസന്‍ കണക്കിന് മുസ്ലീം വീടുകളാണ് അഗ്‌നിക്കിരയാക്കിയത്. ഒരു ദിവസം കഴിഞ്ഞ്, ഏപ്രില്‍ 11ന്, മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ കൈയേറ്റമെന്നാരോപിച്ച് മുസ്ലീങ്ങളുടെ വീടുകളും കടകളും തകര്‍ത്തു.
ഖര്‍ഗോണ്‍ നഗരത്തിലെ തലാബ് ചൗക്ക് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന്, ഗൗശാല മാര്‍ഗ്, തബാദി ചൗക്ക്, സഞ്ജയ് നഗര്‍, മോത്തിപുര പ്രദേശങ്ങളിലും മുസ്ലീം വിരുദ്ധ അക്രമം അഴിച്ചുവിട്ടു. അക്രമത്തിനിടെ 28 കാരനായ ഇബ്രിസ് കൊല്ലപ്പെടുകയും ഹിന്ദുത്വ ഗ്രൂപ്പുകളുടെ അക്രമത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇത് സല്‍മബി ഖര്‍ഗോണിലെ സഞ്ജയ് നഗറില്‍ താമസിക്കുന്ന ഇവര്‍ മൂന്ന് കുട്ടികളുടെ മാതാവും വിധവയുമാണ്. സഞ്ജയ് നഗറില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം കത്തിച്ച മുസ്ലീങ്ങളുടെ അഞ്ച് വീടുകളില്‍ ഒന്ന് സല്‍മബിയുടെതാണ്.
റാഷിദബിയുടെ വീടടക്കം 21 മുസ്ലീം കുടുംബങ്ങളുടെ വീടുകളാണ് ബി.ജെ.പി സര്‍ക്കാര്‍ അധികൃതര്‍ പട്ടാപ്പകല്‍ നിലംപരിശാക്കിയത്.
ഏപ്രില്‍ 15 ന് അര്‍ദ്ധരാത്രിയാണ് ആരിഫ് സൂഫിയുടെ പ്ലാസ്റ്റിക് ഫാക്ടറി ഹിന്ദുത്വ ആള്‍ക്കൂട്ടം കത്തിച്ചത്. ഫാക്ടറിയിലുണ്ടായിരുന്നതെല്ലാം പൂര്‍ണമായും കത്തിനശിച്ചു.
ചുരുങ്ങിയത് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും തന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് എന്നെന്നേക്കുമായി പോയതെന്നും ആരിഫ് പറയുന്നു.
മൊഹ്സിന്‍ ഖാന്റെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു അദ്ദേഹത്തിന്റെ മൊബൈല്‍ കട. സര്‍ക്കാരിന്റെ ‘കയ്യേറ്റ വിരുദ്ധ’ ഡ്രൈവിന്റെ ഭാഗമായാണ് ഖര്‍ഗോണിലെ അദ്ദേഹത്തിന്റെ കട തകര്‍ത്തത്.
ഗുല്‍ഷന്‍ നഗറിലെ താമസക്കാരനായ മുഹമ്മദ് നദീം ഷെയ്ഖ് എന്ന 36കാരന്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് അയാള്‍ കാണുന്നത്.
നിരവധി പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അത്. ‘ഞങ്ങള്‍ വളരെ പരിഭ്രാന്തരായി. ഇത് ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ വാതില്‍ തുറന്നു, പക്ഷേ ഉദ്യോഗസ്ഥര്‍ എന്നെയും എന്റെ മൂന്ന് സഹോദരന്മാരെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. അമ്പതോളം വരുന്ന ഉദ്യോഗസ്ഥര്‍ ഞങ്ങളെ ആക്രമിക്കുകയും പിന്നാലെ വരികയും ചെയ്തു, ”മുഹമ്മദ് നദീം ഷെയ്ഖ് പറഞ്ഞു.
ആനന്ദ് നഗര്‍ ഏരിയയില്‍ തന്റെ വീട്ടിലേക്ക് വാളുകളുമായെത്തിയ ഒരു കൂട്ടം ഹിന്ദുത്വ ഭീകരര്‍ വൃദ്ധയായ മെഹ്റൂണിനെ ആക്രമിക്കുകയും അവരുടെ മുഖത്ത് വെട്ടുകയും ചെയ്തു. മറ്റൊരു സ്ത്രീയായ സുബൈദ കലാപകാരികളെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കും വെട്ടേറ്റു.
ഖാര്‍ഗോണിലെ തലാബ് ചൗക്കിന് സമീപമാണ് ആമിന ബേക്കറി നടത്തിയിരുന്നത്. ഇത് സര്‍ക്കാര്‍ അധികാരികള്‍ തകര്‍ത്തു. അക്രമക്കേസുകളില്‍ കുടുക്കി തന്റെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്’ ആമിന പറഞ്ഞു.
ഖര്‍ഗോണിലെ കാസിപുര ഗൗശാല മാര്‍ഗില്‍ ഹിന്ദുത്വ ജനക്കൂട്ടം അഴിച്ചുവിട്ട മുസ്ലിം വിരുദ്ധ കലാപത്തില്‍ ഷാസിയ ബീഗത്തിന് തന്റെ വീടും പണവും സമ്പൂര്‍ണമായി നഷ്ടപ്പെട്ടു.
ഏപ്രില്‍ 10 വൈകുന്നേരം ഹിന്ദുത്വ കലാപകാരികള്‍ അക്രമം അഴിച്ചുവിട്ട സമയത്താണ് 28കാരനായ ഇബ്രിസ് ഖാനെ കാണാതാകുന്നത്. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം ഏപ്രില്‍ 17ന്, 120 കിലോമീറ്റര്‍ അകലെയുള്ള ഇന്‍ഡോറിലെ എം.വൈ ആശുപത്രി മോര്‍ച്ചറിയില്‍ അദ്ദേഹത്തിന്റെ മൃതദേഹമുണ്ടെന്ന് കുടുംബത്തിന് വിവരം ലഭിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായി പരിക്ക് മൂലമാണ് ഇബ്രീസ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍, ഇബ്രിസിന്റെ കൊലപാതകത്തില്‍ പോലീസിനും ഹിന്ദുത്വ കലാപകാരികള്‍ക്കും പങ്കുണ്ടെന്ന് ഇബ്രിസിന്റെ ഭാര്യയും കുടുംബാംഗങ്ങളും ആരോപിച്ചു.
ട്രക്ക് ഉടമയായ ഹാഫിസ് മുഹമ്മദ് ഷഹീദിന്റെ ട്രക്ക് ഖാര്‍ഗോണിലെ തലാബ് ചൗക്കില്‍ വച്ചാണ് ഹിന്ദുത്വ കലാപകാരികള്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും തന്റെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തെന്നും ഹാഫിസ് പറഞ്ഞു.

 

You might also like

സര്‍ക്കാര്‍ ‘പരിശോധി’ക്കുമ്പോഴേക്കും രാജ്യദ്രോഹനിയമം മരവിപ്പിച്ച് കോടതി

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകൾ

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

ശഹീദ് റൻതീസി- ഫലസ്തീൻ ഐക്യത്തിനായി നിലകൊണ്ട ജീവിതം

അവലംബം: മക്തൂബ് മീഡിയ
വിവ: സഹീര്‍ വാഴക്കാട്

 

Facebook Comments
മീര്‍ ഫൈസല്‍

മീര്‍ ഫൈസല്‍

Related Posts

Onlive Talk

സര്‍ക്കാര്‍ ‘പരിശോധി’ക്കുമ്പോഴേക്കും രാജ്യദ്രോഹനിയമം മരവിപ്പിച്ച് കോടതി

by webdesk
11/05/2022
Onlive Talk

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകൾ

by ആസാദ് എസ്സ
06/05/2022
Onlive Talk

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

by മുഹമ്മദ് ഹദ്ദാദ്
20/04/2022
Onlive Talk

ശഹീദ് റൻതീസി- ഫലസ്തീൻ ഐക്യത്തിനായി നിലകൊണ്ട ജീവിതം

by ഡോ. അബീർ അബ്ദുല്ല അർറൻതീസി
16/04/2022
ഇത് നജ്മുദ്ദീന്‍. രാജസ്ഥാനിലെ കരൗളിയിലെ ബൂറ ബതാഷ ഗല്ലിയില്‍ ഡ്രൈ ഫ്രൂട്സും സുഗന്ധവ്യഞ്ജനങ്ങളും വില്‍ക്കുന്ന ഒരു ചെറിയ കട നടത്തുകയായിരുന്നു അദ്ദേഹം. 2022 ഏപ്രില്‍ 2-ന് വൈകുന്നേരമാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ബാക്കിയുള്ളവ മുഴുവന്‍ കത്തിക്കുകയും ചെയ്തത്. നജ്മുദ്ദീന് 3 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. എല്ലാവരും അടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്നു. ആറ് പേരടങ്ങുന്ന കുടുംബം ഈ കടയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കട തകര്‍ക്കപ്പെട്ടതോടെ, നജ്മുദ്ദീന്റെ പ്രതീക്ഷയുടെ ഒരു ഭാഗം ഇരുണ്ടതായി തോന്നുന്നു.
Onlive Talk

രാജസ്ഥാനിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ ബാക്കിപത്രം- ചിത്രങ്ങള്‍

by മീര്‍ ഫൈസല്‍
13/04/2022

Don't miss it

Middle East

ഉര്‍ദുഗാന്റെ ഇസ്രയേല്‍ വിരുദ്ധ നിലപാടില്‍ അയവു വരുന്നുവോ?

05/05/2014
social-media-ef.jpg
Hadith Padanam

കേട്ടതെല്ലാം പറയാനുള്ളതല്ല

25/02/2017
rubber-tree.jpg
Fiqh

മരങ്ങള്‍ കൂലിക്ക് കൊടുക്കുന്നതിന്റെ വിധി

12/07/2017
incidents

അതിരുകളില്ലാത്ത ആര്‍ദ്രത

17/07/2018
Columns

കേള്‍വിയും അനുസരണവുമാണ് ബദര്‍

10/05/2020
incidents

‘നിങ്ങളുടെ യുദ്ധം ഇറാഖില്‍ നിന്നും അകറ്റി നിര്‍ത്തൂ’

11/01/2020
tauba.jpg
Quran

സൂറത്തു തൗബയില്‍ ബിസ്മി ഉപേക്ഷിച്ചതെന്തുകൊണ്ട്?

08/05/2013
Quran

അല്‍ഫാതിഹ

01/01/2022

Recent Post

സാമ്പത്തിക തകര്‍ച്ചക്കിടെ ലെബനാനില്‍ വോട്ടെടുപ്പ്

16/05/2022

യു.പി പൊലിസ് മുസ്ലിം സ്ത്രീയെ വെടിവെച്ചുകൊന്ന സംഭവം; വ്യാപക പ്രതിഷേധം

16/05/2022

ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ച് അള്‍ജീരിയന്‍ പ്രസിഡന്റ് തുര്‍ക്കിയിലെത്തി

16/05/2022

രാജ്യത്തിന്റെ വൈവിധ്യം തകരുന്നത് ഒരു വിഭാഗത്തെ മാത്രമല്ല ബാധിക്കുക: സദ്റുദ്ദീന്‍ വാഴക്കാട്

16/05/2022

ആറ് വര്‍ഷത്തിന് ശേഷം സന്‍ആ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നു

16/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!