Monday, February 6, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History

അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അന്ത്യം

മുനഫര്‍ കൊയിലാണ്ടി by മുനഫര്‍ കൊയിലാണ്ടി
13/01/2014
in History
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

1862 നവംബറിലെ മഴക്കാലത്തിന് ശേഷമുള്ള ഒരു അപരാഹ്നത്തില്‍ റങ്കൂണില്‍ (മ്യാന്‍മാര്‍) ഒരുകൂട്ടം ബ്രിട്ടീഷ് പട്ടാളക്കരുടെ അകമ്പടിയോടെ ഒരു മൃതദേഹം പൊതിഞ്ഞുകെട്ടി ജയിലിന്റെ മതില്‍ക്കെട്ടിനകത്ത് പിന്‍ഭാഗത്ത് തയാറാക്കിയ കുഴിമാടത്തിലേക്കാനയിക്കപ്പെട്ടു. പരേതന്റെ രണ്ട് സന്താനങ്ങളും ഒരു താടിക്കാരന്‍ മുല്ലാക്കയും മാത്രമേ ജഡത്തിന്റെ കൂടെ വരാന്‍ അനുവദിക്കപ്പെട്ടുള്ളു. സായുധ കാവല്‍ക്കാര്‍ പരിസരത്തുനിന്നെത്തിയ ചെറിയ ജനക്കൂട്ടത്തെ മാറ്റിനിര്‍ത്തിയിരുന്നു. മുന്‍കൂട്ടി തയാറാക്കിവെച്ച ഖബറില്‍ ചുരുങ്ങിയ ചടങ്ങുകളോടെ മൃതദേഹം അടക്കി. പ്രത്യേകം തിരിച്ചറിയപ്പെടാന്‍ സാധിക്കാത്തവിധം മണ്ണിട്ടുനിരത്തി.

ഒരാഴ്ചക്കുശേഷം ബ്രിട്ടീഷ്‌കമ്മീഷണര്‍ ക്യാപ്റ്റന്‍ ഡേവിസ് ലണ്ടനിലെ തന്റെ മേധാവികള്‍ക്കെഴുതി. ”ജയില്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ തടവുകാരായ അലവലാതികളെല്ലാം ഉണ്ട്. രോഗശയ്യയിലായിരുന്ന വൃദ്ധന്റെ മരണം കുടുംബത്തെ ഒട്ടും ബാധിച്ചതായി തോന്നുന്നില്ല. വാര്‍ദ്ധക്യസഹജമായ അവശതകളായിരുന്നു അയാളുടെ മരണകാരണം. കാലത്ത് 5 മണിക്കായിരുന്നു മരണം. റങ്കൂണിലെ മുസ്‌ലിം പ്രദേശത്ത് മുന്‍ രാജാവിന്റെ നിര്യാണം ഒരു ചലനവുമുണ്ടാക്കിയില്ല. എങ്കിലും ദൃക്‌സാക്ഷികളായ ഏതാനും കിറുക്കന്മാര്‍ കൂടിനിന്ന് ഇസ്‌ലാമിന്റെ അന്തിമവിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. നിരപ്പാക്കിയ ശവകുടീരത്തിന്റെ ഭാഗത്ത് മുളകൊണ്ട് ഒരു വേലി തീര്‍ത്തിട്ടുണ്ട്. ഏതാനും മാസങ്ങള്‍കൊണ്ട് രാജാവും മുളവേലിയും ദ്രവിച്ച് മണ്ണില്‍ ലയിക്കും. ”.

You might also like

ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്?

അറബി കലിഗ്രഫിയും നുമിസ്മാറ്റിക് പഠന ശാഖയും

ദുൽഖർനൈനി നിർമ്മിച്ച ഭിത്തി

മൂസാ-ഖദിര്‍ സംഭവത്തിലെ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നം

ഡേവിസ് പരാമര്‍ശിച്ച വൃദ്ധന്‍ ചെങ്കിസ് ഖാന്റേയും അക്ബറിന്റേയും ഷാജഹാന്റേയും പിന്‍ഗാമിയായി മുഗള്‍ വംശത്തില്‍ 1775 ല്‍ ജനിച്ച ബഹദൂര്‍ഷാ രണ്ടാമന്‍ എന്നറിയപ്പെട്ട ബഹദൂര്‍ഷാ സഫര്‍ ആയിരുന്നു.  തന്റെ ജീവിതകാലത്തുതന്നെ മുഗള്‍ രാജവംശത്തിന്റെ പ്രതാപവും പ്രൗഡിയും അസ്തമിക്കുന്നതും തന്റെ വംശം അപമാനിക്കപ്പെടുന്നതും അദ്ദേഹം കണ്ടു. ഇന്ത്യന്‍ തീരപ്രദേശത്ത്  കച്ചവടക്കാരായെത്തിയ ബ്രിട്ടന്‍ അകത്ത് കടക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കുകയായിരുന്നു അന്ന്. ഇന്നും നിലനില്‍ക്കുന്ന സമ്പന്നമായ ഒരു ഭാഷയും സംസ്‌കാരവും ഭാരതത്തിന് സംഭാവനനല്‍കി പുഷ്ടിപ്പെടുത്തിയ മുഗള്‍ വംശത്തിലെ അവസാനത്തെ കണ്ണിയായിരുന്നു സഫര്‍. താജ്മഹലും, കുതബ്മിനാറും, ചെങ്കോട്ടയും ദല്‍ഹിയിലേയും ആഗ്രയിലേയും ഉദ്യാനങ്ങളും കെട്ടിടങ്ങളും ഇന്നും സാംസ്‌കാരിക പൈതൃകങ്ങളായി നിലകൊള്ളുന്നു. സഹൃദയനും കവിയുമായിരുന്ന ബഹദൂര്‍ഷാ, ‘സഫര്‍’ എന്ന തൂലികാനാമത്തിലെഴുതിയ ഗസലുകള്‍ ഇന്നും സിനിമകളിലും ടി.വി. പരിപാടികളിലും ഗൃഹാതുരത്തോടെ ആലപിക്കപ്പെടുന്നു

രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ‘സിപാഹി ലഹള’ എന്ന കലാപം 1857 മേയ് ഒമ്പതിന്ന് മീററ്റിലാണ് ആരംഭിച്ചത്. മംഗള്‍ പാണ്ഡെ എന്ന പട്ടാളക്കാരനായിരുന്നു ലഹള തുടങ്ങിവെച്ചത്. ഇത് വ്യാപകമായ ജനപങ്കാളിത്തത്തോടെ വെള്ളക്കാര്‍ക്കെതിരായ കലാപമായി മാറി. ഒരു കൂട്ടം ഇന്ത്യന്‍ പട്ടാളക്കാര്‍ വെള്ളക്കാരായ മേലുദ്യേഗസ്ഥര്‍ക്കെതിരെ തിരിയുകയും അവരെ വധിക്കുകയും ചെയ്തതോടെയാണ് തുടക്കം. മാര്‍ച്ച് ചെയ്ത് ദല്‍ഹീയിലെത്തിയ പട്ടാളം ബഹദൂര്‍ഷായോട് സമരത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു അവസാനം നിര്‍ബന്ധത്തെതുടര്‍ന്ന് സമ്മതം മൂളിയ അദ്ദേഹത്തെ അവര്‍ ജാതിമതഭേതമെന്യെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. ദല്‍ഹിപിടിച്ചശേഷം ഒരു മാസത്തിനകം കാന്‍പൂര്‍, ലഖ്‌നൗ, ബനാറസ്, അലാഹബാദ്, ബരേലി, ജാന്‍സി എന്നിവിടങ്ങളിലേക്ക് കലാപം പടര്‍ന്നു. ബ്രിട്ടീഷുകാര്‍ കണ്ടമാനം വധിക്കപ്പെട്ടു. ബംഗാള്‍, ബോംബെ എന്നിവിടങ്ങളിലെ ബാരക്കുകളിലേക്കും ലഹള പടര്‍ന്നു.

ഹൈന്ദവരിലെ സവര്‍ണവിഭാഗക്കാരായിരുന്നു ഇന്ത്യന്‍ സേനയിലെ ഭൂരിപക്ഷവും. ഇവരുടെ ആചാരങ്ങള്‍ക്കനുസരിച്ചുള്ളസൗകര്യങ്ങള്‍ നിഷേധിച്ചതും, ജാതിമതാടിസ്ഥാനത്തില്‍ വിഭജനം ഏര്‍പ്പെടുത്തിയതും, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനത്തിനുള്ള ശ്രമം നടക്കുന്നു എന്ന സംശയവും, ജാതിഭ്രഷ്ടിന് കാരണമാകുന്ന ബര്‍മയിലേക്കുള്ള കടല്‍യാത്രക്ക് വിസമ്മതിച്ചവരെ തൂക്കിലേറ്റിയതുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ സിപാഹികളില്‍ കടുത്ത അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കിയിരുന്നു. അതിനിടെ പുതിയ എന്‍ഫീല്‍ഡ് റൈഫിളുകളുടെ വെടിയുണ്ടയില്‍ പന്നിയുടേയും പശുവിന്റേയും കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന കിംവദന്തികൂടി ഉയര്‍ന്നത് ഇരു മതവിഭാഗത്തേയും അങ്ങേയറ്റം പ്രകേപിപ്പിച്ചു. ഉത്തരേന്ത്യയാകെ പിടിച്ചുകുലുക്കിയ ലഹള ഒരു വര്‍ഷക്കലം നീണ്ടുനിന്നു. ആധുനികരീതിയില്‍ സജ്ജീകരിച്ചതും ആസൂത്രിതവുമായ ബ്രിട്ടീഷ് നീക്കങ്ങള്‍ക്കുമുമ്പില്‍ സിപാഹികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. വെള്ളക്കാര്‍ ദല്‍ഹി തിരിച്ചുപിടിച്ചു. പിന്നീട് എല്ലാ കലാപബാധിത പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും നേതൃത്വം നല്‍കിയവരേയും സഹായിച്ചവരേയും നിഷ്‌കരുണം ശിക്ഷിക്കുകയും തൂക്കലേറ്റുകയും ചെയ്തു. ബഹദൂര്‍ഷായുടെ സഹോദരങ്ങളേയും കുടുംബത്തേയും തൂക്കിലേറ്റി. രോഗിയും അവശനുമായ മുഗള്‍ ചക്രവര്‍ത്തിയെ ഒരു കാളവണ്ടിയില്‍ ബര്‍മയിലേക്ക് നാടുകടത്തി. വെള്ളക്കാര്‍ക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന ആദ്യത്തേതും ഏറ്റവും ശക്തവുമായ വെല്ലുവിളി അവസാനിപ്പിച്ചു. ഇന്ത്യാചരിത്രത്തില്‍ മതമൈത്രിയുടേയും രാജ്യസ്‌നേഹത്തിന്റേയും ധീരതയുടേയും മഹത്തായ മാതൃകയായി ഈ സംഭവം രേഖപ്പെടുത്തപ്പെട്ട് കിടക്കുന്നു.

Facebook Comments
മുനഫര്‍ കൊയിലാണ്ടി

മുനഫര്‍ കൊയിലാണ്ടി

കൊയിലാണ്ടി വലിയമാളിയക്കല്‍ സയ്യിദ് അഹമ്മദ് മുനഫര്‍ കോയഞ്ഞിക്കോയ തങ്ങളുടെ മൂത്ത പുത്രന്‍. ജനനം 1933 ഡിസംബര്‍. കൊയിലാണ്ടി ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഹൈസ്‌കൂള്‍ , ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോബെ B.E.S.T, കേരള ഫോറസ്റ്റ് വകുപ്പ്, K.O.T.C കുവൈത്ത്, K.O.T.C ലണ്ടന്‍, സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് ജിദ്ദ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തു. 1991-ല്‍ റിട്ടയര്‍ ചെയ്തു. ആനുകാലികങ്ങളില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, ഫീച്ചറുകള്‍, ഫലിത കോളങ്ങള്‍ എന്നിവ എഴുതാറുണ്ട്. 'അഹ്‌ലുബൈത്ത് (പ്രവാചക സന്താന പരമ്പര) ചരിത്ര സംഗ്രഹം' എന്ന കൃതിയുടെ കര്‍ത്താവാണ്. 2005 മുതല്‍ കോഴിക്കോട് ഹിറാ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു.  





Related Posts

ഇസ്ഹാഖ് സാകാ 'എൻ്റെ സുറീയാനീ സഭ' എന്ന പുസ്തകവുമായി
Great Moments

ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്?

by സ്വാലിഹ് നിസാമി പുതുപൊന്നാനി
25/01/2023
Art & Literature

അറബി കലിഗ്രഫിയും നുമിസ്മാറ്റിക് പഠന ശാഖയും

by സബാഹ് ആലുവ
14/12/2022
History

ദുൽഖർനൈനി നിർമ്മിച്ച ഭിത്തി

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
11/12/2022
History

മൂസാ-ഖദിര്‍ സംഭവത്തിലെ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നം

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
09/12/2022
Civilization

ഗുഹാവാസികളുടെ ( അസ്ഹാബുൽ കഹ്ഫ് ) യഥാര്‍ഥ കഥ

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
01/12/2022

Don't miss it

Personality

ചിരിയും കളിയും ഇഷ്ടപ്പെട്ട നബി

17/07/2018
dalit.jpg
Onlive Talk

സബ്കാ സാത് സബ്കാ വികാസിന്റെ വഡോദര മാതൃക

20/04/2015
believe.jpg
Faith

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാനൊരിക്കലും ഖേദിച്ചിട്ടില്ല

28/03/2017
Art & Literature

അതിജീവനത്തിന്റെ പെയിന്റിങ്ങുകള്‍

01/09/2018
Youth

ധ്യാനം പകരുന്ന ഊർജം

19/11/2021
Views

കുടിയിറിക്കപ്പെട്ടവരെക്കുറിച്ചെഴുതിയ അബ്ദുറസാഖ് ഗുർന

28/10/2021
Palestine

ഗസ്സ: ‘ക്വാറന്റൈനിനുള്ളിലെ ക്വാറന്റൈന്‍’

16/09/2020
Columns

ജനാധിപത്യത്തെ ചൂഷണം ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് കോടതി വിധികള്‍

17/01/2019

Recent Post

ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ പൊലീസ് ഉപദ്രവിച്ചതായി സിദ്ദീഖ് കാപ്പന്‍

04/02/2023

‘ജൂത വിരുദ്ധത പോലെ ഇസ്‌ലാമോഫോബിയയും കുറ്റകരമാക്കണം’

04/02/2023

ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടു

04/02/2023

നിരായുധനായ 26കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍

04/02/2023

അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം; ടി.വി പരിപാടിക്കിടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി അധ്യാപകന്‍

04/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!