Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History

ഹൃദയത്തില്‍ ഭൂപടം കൊത്തുന്നവര്‍

ഉമര്‍ സഈദ് by ഉമര്‍ സഈദ്
06/09/2019
in History
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഒരു ഭൂപടമെടുത്ത് അതില്‍ കുര്‍ദിസ്ഥാനെ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമല്ല. നിങ്ങള്‍ക്ക് മാത്രമായിരിക്കില്ല അതിന് സാധിക്കാത്തത്; കാരണം അതൊരു സ്വതന്ത്രരാഷ്ട്രമല്ല. എന്നാല്‍ 30 ദശലക്ഷത്തോളം ജനങ്ങളുള്ള ഒരു വംശ സമൂഹമായ കുര്‍ദുകളെ സംബന്ധിച്ചിടത്തോളം അതൊരു യാഥാര്‍ത്ഥ്യമാണ്. തുര്‍ക്കി, അര്‍മേനിയ, ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ അതിരുകളിലായി സ്ഥിതി ചെയ്യുന്ന കുര്‍ദിസ്ഥാന്‍, ഭൂമിയിലെ ഏറ്റവും അസ്ഥിരമായ പ്രദേശങ്ങളിലൊന്നാണ്. അതിലെ ജനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്ര രഹിത ജനവിഭാഗവും.

കുര്‍ദുകളുടെ സ്വദേശം മിഡില്‍ ഈസ്റ്റാണ്, എന്നാല്‍ പണ്ഡിതന്മാരും കുര്‍ദ് ജനതയും ഒരു പോലെ അവരുടെ ഉത്ഭവത്തെ കുറിച്ച് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. കുര്‍ദുകള്‍ മുഴുവന്‍ ഒരു മതസ്വത്വം പങ്കിടുന്നില്ല എങ്കിലും അവരില്‍ ഭൂരിഭാഗവും സുന്നീ മുസ്‌ലിംകളാണ്. മറ്റ് മതങ്ങള്‍ ആചരിക്കുന്നവരും അവരിലുണ്ട്. കുര്‍ദുകളെ കുറിച്ച് ഏറ്റവും വ്യക്തതയുള്ളത് അവരുടെ കുര്‍ദ് വംശീയ സ്വത്വത്തെയും(ethnic identtiy) പൊതുവായുള്ള ഭാഷയെയും കുറിച്ച് മാത്രം. മധ്യ കാലഘട്ടത്തില്‍ രൂപപ്പെട്ടതാണ് ഈ സാമ്യതകള്‍. അന്ന് മുതല്‍, ഇന്നത്തെ ഇറാന്‍, ഇറാഖ്, സിറിയ, തുര്‍ക്കി എന്നിവയുടെ ചരിത്രത്തില്‍ അവര്‍ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.

You might also like

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാവുമ്പോൾ

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

അടയാത്ത ജനൽ

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

എന്നാല്‍, 1500 കളില്‍ ഓട്ടോമന്‍ സാമ്രാജ്യം പ്രദേശത്ത് വ്യാപിക്കുകയും സ്വാധീനം ചെലുത്തുകയും, ഭൂരിഭാഗം കുര്‍ദ് അധീന മേഖലകള്‍ പിടിച്ചടക്കുകയും ചെയ്തപ്പോള്‍, കുര്‍ദുകള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിലെ സാമ്രാജ്യത്തിന്റെ പരാജയം കുര്‍ദുകള്‍ക്കും തിരിച്ചടിയായി. ഓട്ടോമന്‍ സാമ്രാജ്യം പിരിച്ച് വിട്ട 1920ലെ സേവ്രസ് ഉടമ്പടിയില്‍ കുര്‍ദിസ്ഥാനെ സ്വയംഭരണ മേഖലയാക്കാന്‍ സഖ്യകക്ഷികള്‍ തീരുമാനിച്ചു. വളര്‍ന്ന് വരുന്ന കുര്‍ദ് ദേശീയ പ്രസ്ഥാനത്തിന്റെ വിജയമായിരുന്നു ഇത്. എങ്കിലും ഉടമ്പടി പരാജയപ്പെട്ടു. ഒരിക്കലും അത് അംഗീകരിക്കപ്പെട്ടില്ല. സഖ്യകക്ഷികളോടുള്ള ചര്‍ച്ചകള്‍ തുര്‍ക്കി പുനരാരംഭിക്കുകയും, 1923 ലെ പുതുക്കിയ ലോസാന്‍ ഉടമ്പടി സ്വതന്ത്ര കുര്‍ദിസ്ഥാന് വേണ്ടിയുള്ള പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്തു. അന്ന് മുതല്‍ സ്വന്തം രാജ്യം സ്ഥാപിക്കാന്‍ വേണ്ടിയുള്ള നിരവധി ശ്രമങ്ങള്‍ അവര്‍ നടത്തിയെങ്കിലും അവ വെറുതെയാവുകയാണ് ഉണ്ടായത്.

ഇറാഖി കുര്‍ദുകള്‍ പതിറ്റാണ്ടുകളുടെ സംഘട്ടനവും രക്തച്ചൊരിച്ചിലും സഹിച്ചിട്ടുണ്ട്. 1980കളിലെ ഇറാന്‍ഇറാഖ് യുദ്ധവേളയില്‍ കുര്‍ദ് സിവിലിയന്മരെ ഇറാഖ് രാസായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും, ഒരു കലാപം അടിച്ചമര്‍ത്തുകയും ചെയ്തു. സംഘട്ടനത്തില്‍ പതിനായിരത്തോളം കുര്‍ദുകള്‍ കൊല്ലപ്പെടുകയും, ലക്ഷത്തോളം പേര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. 1990-91 ലെ ഗള്‍ഫ് യുദ്ധത്തില്‍ 1.5 ദശലക്ഷത്തിലധികം കുര്‍ദുകള്‍ തുര്‍ക്കിയിലേക്ക് പലായനം ചെയ്തു. മറുപടിയായി, തുര്‍ക്കി അതിര്‍ത്തികള്‍ അടക്കുകയും സഖ്യസേന ഒരു സുരക്ഷിത സങ്കേതം തയ്യാറാക്കുന്നതുവരെ കുര്‍ദിഷ് അഭയാര്‍ഥികള്‍ ഒറ്റപ്പെടുകയും ചെയ്തു. കുര്‍ദുകള്‍ക്ക് യു.എന്‍ സുരക്ഷ ഉറപ്പ് നല്‍കിയതോടെ, രാജ്യത്തിന്റെ ഒരു ഭാഗം ഭരിക്കാന്‍ കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാറിന് ഇറാഖ് അനുമതി നല്‍കി.

ഇറാനിലെ ഏറ്റവും വലിയ വംശ സമൂഹമെന്ന നിലക്ക്, കുര്‍ദുകള്‍ തുടക്കത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്കിനെ പിന്തുണച്ചിരുന്നു. എന്നാല്‍, 1980കളിലെയും 1990കളിലെയും കുര്‍ദ് പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണകൂട അടിച്ചമര്‍ത്തലിന് അവര്‍ വിധേയമായി. മിഡില്‍ ഈസ്റ്റ് ഗവേഷകനായ ഷഹ്‌റാം അക്ബര്‍സാദ പറയുന്നതനുസരിച്ച് ഇന്ന് കുര്‍ദുകള്‍ ഇറാനില്‍ ‘വിലക്കേര്‍പ്പെടുത്തപ്പെട്ടവരും പുറന്തള്ളപ്പെട്ടവരും ‘ ആണ്. തുര്‍ക്കിയില്‍ കുര്‍ദുകള്‍ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമാണെങ്കിലും(ethnic minortiy), ദീര്‍ഘകാലമായി കുര്‍ദിഷ് ഭാഷാ നിരോധനമടക്കം നിരവധി ഭരണകൂട അടിച്ചമര്‍ത്തലുകള്‍ നേരിടുന്നു. ഇത് കാരണം, ഒരു തീവ്ര വിഘടനവാദ പ്രസ്ഥാനം ഇപ്പോഴും തുര്‍ക്കി സേനയുമായി ഏറ്റുമുട്ടുന്നു. 1984-99 ലെ കുര്‍ദ്തുര്‍ക്കി പോരാട്ടത്തില്‍ 40,000ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും കുര്‍ദ് സിവിലിയന്മാരായിരുന്നു. കുര്‍ദിഷ് പോരാളികളെ കീഴ്‌പ്പെടുത്താനുള്ള തുര്‍ക്കിയുടെ ശ്രമങ്ങള്‍ കുര്‍ദുകള്‍ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമായിട്ടുള്ള സിറിയയിലേക്കും വ്യാപിച്ചു. കുര്‍ദ് ജനത ദീര്‍ഘകാലമായി അവിടെയും ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ട്, എങ്കിലും ആഭ്യന്തര യുദ്ധത്തില്‍ വടക്കന്‍ സിറിയയിലെ വലിയൊരു ഭാഗം പിടിച്ചെടുത്തു. അടുത്തിടെ, സിറിയന്‍ അതിര്‍ത്തക്കുള്ളിലെ കുര്‍ദ് വിഘടനവാദികളെ ആക്രമിക്കുമെന്ന് തുര്‍ക്കി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അമേരിക്ക രംഗത്ത് വരികയും കുര്‍ദ് പോരാളികളെ സിറിയന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒതുക്കുന്ന ഒരു സുരക്ഷിത മേഖല സ്ഥാപിക്കുകയും ചെയ്തു. പുതിയ നീക്കം മുഖേന പിരിമുറുക്കങ്ങള്‍ തണുക്കുമോ അതോ തുര്‍ക്കി ഭരണകൂടത്തിനും രാഷ്ട്രരഹിതരായ കുര്‍ദുകള്‍ക്കുമിടയില്‍ വീണ്ടുമൊരു സംഘര്‍ഷത്തിന് കാരണമാകുമോ? ഉറപ്പുള്ളത് ഒരു കാര്യത്തിന് മാത്രം , സ്വന്തമായ ഒരു രാജ്യത്തിന് വേണ്ടിയുള്ള തുടര്‍ച്ചയായ പോരാട്ടമാണത്.

കടപ്പാട്: National Geographic

Facebook Comments
ഉമര്‍ സഈദ്

ഉമര്‍ സഈദ്

Related Posts

History

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാവുമ്പോൾ

by ഡോ. രാം പുനിയാനി
16/05/2022
Great Moments

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
17/04/2022
Great Moments

അടയാത്ത ജനൽ

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
05/04/2022
Great Moments

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/04/2022
Art & Literature

തൊപ്പിയും തലപ്പാവും അഫ്ഗാൻ സംസ്‌കാരത്തിന്റെ ഭാഗമാണ്

by അര്‍ശദ് കാരക്കാട്
19/03/2022

Don't miss it

Your Voice

എന്തേ ദീനിന്റെ കാര്യത്തില്‍ സ്ത്രീക്ക് സ്ഥാനമില്ലേ?

09/08/2018

നമസ്‌കാരം അള്‍ഷിമേഴ്‌സ് കുറക്കുമെന്ന് പഠനം

04/08/2012
Views

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം; ഇസ്ലാമോഫോബിയയുടെ മാറുന്ന മുഖം

19/03/2019
Knowledge

ഗ്രന്ഥക്കെട്ട് ചുമക്കുന്ന കഴുത

14/12/2015
Middle East

‘ഞാന്‍ അധികാരമോഹിയല്ല, ആധിപത്യം ആഗ്രഹിക്കുന്നുമില്ല’

28/12/2012
Politics

ഇത്തരം കാവല്‍ക്കാരുണ്ടാകുമ്പോള്‍ രാജ്യത്തിന് ഭയപ്പെടാനൊന്നുമില്ല

28/03/2019
textbook-his.jpg
Onlive Talk

പാഠപുസ്തകത്തില്‍ നിന്ന് ചരിത്രം നീക്കം ചെയ്യുമ്പോള്‍

10/02/2017
haj-air-travel.jpg
Your Voice

ഹജ്ജ് സബ്‌സിഡി: മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു സലാം

20/01/2018

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!