Thursday, August 18, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

മുസ്‌ലിം മണ്ണില്‍ ഇസ്രയേല്‍ കടന്നു കയറുമ്പോള്‍

അബ്ദുസ്സമദ് അണ്ടത്തോട് by അബ്ദുസ്സമദ് അണ്ടത്തോട്
14/08/2020
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്രായേല്‍ രാഷ്ട്രവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമെന്ന ബഹുമതി യു എ ഇ നേടിയിരിക്കുന്നു. ചരിത്ര നിമിഷം എന്നാണു ഇസ്രായേലും യു എ ഇ യും മധ്യസ്ഥ റോള്‍ വഹിച്ച അമേരിക്കയും ഇതിനെ കുറിച്ച് പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളും ബഹറിന്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളും പുതിയ കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതെ സമയം ഫലസ്തീന്‍ ഭരണകൂടവും ഹമാസും പി എല്‍ ഓ പോലുള്ളവരും ഇറാനും കരാറിനെ അപലപിക്കുകയും ചെയ്യുന്നു.

കരാര്‍ വഴി ഇസ്രയേല്‍ വെസ്റ്റ്‌ ബാങ്കില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം അവസാനിപ്പിക്കും എന്നാണു യു എ ഇ പറഞ്ഞതെങ്കിലും പദ്ധതി ഇപ്പോഴും മേശപ്പുറത്താണ്, പദ്ധതി കുറച്ചു വൈകുപ്പിക്കുന്നു എന്നെ ഇതിനു അര്‍ത്ഥമുള്ളൂ എന്നാണു ഇസ്രായേലും അമേരിക്കയും പ്രതികരിച്ചത്. യു എ ഇ യുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കും എന്നാണ് അമേരിക്കയും ഇസ്രായേലും യോറോപ്യന്‍ രാജ്യങ്ങളും ഈജിപ്ത് ജോര്‍ദാന്‍ പോലുള്ള അറബി നാടുകളും പ്രത്യാശ പ്രകടിപ്പിക്കുന്നത്.

You might also like

മുകേഷ് പാടിയ ഒരു പാട്ടിന്റെ വരികൾ ഇങ്ങിനെയാണ്‌

ജെൻഡർ ന്യൂട്രാലിറ്റി സർവ്വനാശത്തിൻ്റെ അജണ്ട

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

വിസ്മരിക്കരുത്, ഫാസിസവും ഹിന്ദുത്വയും ആത്മമിത്രങ്ങങ്ങൾ തന്നെയാണ്

Also read: ഡോ. ഇസാം അൽ ഇർയാൻ വിശ്വാസ ദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പര്യായം

നേരിട്ടുള്ള വികസന പങ്കാളിത്വം, കൃഷി ടൂറിസം കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും അടുത്ത് തന്നെ പല കരാറുകളും ഒപ്പുവെക്കും എന്നാണ് പ്രഖ്യാപനം. അതെ സമയം എന്തിനു വേണ്ടിയായിരുന്നുവോ അറബി നാടുകള്‍ ഇസ്രായേലുമായി ബന്ധം വേണ്ടെന്നു വെച്ചത് ആ പ്രശ്നം അവസാനിച്ചില്ല എന്ന് മാത്രമല്ല ഇപ്പോള്‍ അത് കൂടുതലാണ്. “Abraham Agreement” എന്നാണു കരാറിനെ ട്രമ്പ്‌ വിശേഷിപ്പിച്ചത്‌.

ഇസ്രായേലിനും പടിഞ്ഞാറുനിന്നുള്ള അവരുടെ സില്‍ബന്ധികള്‍ക്കും പലസ്‌തീന്‍ ജനത സ്വന്തം മാതൃരാജ്യത്തിനുവേണ്ടി നടത്തുന്ന പോരാട്ടം അറബികളും ഇസ്രായേലികളും തമ്മിലുള്ള ഒരു കലഹം മാത്രമാണ്‌. 1947 നവംബറില്‍ ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ പലസ്‌തീനില്‍ രണ്ട്‌ രാജ്യങ്ങളെ അനുവദിച്ചു. 55 ശതമാനം ഭൂമി കൈവശംവെക്കുന്ന ജൂതരാഷ്‌ട്രവും ബാക്കി ഭാഗം പലസ്‌തീന്‍ രാഷ്‌ട്രവും. ഐക്യരാഷ്‌ട്രസഭയ്‌ക്കുകീഴിലുള്ള ഒരു പ്രത്യേക സ്ഥലമായി ജറുസലേം നിലനില്‍ക്കും. 1948 മെയ്‌ 15ന്‌ ജൂതവിഭാഗം ഏകപക്ഷീയമായി ഒരു സ്വതന്ത്രരാഷ്‌ട്രം പ്രഖ്യാപിച്ചു. ഇതാണ്‌ ഒന്നാം അറബ്‌-ഇസ്രായേല്‍ യുദ്ധത്തിന്‌ തുടക്കമിട്ടത്‌. പലസ്‌തീനികളുടെ അംഗീകാരമില്ലാതെ പലസ്‌തീനിന്റെ മണ്ണില്‍ ഒരു ജൂതരാഷ്‌ട്രം രൂപീകരിക്കുന്നതിനെ എതിര്‍ത്തുകൊണ്ട്‌ അറബ്‌ രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളായി. തുടര്‍ന്നുള്ള സംഭവങ്ങളില്‍ വലിയ ശതമാനം ഫലസ്തീനികള്‍ക്കും തങ്ങളുടെ നാടും വീടും വിട്ടു പോകേണ്ടി വന്നു.

ഈ വിഷയകമായി ഐക്യരാഷ്ട്രസഭ കുറെ പ്രമേയം പാസ്സാക്കി. എല്ലാത്തിനും പുല്ലു വില മാത്രമേ ഇസ്രയേല്‍ കല്‍പ്പിച്ചുള്ളൂ. അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല എന്ന ജനീവ കണ്‍വെന്‍ഷന്റെ നിരോധനത്തിന്‌ വിരുദ്ധമായി അധിനിവേശ വെസ്റ്റ്‌ ബാങ്കില്‍ ഇപ്പോള്‍ 400,000 ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്‌. ഈ കുടിയേറ്റക്കാര്‍ ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള്‍ പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ കുടിയേറ്റം പുരോഗമിക്കുന്നത്. അതില്‍ നിന്നും ഇസ്രയേല്‍ മാറുമെന്നു യു എ ഇ പറയുമ്പോള്‍ തല്‍ക്കാലം നിര്‍ത്തി വെച്ചു എന്ന് മാത്രമാണ് അമേരിക്കയും ഇസ്രായേലും പറയുന്നത്.

Also read: ലിബറലിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം

ജൂതരാഷ്ട്രം എന്നതല്ല ഇസ്രായേലിനെ അംഗീകരിക്കുന്നതില്‍ നിന്നും ഇതുവരെ മുസ്ലിം രാജ്യങ്ങളെ തടഞ്ഞത്. ഫലസ്തീനിനോട് അവര്‍ കാണിക്കുന്ന മനുഷ്യത്വ രഹിതമായ ഇടപെടല്‍ മൂലമാണ്. അയല്പക്കങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം എന്നും ആരും ആഗ്രഹിക്കും. അത് മേഖലക്ക് കരുത്തു നല്‍കും. അതെ സമയം മുസ്ലിംകളെ ഭിന്നിപ്പിക്കുക എന്ന പദ്ധതിയാണു എന്നും ജൂതര്‍ സ്വീകരിച്ച നിലപാട്. അപ്പുറത്ത് ഇറാനെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അമരിക്ക ഗള്‍ഫ് രാജ്യങ്ങളെ പ്രലോഭിപിപ്പിക്കുന്നത് എന്നും വാര്‍ത്ത വരുന്നു. സുന്നി ഷിയ അനൈക്യം കൂടുതല്‍ ശക്തമാക്കുന്നതില്‍ അമേരിക്കയും ഇസ്രയേലും വിജയം കണ്ടിട്ടുണ്ട്.

ഒരിക്കല്‍ കൈറോ സന്ദര്‍ശനം നടത്തിയപ്പോള്‍ ആ നാട്ടുകാരനായ ഒരാളുടെ കാറിലാണ് യാത്ര ചെയ്തത്. ഒരിടത്തു എത്തിയപ്പോള്‍ അയാള്‍ പുറത്തേക്കു കാര്‍ക്കിച്ചു തുപ്പി. അപ്പോഴാണ് മനസ്സിലായത്‌ അത് ഇസ്രായേല്‍ എംബസ്സിയാണെന്ന്. ഇസ്രയേല്‍ അറബ് മുസ്ലിം മനസ്സുകളില്‍ എന്നും വഞ്ചനയുടെ കഥയാണ് പറയുന്നത്. നിലവിലുള്ള വിഷയങ്ങള്‍ അവസാനിക്കാതെ അവര്‍ക്ക് വഴി തുറന്നു കൊടുക്കുക എന്നത് തീര്‍ത്തും ആത്മഹത്യ പരമാണ്. ഈ കരാര്‍ കൊണ്ട് അമേരിക്കയിലെ ജൂതരുടെ വോട്ടുകള്‍ പെട്ടിയില്‍ വീഴുമെന്നു ട്രമ്പ്‌ കരുതുന്നു. ഇനിയും കൂടുതല്‍ അറബ് ഗള്‍ഫ് നാടുകള്‍ യു എ ഇ യെ പിന്തുടരും എന്ന് വന്നാല്‍ ഫലസ്തീന്‍ ഒരു ചരിത്രമായി അവസാനിക്കും. ഈ കരാറിന്റെ ഗുണഭോക്താക്കളുടെ പട്ടികയില്‍ മുസ്ലിം രാജ്യങ്ങളോ മുസ്ലിംകളോ വരുന്നത് വിദൂര സാധ്യത മാത്രമാണ്.

അമേരിക്ക ഇസ്രായേല്‍ ഗൂഡാലോചനയില്‍ അറബ് രാജ്യങ്ങള്‍ വീണു പോകുന്നു. ട്രമ്പിന്റെ മുസ്ലിം വിരോധം പ്രശസ്തമാണ് . അതെ പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ഇസ്രയേല്‍ അടുപ്പവും. ഒരിക്കല്‍ യുദ്ധത്തിലൂടെയാണ് അറബ് പ്രദേശങ്ങള്‍ ഇസ്രയേല്‍ കീഴടക്കിയത്. ഇപ്പോള്‍ നയതന്ത്രത്തിലൂടെ സാധ്യമാകുന്നു. ട്രമ്പിന്റെ വിശ്വസ്തരായ ഭരണാധികാരികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനിയുമുണ്ട്. അവരുടെ പ്രഖ്യാപനവും മറിച്ചാകാന്‍ ഇടയില്ല എന്ന് വേണം പ്രതികരണങ്ങള്‍ മനസ്സിലാക്കി തരുന്നത്

Facebook Comments
അബ്ദുസ്സമദ് അണ്ടത്തോട്

അബ്ദുസ്സമദ് അണ്ടത്തോട്

തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് ജനനം. പിതാവ് ആനോടിയില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മാതാവ് റുഖിയ, ഫാറൂഖ് കോളേജ് , പൊന്നാനി എം ഇ എസ് കോളേജ് എന്നിവടങ്ങളില്‍ പഠനം. രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് ശേഷം മുന്ന് വർഷം ഇസ്ലാം ഓൺലൈവിൽ (www.islamonlive.in) ജോലി ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഉറുദു അറബിക് എന്നീ ഭാഷകളില്‍ പ്രാവീണ്യം.

Related Posts

independence day
Columns

മുകേഷ് പാടിയ ഒരു പാട്ടിന്റെ വരികൾ ഇങ്ങിനെയാണ്‌

by അബ്ദുസ്സമദ് അണ്ടത്തോട്
15/08/2022
Columns

ജെൻഡർ ന്യൂട്രാലിറ്റി സർവ്വനാശത്തിൻ്റെ അജണ്ട

by ജമാല്‍ കടന്നപ്പള്ളി
09/08/2022
Hiding gender neutrality
Columns

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

by ടി.കെ.എം. ഇഖ്ബാല്‍
02/08/2022
Columns

വിസ്മരിക്കരുത്, ഫാസിസവും ഹിന്ദുത്വയും ആത്മമിത്രങ്ങങ്ങൾ തന്നെയാണ്

by രാമചന്ദ്ര ഗുഹ
30/07/2022
Columns

ഗുജറാത്തുകൾ ആവർത്തിക്കാതിരിക്കാൻ

by ജമാല്‍ കടന്നപ്പള്ളി
27/07/2022

Don't miss it

roots.jpg
Book Review

അബൂറഹ്മയുടെ സംസാരിക്കുന്ന ചിത്രങ്ങള്‍

17/02/2014
Interview

അല്‍ അസ്ഹര്‍ സിരാകേന്ദ്രമാണ്, അത് ആരുടെയും വാലാകാന്‍ പാടില്ല : ഖറദാവി

01/01/2014
sandcastles.jpg
Book Review

മണല്‍കൊട്ടാരവും മഞ്ഞുമനുഷ്യനും

17/07/2013
Counter Punch

പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള പ്രണയം അഥവാ ഇടവകയിലെ പൂച്ച മിണ്ടാപ്പൂച്ച

28/11/2013
royal.jpg
Tharbiyya

നാട്ടുവഴികള്‍ക്ക് അപ്പുറമുള്ള രാജപാത

29/04/2016
Onlive Talk

പൗരത്വ നിയമ ഭേദഗതി, 10 ചോദ്യങ്ങളും ഉത്തരങ്ങളും

08/01/2020
Editors Desk

അപഹാസ്യനായി പടിയിറങ്ങുന്ന മോദി

18/05/2019
gazali887.jpg
Book Review

ഇമാം ഗസാലി: എഴുത്തും വായനയും

24/06/2014

Recent Post

‘വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്, ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളത്’; പ്രതികരിച്ച് ബില്‍ക്കീസ് ബാനു

18/08/2022

“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”

18/08/2022
abubaker sidheeq

സാരഥ്യം അബൂബക്കർ സിദ്ദിഖിലേക്ക്

17/08/2022

ന്യൂജഴ്‌സിയിലെ സ്വാതന്ത്ര്യദിനാഘോഷ പ്ലോട്ടിനെതിരെ വ്യാപക പ്രതിഷേധം

17/08/2022

‘ഒരു പ്രതീക്ഷയും ഇല്ല’ സിറിയയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

17/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!