Friday, August 12, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/04/2021
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പുരാതന മാസിഡോണിയയിലെ രാജാവായിരുന്നു അലക്സാണ്ടർ മൂന്നാമൻ(21 ജുലൈ 356-11 ജൂൺ 323 ബീ.സി), മാസിഡോണിയക്കാരനായ അലക്സാണ്ടർ ,അലക്സാണ്ടർ ദ ഗ്രേറ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നതും അദ്ദേഹമാണ്. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളായി ഇന്നും വാഴ്ത്തപ്പെടുന്നു. യുദ്ധത്തിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത യോദ്ധാവ് കൂടിയാണയാൾ. മരണമടയുമ്പോഴേക്കും പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും കീഴടക്കിയിരുന്നു. ഇദ്ദേഹം തന്നെയാണ് സൂറ: കഹ്ഫിൽ പറയുന്ന ദുൽ ഖർനൈനി എന്ന് ചില മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചരിത്രത്തിൽ പറയുന്ന അലക്സാണ്ടർ വിഗ്രഹപൂജകനാണ്. ഖുർആൻ പരിചയപ്പെടുത്തുന്ന ദുൽഖർനൈൻ പക്ഷേ ഏക ദൈവ വിശ്വാസിയാണ്.

അരിസ്റ്റോട്ടിലിനെപ്പോലുള്ള അദ്ധ്യാപകരായിരുന്നു അലക്സാണ്ടറിന് ചെറുപ്പത്തിൽ ഉണ്ടായിരുന്നത്. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഗ്രീക്ക് സിവിൽ രാജ്യങ്ങൾക്കൊപ്പം ഈജിപ്തും പേർഷ്യയുമെല്ലാം കീഴടക്കിയിരുന്നു. മറ്റു പല സാമ്രാജ്യങ്ങളെയും അദ്ദേഹം കീഴടക്കി, അതിനുശേഷം അലക്സാണ്ട്രിയൻ ഭരണം ഗ്രീസിൽ നിന്ന് ഇന്ത്യയുടെ അതിർത്തികളിലേക്കും വ്യാപിച്ചു എന്നു പറയപ്പെടുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ലോകത്തെ കീഴടക്കാൻ പുറപ്പെട്ടപ്പോഴാണത്. അത് അദ്ദേഹത്തിന്റെ പിതാവിന്റെ സ്വപ്നമായിരുന്നു, അതിനുള്ള ഒരുക്കങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നുവെങ്കിലും ശത്രുക്കൾ ചതിയിൽ അദ്ദേഹത്തെ കൊന്നു. പിതാവിന്റെ ദൗത്യം നിറവേറ്റാനുള്ള മകൻ അലക്സാണ്ടറിന്റെ അവസരമായിരുന്നു പിന്നീട് . ഏതായാലും മകൻ അലക്സാണ്ടർ തന്റെ സൈന്യത്തെ പഴയ പേർഷ്യൻ രാജാവായ ദാരായുഷ് എന്ന ദാരയുടെ സൈന്യത്തിന്റെ ഭാഗത്തേക്ക് നയിച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ട് സൈന്യങ്ങളും കണ്ടുമുട്ടിയപ്പോൾ , അലക്സാണ്ടർ അവിടെയുണ്ടായിരുന്ന ദാരയുടെ സൈന്യത്തോട് പറഞ്ഞ വാചകമാണ് “കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല ” എന്ന നമ്മുടെ തലവാചകം.

You might also like

ജെൻഡർ ന്യൂട്രാലിറ്റി സർവ്വനാശത്തിൻ്റെ അജണ്ട

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

വിസ്മരിക്കരുത്, ഫാസിസവും ഹിന്ദുത്വയും ആത്മമിത്രങ്ങങ്ങൾ തന്നെയാണ്

ഗുജറാത്തുകൾ ആവർത്തിക്കാതിരിക്കാൻ

രക്തം കണ്ടാൽ അറപ്പില്ലാത്ത കശാപ്പുകാരനാണ് താൻ എന്നു പറയാതെ പറയുകയായിരുന്നു അലക്സാണ്ടറിന്റെ ഈ വാചകം .തന്റെ ചുറ്റുമുള്ള മുപ്പത്തിയഞ്ച് രാജാക്കന്മാരെയും അവരുടെ പ്രജകളെയും ഗളഛേദം നടത്താൻ അറപ്പില്ലാതിരുന്ന ഒരു കശാപ്പുകാരനാണെന്ന സൂചന നൽകുന്നതായിരുന്നു ആ വാചകം.

ചോരയറപ്പ് മാറിയ ഇറച്ചിക്കാരൻ മൃഗത്തെ അറുത്ത് അതിന്റെ ശരീരഭാഗങ്ങൾ വേർതിരിക്കുകയും കഷണങ്ങളാക്കുകയും ചെയ്യുന്നത് കരുണയോടെയാവില്ല. സൈന്യത്തെ “ആടുകളായി” കാണുന്ന സൈന്യാധിപന് ശത്രു രാജ്യത്തെ നിവാസികൾക്ക് ആട്ടിൻ കാഷ്ഠത്തിന്റെ വില പോലുമുണ്ടാവില്ല.

ഇന്ന് ലോകത്ത് മുഴുവൻ ഇത്തരം കശാപ്പുകാരാണ്. രാഷ്ട്രീയ കശാപ്പുകാർ, സാമ്പത്തിക കശാപ്പുകാർ, ആസ്തികരായ കശാപ്പുകാർ, നാസ്തികരായ കശാപ്പുകാർ, സോഷ്യലിസ്റ്റ് കശാപ്പുകാർ, മുതലാളിത്ത കശാപ്പുകാർ, എന്തിന്റെ പേരിലായാലും ശരി അവർ ചെയ്തു കൊണ്ടിരിക്കുന്നത് അറുകൊല തന്നെ.ഉപരിസൂചിത കശാപ്പുകാർ പക്ഷേ പണ്ടത്തെ അലക്സാണ്ടറിനെപ്പോലെ രഹസ്യമായിപ്പോലും ഞങ്ങൾ കശാപ്പുകാരാണെന്ന് പറയില്ല. പ്രത്യുത ഞങ്ങൾ അവകാശങ്ങളുടെ സംരക്ഷകരാണെന്നും ആരാധനാലയങ്ങളുടെ സേവകരാണെന്നും
സ്വതന്ത്ര ചിന്തയുടെ പ്രായോജകരാണെന്നുമൊക്കെയാവും അവരുടെ വാദം. “ആടുകളിൽ” നിന്ന് മരണവേദനയാലുള്ള ശബ്ദം വരെ നാം കേൾക്കുന്നില്ല, കശാപ്പുകാരന്റെ ക്രൂരതക്ക് ആടുകൾ നിത്യ സാക്ഷികൾ ആയി മാറിയിരിക്കുന്നു.

FB സുഹൃത്ത് Yahya Abdul Bari പറഞ്ഞതുപോലെ തേങ്ങാക്കൊല എന്ന് പറയുന്ന ലാഘവത്തിൽ മനുഷ്യക്കൊല എത്തിയ ദുരന്തമാണ് രാജ്യം കാണുന്നത്.

മരവിപ്പ് തോന്നാത്ത
പുതുമയില്ലാത്ത
കൈവിറക്കാത്ത
നെഞ്ച് പിടക്കാത്ത
വെറും വാർത്ത മാത്രമാണ് ഇപ്പോൾ കൊലയും കൊലപാതകവും.

വേടൻ രണ്ടു ക്രൌഞ്ചപ്പക്ഷികളിലൊന്നിനെ കൊല്ലുന്നതു കണ്ട ശോകത്തിൽ നിന്ന് വാൽമീകി രചിച്ച മാ നിഷാദ എന്ന ശ്ലോകവും കൊലപാതകം ചെയ്യരുത്(പുറപ്പാട്.20:13) എന്ന പത്തു കല്പനകളിലെ വളരെ സുപ്രധാന നിർദ്ദേശവും അവസാന വേദമായ ഖുർആനിലും അതിന്റെ വിശദീകരണമായ പ്രവാചക വചനങ്ങളിലും എന്തിന്റെ പേരിലുള്ള കൊലയേയും ശക്തമായി എതിർക്കുന്നു :

നബി (സ) പറഞ്ഞത് ഇക്കാലത്ത് നടക്കുന്ന കൊലപാതക രാഷ്ട്രീയത്തെ കുറിച്ചാവും “ കൊല്ലുന്നവൻ എന്തിനു കൊല്ലുന്നുവെന്നോ കൊല്ലപ്പെട്ടവൻ താൻ എന്തിനു കൊല്ലപ്പെട്ടെന്നോ അറിയാത്ത കാലം”.

ആദിമപിതാവ് ആദം നബിയുടെ മകൻ ഖാബീലാണ് ഭൂമിയിലെ ആദ്യ ഘാതകൻ. സഹോദരൻ ഹാബീലിനോടുള്ള വൈരാഗ്യമായിരുന്നു കാരണം. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന ഏത് കൊലപാതകക്കുറ്റത്തിന്റെയും ഒരംശം ഖാബീലിനുമുണ്ടായിരിക്കും. അന്ത്യനാളിൽ അല്ലാഹു ഒരു മനുഷ്യന്റെ എല്ലാപാപങ്ങളും പൊറുത്തുകൊടുത്തേക്കാം. എന്നാൽ കൊലപാതകിയോടു നാഥന് ഒരു നിലയ്ക്കും ദയകാണിക്കില്ലെന്നാണ് തിരുവചനം.

ഖുർആൻ പറയുന്നത് ശ്രദ്ധേയമാണ്: ഈ വധമുണ്ടായ കാരണത്താൽ ഇസ്രയേലുകാർക്ക് ഇപ്രകാരം നാം വിധി നല്കി: പ്രതിക്രിയയായോ നാട്ടിൽ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാഗ്ര മറ്റൊരാളെ വധിച്ചാൽ മനുഷ്യകുലത്തെ ഒന്നടങ്കം അവന് കൊന്നതുപോലെയാണ്; ഒരാളെ കൊലയിൽനിന്ന് വിമുക്തനാക്കിയാൽ മനുഷ്യരെ മുഴുവനും അതില്നിന്ന് രക്ഷിച്ചതുപോലെയും. നമ്മുടെ ദൂതന്മാർ സ്പഷ്ടദൃഷ്ടാന്തങ്ങളും കൊണ്ടുചെന്നിട്ടും അവരിലധികപേരും പിന്നെയും ഭൂമിയിൽ അതിക്രമം കാട്ടുകയായിരുന്നു’.( 5:32)

Facebook Comments
Tags: Hafeed NadwiPolitical assassination
അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Posts

Columns

ജെൻഡർ ന്യൂട്രാലിറ്റി സർവ്വനാശത്തിൻ്റെ അജണ്ട

by ജമാല്‍ കടന്നപ്പള്ളി
09/08/2022
Hiding gender neutrality
Columns

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

by ടി.കെ.എം. ഇഖ്ബാല്‍
02/08/2022
Columns

വിസ്മരിക്കരുത്, ഫാസിസവും ഹിന്ദുത്വയും ആത്മമിത്രങ്ങങ്ങൾ തന്നെയാണ്

by രാമചന്ദ്ര ഗുഹ
30/07/2022
Columns

ഗുജറാത്തുകൾ ആവർത്തിക്കാതിരിക്കാൻ

by ജമാല്‍ കടന്നപ്പള്ളി
27/07/2022
Columns

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ‘പ്രഥമ വനിത’ ഇനി റെയ്‌സിന ഹില്‍സില്‍

by ഫൗസിയ ഷംസ്
22/07/2022

Don't miss it

kunooth.jpg
Your Voice

സുബ്ഹി നമസ്‌കാരത്തില്‍ ഖുനൂത് മറന്നാല്‍

13/06/2013
Columns

ദൈവവും പ്രതിഷ്ഠയും

22/01/2019
one.jpg
Sunnah

ഒന്നൊഴികെ എല്ലാം നരകത്തിലോ!

24/10/2015
Opinion

സയണിസം പരാജയം സമ്മതിക്കുന്നു

17/05/2021
islamic_finance.jpg
Onlive Talk

പ്രതീക്ഷയേകുന്ന കേരളത്തിലെ ഇസ്‌ലാമിക് ഫൈനാന്‍സ് സംരംഭങ്ങള്‍

11/12/2013
Life

ഒരു പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെങ്കിൽ

30/07/2021
Your Voice

മനുഷ്യാവകാശം ഇസ്ലാമിൽ

09/12/2019
Vazhivilakk

ക്ഷാമകാലത്തെ ക്ഷേമപൂർണമാക്കാൻ!

15/05/2020

Recent Post

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

12/08/2022

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

12/08/2022

തസവ്വുഫ് : നാൾവഴികൾ

12/08/2022

റാമല്ലയുടെ ഹൃദയഭാഗത്ത് ഷിരീന്‍ അബുഅഖ്‌ലയുടെ പേരിലൊരു നഗരം

11/08/2022
Representative image.

ലൈംഗിക പങ്കാളികള്‍ ഏറ്റവും കൂടുതല്‍ ഹിന്ദു പുരുഷന്മാര്‍ക്ക്, രണ്ടാം സ്ഥാനത്ത് സിഖുകാര്‍

11/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!