Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Onlive Talk

ഇസ്രായേലുമായുള്ള ബന്ധം ലളിതമാക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യില്ല

സുല്‍താന്‍ ബറകാത് by സുല്‍താന്‍ ബറകാത്
15/11/2018
in Onlive Talk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

നവംബര്‍ 11ന് ഇസ്രായേല്‍ ഗസ്സയില്‍ ഒരു മിന്നലാക്രമണം നടത്തി. മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ അടക്കം ഏഴു ഫലസ്തീനികളാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഈ ക്രൂരമായ നടപടി ഇസ്രായേലിനെ മാത്രമല്ല ലജ്ജിതനാക്കിയത്, ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈജിപ്തിനെയും യു.എന്നിനെയും ഈ നടപടി ആശങ്കയിലാക്കി.

ഫലസ്തീനില്‍ സമാധാനം നിലനിര്‍ത്താന്‍ ഖത്തര്‍ ഗസ്സയിലേക്ക് വലിയ ധനസഹായം നല്‍കിയിരുന്നു. ഇസ്രായേലിന്റെ നടപടി ഖത്തറിന്റെ ഇടപെടലിനെയും അവതാളത്തിലാക്കി. ഒറ്റ നോട്ടത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ സമയം വിചിത്രമായി തോന്നിയേക്കാം. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലളിതമാക്കാനും ശ്രമിക്കുന്നതിനിടയിലാണ് ഇസ്രായേല്‍ ഗസ്സയില്‍ ബോംബ് വിക്ഷേപിക്കുന്നതും. ഇസ്രായേലിനെ സംബന്ധിച്ച് ഇത്തരത്തിലുള്ള നടപടി പുതുമയുള്ള കാര്യമല്ല. ഇസ്രായേലിന്റെ വിശ്വാസ്യതയില്ലായ്മയും പ്രവചനാതീതമായ കാര്യങ്ങളും സ്ഥിരമായുള്ള ഒന്നാണ്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാന്‍ കഴിയില്ലല്ലോ?.

You might also like

അമേരിക്കയിലെ ഗര്‍ഭഛിദ്രവും ജപ്പാനിലെ സ്വവര്‍ഗ്ഗ വിവാഹവും

‘നാല് വര്‍ഷത്തിന് ശേഷം പക്കുവട വില്‍ക്കേണ്ടി വരും’- ആരാണ് അഗ്നിപഥ് പ്രതിഷേധക്കാര്‍

യു.പിക്ക് പഠിക്കുന്ന കേരളം

ലിബിയ എവിടെ , എങ്ങോട്ട്?

ബന്ധം സുദൃഢമാക്കാനുള്ള നടപടികള്‍

കഴിഞ്ഞ കുറേ ആഴ്ചകളായി ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സാധാരണ രീതിയിലാക്കാനുള്ള തീവ്ര ശ്രമമാണ് ഇസ്രായേലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഒക്ടോബര്‍ 25ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഒമാനിലേക്കുള്ള മിന്നല്‍ സന്ദര്‍ശനം. കഴിഞ്ഞ രണ്ടു ദശാബ്ദമായി ഒമാന് ഇസ്രായേലുമായി യാതൊരു നയതന്ത്ര ബന്ധങ്ങളൊന്നുമില്ല. അതിനിടെ ബഹ്‌റൈനുമായും ഇസ്രായേല്‍ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കാനായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഒക്ടോബര്‍ 25ന് ദോഹയില്‍ വെച്ച് നടന്ന 48ാമത് ലോക ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇസ്രായേലിന്റെ പതാക പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ 28ന് ഇസ്രായേലിന്റെ തീവ്രവലതുപക്ഷക്കാരനായ സ്‌പോര്‍ട്‌സ്-സാംസ്‌കാരിക മന്ത്രി അബൂദബിയില്‍ വെച്ച് നടന്ന ജൂഡോ ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ ഇസ്രായേല്‍ ദേശീയ ഗാനം കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ രണ്ടു ദിവസത്തിനു ശേഷം ഇസ്രായേല്‍ വാര്‍ത്താവിനിമയ മന്ത്രി അയൂബ് കാര ദുബൈയില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുകയുണ്ടായി.

ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നത് പുതിയ കാര്യമൊന്നുമല്ല. നിരവധി അറബ് രാജ്യങ്ങളാണ് ഇസ്രായേല്‍ വഴി അമേരിക്കയിലേക്ക് റോഡ് നിര്‍മിക്കുന്നതിനെക്കുറിച്ച് ദീര്‍ഘ കാലം ചര്‍ച്ച ചെയ്തിരുന്നത്. ഇസ്രായേലുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് 1990ല്‍ ദോഹയില്‍ ഓഫിസ് ആരംഭിക്കാന്‍ ഖത്തര്‍ ഇസ്രായേലിന് അനുമതി നല്‍കിയത്.

ഇതും ഫലസ്തീനികളുടെ ചിലവില്‍

അമേരിക്കയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും വിട്ടുവീഴ്ചയില്ലാത്ത പിന്തുണയോടെയാണ് ഇസ്രായേല്‍ ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത്. ഇതിനായി ഇസ്രായേലിനു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് സമാപകാല സംഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. അതേസമയം, ഗള്‍ഫ്-ഇസ്രായേല്‍ ബന്ധങ്ങളില്‍ എന്ത് പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും അത് ഫലസ്തീനികളുടെ ചിലവിലാണ് എന്നാണ് മറ്റൊരു വസ്തുത.

ഖഷോഗി വിഷയത്തില്‍ പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച ഇസ്രായേല്‍ മന്ത്രിമാരുടെ സന്ദര്‍ശനവും കായിക മേഖലയിലെ നയതന്ത്രങ്ങളുമെല്ലാം നിലവിലെ കളങ്കങ്ങള്‍ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാനാണ് സാധ്യത. ഫലസ്തീന്റെ വിഷയത്തില്‍ യാതൊരു പുരോഗമനവുമില്ലാതെയാണ് ഈ ബന്ധം മുന്നോട്ടു പോവുക.

ഇസ്രായേലുമായുള്ള ബന്ധം ലളിതമാക്കുക എന്നത് ദുര്‍ഘടകമായ തീരുമാനമാണ്. അറബ് മേഖലക്ക് അത് ഒട്ടും ഗുണം ചെയ്യില്ല. ഗള്‍ഫ് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെടാത്ത ഭരണാധികാരികള്‍ക്ക് ഇത് അപകടകരമായ കളിയാകും. പ്രത്യേകിച്ചും അടുത്തിടെയുണ്ടായ അറബ് വസന്തം ജനങ്ങളുടെ ശക്തി തെളിയിച്ച സ്ഥിതിക്ക്. ഈജിപ്തില്‍ നിന്നും ജോര്‍ദാനില്‍ നിന്നും നിരവധി പാഠങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പു വച്ചിരുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷവും ഈജിപ്തിലെയും ജോര്‍ദാനിലെയും ജനങ്ങള്‍ക്ക് ഇസ്രായേലിനെക്കുറിച്ചുള്ള മുന്‍വിധി അപ്രകാരം തന്നെ അവശേഷിക്കുകയാണ്. ആത്യന്തികമായി ഇസ്രായേലുമായുള്ള ബന്ധം സുദൃഢമാക്കുന്നതോടെ മേഖലയില്‍ സമാധാനവും സ്ഥിരതവും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആര്‍ക്കും ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. അല്ലെങ്കില്‍, ഇസ്രായേലുമായുള്ള സംഭാഷണത്തിന്റെ ആദ്യ പടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

Facebook Comments
സുല്‍താന്‍ ബറകാത്

സുല്‍താന്‍ ബറകാത്

Related Posts

Onlive Talk

അമേരിക്കയിലെ ഗര്‍ഭഛിദ്രവും ജപ്പാനിലെ സ്വവര്‍ഗ്ഗ വിവാഹവും

by ഡോ. ജാവേദ് ജമീല്‍
25/06/2022
Onlive Talk

‘നാല് വര്‍ഷത്തിന് ശേഷം പക്കുവട വില്‍ക്കേണ്ടി വരും’- ആരാണ് അഗ്നിപഥ് പ്രതിഷേധക്കാര്‍

by ഉമേഷ് കുമാര്‍ റായ്
18/06/2022
Onlive Talk

യു.പിക്ക് പഠിക്കുന്ന കേരളം

by അബ്ദുസ്സമദ് അണ്ടത്തോട്
15/06/2022
Onlive Talk

ലിബിയ എവിടെ , എങ്ങോട്ട്?

by മുഹമ്മദ് മാലികി
10/06/2022
Onlive Talk

ഇന്ത്യയിലെ അക്കാദമിക് ദുരന്തവും വിദ്യാര്‍ത്ഥി ആത്മഹത്യകളും

by സിപോയ് സര്‍വേശ്വര്‍ & ജോണ്‍സ് തോമസ്
03/06/2022

Don't miss it

pencil.jpg
Tharbiyya

കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയേണ്ട മനുഷ്യന്‍

12/06/2015
Faith

നാൽപതുകാരിയും അറുപത്തിയാറുകാരിയും

27/09/2021
Views

ബന്ദികളിലൂടെ ഐസിസ് നേടുന്നതെന്ത്?

02/02/2015
History

ഖദീജ(റ), ഫാത്വിമ(റ), ആയിശ(റ) ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ശ്രേഷ്ഠത?-1

04/03/2020
Views

ഫലസ്തീനെ സ്‌നേഹിച്ച നെല്‍സണ്‍ മണ്ടേല

07/12/2013
pray.jpg
Women

ശുഐബ് നബിയുടെ പെണ്‍മക്കള്‍

18/04/2014
reading-scholors.jpg
Onlive Talk

അക്ഷരവായന ഇത്ര അപലപനീയമോ?

15/09/2016
SALAM-SULLAMI.jpg
Onlive Talk

അറിവിന്റെ പ്രകാശഗോപുരമായി ജീവിച്ച മഹാന്‍

02/02/2018

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!