Thursday, July 7, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture Civilization

താലിബാന്‍ സുരക്ഷയോടെ, അഫ്ഗാന്‍ മ്യൂസിയം വീണ്ടും തുറന്നു

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
08/12/2021
in Civilization
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അഫ്ഗാനിസ്ഥാനിലെ ദേശീയ മ്യൂസിയം വീണ്ടും തുറന്നിരിക്കുന്നു. പകരംവയ്ക്കാന്‍ കഴിയാത്ത രാജ്യത്തെ ദേശീയ പൈതൃക ഭാഗങ്ങളെ ഒരുകാലത്ത് തകര്‍ത്ത താലിബാനും അതിന്റെ അംഗങ്ങളും ഇപ്പോള്‍ തലസ്ഥാനമായ കാബൂളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് കാവല്‍ നില്‍ക്കുകയാണ്. നിലവില്‍, ദിവസേന 50 മുതല്‍ 100 പേരാണ് മ്യൂസിയം സന്ദര്‍ശിക്കുന്നത്. അതില്‍ പലരും താലിബാന്‍ അംഗങ്ങളാണ്. പ്രാചീന ശിലായുഗം മുതല്‍ 20-ാം നൂറ്റാണ്ട് വരെയുള്ള കരകൗശല വസ്തുക്കള്‍ ഉള്‍കൊള്ളുന്ന മ്യൂസിയം ആഴ്ചകള്‍ക്ക് മുമ്പാണ് തുറന്നത്. രാജ്യത്തുനിന്ന് യു.എസ്, നാറ്റോ സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തില്‍, ആഗസ്റ്റിന്റെ പുകുതിയോടെ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് മ്യൂസിയം തുറക്കുന്നത്. ഇതിന്റെ ഡയറക്ടര്‍ മുഹമ്മദ് ഫഹീം റഹീമിനും അംഗങ്ങള്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കിയെങ്കിലും, മറ്റ് അഫ്ഗാന്‍ സിവില്‍ സര്‍വീസുകാരെ പോലെ ആഗസ്റ്റ് മുതല്‍ ശമ്പളം ലഭിക്കുന്നില്ല. അഫ്ഗാന്‍ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ ധനസഹായം വെട്ടികുറക്കുകയും, ബില്യണ്‍ക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ആസ്തികള്‍ യു.എസ് മരവിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

സുരക്ഷാ ഗാര്‍ഡുകള്‍ മാത്രമാണ് മാറിയതെന്ന് മുഹമ്മദ് ഫഹീം റഹീമി പറയുന്നു. ഇപ്പോള്‍, താലിബാന്‍ കെട്ടിട സുരക്ഷക്ക് കാവല്‍ നിന്നിരുന്ന പൊലീസ് സംഘത്തെ മാറ്റുകയും, സ്ത്രീ സന്ദര്‍ശകരെ പരിശോധിക്കുന്നതിന് വനിത സുരക്ഷാ ഗാര്‍ഡുകളെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. പതിവായി വൈദ്യുതി മുടക്കം ഉണ്ടാവുകയും, മ്യൂസിയത്തിലെ ജനറേറ്റര്‍ തകരാറിലാവുകയും ചെയ്തതിനാല്‍ പ്രദര്‍ശനമുറികള്‍ ഇരുട്ടിലകപ്പെട്ടിരിക്കുന്നു. ചുമലില്‍ തൂങ്ങികിടക്കുന്ന തോക്കുമായി വെളളിയാഴ്ച വിവിധ താലിബാന്‍കാരും സന്ദര്‍ശനത്തിനെത്താറുണ്ട്. അവര്‍ മൊബൈല്‍ ഫോണിലെ വെളിച്ചം ഉപയോഗിച്ചാണ് 18-ാം നൂറ്റാണ്ടാലെ ആയുധങ്ങളും, പുരാതന മണ്‍പാത്രങ്ങളും കാണുന്നത്.

You might also like

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

ഖത്ത്-അൽ അന്ദലൂസി

ഇത് നമ്മുടെ പുരാതന ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ ഇത് കാണാനാണ് ഞങ്ങള്‍ വന്നിരിക്കുന്നതെന്ന് തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ നിന്നുള്ള 29 വയസ്സുകാരനായ താലിബാന്‍ പോരാളി മന്‍സൂര്‍ ദുല്‍ഫിഖാര്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാ ഗാര്‍ഡായി നിയമിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത ദേശീയ പൈതൃകത്തില്‍ ഉള്‍പ്പെട്ട അമ്പരിപ്പിക്കുന്ന മ്യൂസിയത്തിലേക്കുള്ള ആദ്യ സന്ദര്‍ശന ശേഷം, ‘ഞാനിപ്പോള്‍ വളരെ സന്തോഷവാനാണ്’ എന്നാണ് ദുല്‍ഫിഖാര്‍ പറയുന്നത്.

1990കളില്‍ അധികാരത്തിലെത്തിയ ആദ്യ ഘട്ടത്തില്‍ താലിബാന്‍ മ്യൂസിയം കൊള്ളയടിക്കുകയും, വിലമതിക്കാനാവാത്ത പ്രതിമകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു; അനിസ്‌ലാമികമാണെന്ന് കാണുന്നവ പ്രത്യേകിച്ചും. അത്തരത്തിലുള്ള കരകൗശല വസ്തുക്കളില്‍ ഒന്നിന്റെ -രണ്ടാം നൂറ്റാണ്ടിലെ രാജാവിന്റേതെന്ന് കരുതന്ന പ്രതിമയുടെ അവശിഷ്ടങ്ങള്‍ മ്യൂസിയത്തിന്റെ പ്രവേശന കവാടത്തില്‍ കാണാവുന്നതാണ്. ഇപ്പോള്‍ അത് ഫ്രാന്‍സിലെ വിദഗ്ധരും, മ്യൂസിയത്തിന്റെ പുനരുദ്ധാരണ വകുപ്പും ചേര്‍ന്ന് പനഃസ്ഥാപിച്ചിട്ടുണ്ട്.

2001ല്‍ താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഉമറിന്റെ നിര്‍ദേശപ്രകാരം മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ പാറക്കെട്ടില്‍ കൊത്തിയ ആറാം നൂറ്റാണ്ടിലെ വലിയ രണ്ട് ബുദ്ധ പ്രതിമകള്‍ താലിബാന്‍ തകര്‍ക്കുകയും, അത് വലിയ അന്താരാഷ്ട്ര വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. അതിനാല്‍, ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണത്തിലാക്കുകയും, ഓരോ പ്രവിശ്യകള്‍ പിടിച്ചെടുക്കുകയും ചെയ്തത്, രാജ്യത്തെ സാംസ്‌കാരിക പൈതൃകത്തിന് സമാന വിധി കാത്തിരിക്കുന്നുണ്ടെന്ന കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നുവെങ്കിലും, ഇതുവരെ അങ്ങനെയൊന്നും രാജ്യത്ത് ദൃശ്യമാകുന്നില്ല.

2001ല്‍ മ്യൂസിയത്തിലെ പുരവാസ്തുക്കള്‍ നശിപ്പിച്ചത് ഉന്നതാധികാര ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഉത്തരവില്ലാതെ താഴെതട്ടിലുള്ള താലിബാന്‍ അംഗങ്ങളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വര്‍ദക് പ്രവിശ്യയില്‍ നിന്നുള്ള 40കാരനായ താലിബാന്‍ അംഗവും, മതവിദ്യാലയത്തിലെ അധ്യാപകനുമായ സൈഫുല്ല വ്യക്തമാക്കിയത്. മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിന് പുറത്ത് ഫലകത്തില്‍ കൊത്തിവെച്ചതുപോലെ, ‘സംസ്‌കാരം നിലനില്‍ക്കുമ്പോഴാണ് രാഷ്ട്രം നിലനില്‍ക്കുന്നത്’ എന്ന ആശയത്തെ ഒരുപക്ഷേ, പുതിയ അഫ്ഗാന്‍ സര്‍ക്കാര്‍ വിലമതിക്കുമെന്ന് കരുതാം.

( കടപ്പാട്- അല്‍ജസീറ)

Facebook Comments
Tags: AfganistanmuseumTaliban
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
23/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
20/06/2022
Civilization

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

by ഉഫുക് നജാത്ത് താശ്ജി
08/06/2022
Civilization

ഖത്ത്-അൽ അന്ദലൂസി

by സബാഹ് ആലുവ
12/04/2022
Civilization

സഫ്ദർജംഗ് ടോംബ്: സ്വർഗത്തിലെ മഖ്ബറ

by സബാഹ് ആലുവ
24/01/2022

Don't miss it

Fiqh

കൊറോണ കാലത്തെ നമസ്കാരം

20/03/2020
Vazhivilakk

സൗഹൃദ നാളുകളുടെ വീണ്ടെടുപ്പിന് -1

17/11/2021
Culture

കേരളത്തിലെ ജൂത ചരിത്രം പറയുന്ന ‘ഹിബ്രു പണ്ഡിറ്റ്’

29/10/2019
Islam Padanam

സര്‍ തോമസ് ഡബ്ലൂ. ആര്‍നോള്‍ഡ്

17/07/2018
A supporter of Lebanese militant Georges Ibrahim Abdallah holds up a placard bearing his portrait and a slogan in French and Arabic reading: 'I am Georges Abdallah' during a protest outside the French embassy in Beirut demanding his release on February 20, 2015.
Human Rights

ജോര്‍ജ്ജസ് ഇബ്രാഹിം അബ്ദുല്ല; തടവറയില്‍ 36 വര്‍ഷം പിന്നിടുമ്പോള്‍

22/09/2020
Columns

മോദി കാലത്തെ ഇസ്ലാമിക കര്‍മ്മ ശാസ്ത്രം

26/03/2022
divorce1.jpg
Family

അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹമോചനം വര്‍ദ്ധിക്കുന്നതെന്തു കൊണ്ട്? (2)

28/02/2013
Views

പര്‍ദ്ദ അറേബ്യന്‍ വത്കരണത്തിന്റെ പ്രതീകമാണ്

24/12/2014

Recent Post

സബ്കാ സാഥ്, സബ്കാ വികാസ്!

07/07/2022

തുനീഷ്യ: റാഷിദ് ഗനൂഷിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

06/07/2022

മഞ്ഞുരുക്കം: വര്‍ഷങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയുമായി മഹ്‌മൂദ് അബ്ബാസും ഇസ്മാഈല്‍ ഹനിയ്യയും

06/07/2022

മഹാരാഷ്ട്ര: മുസ്ലിം ആത്മീയ നേതാവ് വെടിയേറ്റ് മരിച്ചു

06/07/2022

സൂറത്തുന്നംല്: ഉറുമ്പില്‍ നിന്നും പഠിക്കാനുള്ള പാഠങ്ങള്‍

06/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!