Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

ഇത്തവണ മഴക്കു വേണ്ടിയുള്ള രോദനം

webdesk by webdesk
13/07/2019
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

തിരൂര്‍ സ്റ്റേഷനില്‍ വെച്ചാണ് ഞാന്‍ അയാളെ പരിചയപ്പെട്ടത്. ഇന്ത്യ കാണാന്‍ വന്നതാണ്. ഒരു മാസത്തെ ട്രിപ്പാണ്. ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുന്നു. കണ്ണൂരിലേക്കാണ് യാത്ര. കാലത്തുള്ള ‘യശ്വന്ത്പൂര്‍ എക്പ്രസ്സ്’ കാത്തിരിക്കുകയാണ്. സ്ഥലം ബെല്‍ജിയം. ജോലി അവിടെ തന്നെ. ജൂലൈ മാസം കേരളത്തില്‍ നല്ല മഴക്കാലമാണ് എന്ന് കേട്ട് വന്നതാണ്. അവരുടെ നാടും കൊല്ലത്തില്‍ നല്ല മഴ കിട്ടുന്ന സ്ഥലമാണ്. കായലും കടലും തോടും നിറഞ്ഞൊഴുകുന്ന കാഴ്ചയെ കുറിച്ച് കേട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കം യൂറോപ്യന്‍ ചാനലുകള്‍ കാര്യമായി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷെ മിഷേല്‍ നിരാശയിലാണ്. ഒരാഴ്ചയായി കേരളത്തില്‍. കാര്യമായ മഴയൊന്നും കണ്ടില്ല. മാത്രമല്ല പുറത്തു നല്ല ചൂടുമുണ്ട്. മൂന്നു ദിവസം കൂടി കേരളത്തില്‍ കാണും. അതിനിടയില്‍ നല്ല പെരുമഴ കാണാന്‍ കഴിയും എന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. തൊട്ടു മുന്നില്‍ സ്ഥാപിച്ച ടാപ്പില്‍ നിന്നും ചെറുതായി വെള്ളം പുറത്തു പോകുന്നു. സീറ്റില്‍ നിന്നും എഴുന്നേറ്റു പോയി മിഷേല്‍ ടാപ്പ് അടക്കാന്‍ ശ്രമിച്ചു. പക്ഷെ അത് പരമാവധി അടഞ്ഞിരുന്നു. വെള്ളം അപ്പോഴും പുറത്തു പോകുന്നു. ആരോട് പറയും എന്ന ചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്. അതിനിടയില്‍ ട്രെയിന്‍ വന്നു. വിഷമത്തോടെ അദ്ദേഹം യാത്ര പറഞ്ഞു വണ്ടിയില്‍ കയറി. ‘ഒരു സെക്കന്റില്‍ ഒരു തുള്ളി. അങ്ങിനെ ഒരു മിനുട്ടിലും ശേഷം മണിക്കൂറിലും എത്ര വെള്ളം അനാവശ്യമായി പോകും’ എന്നതാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം.

You might also like

ഇനിയുള്ള പ്രതീക്ഷ, ഇരകളുടെ അപ്പീൽ തള്ളാത്ത കോടതിയിൽ

ഇസ്ലാമും സ്വവർഗലൈംഗികതയും

‘വീട് പൊളിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും പച്ചക്കള്ളം’

ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ

കേരളം ഇതുവരെ മഴയുടെ കാര്യത്തില്‍ ഇങ്ങിനെ ആവലാതി പൂണ്ടിട്ടില്ല. മഴയുടെ ഗണ്യമായ കുറവാണ് ഇക്കൊല്ലം രേഖപ്പെടുത്തുന്നത്. ഓരോ വര്‍ഷം കൂടുമ്പോഴും അതിന്റെ തോത് കൂടി വരുന്നു. കേരള പൊതു സമൂഹം ഈ വിഷയത്തെ കുറിച്ച് വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നില്ല. മഴവെള്ളം കിട്ടുന്നില്ല എന്നത് ഒരു ഭാഗത്ത് നടക്കുമ്പോള്‍ എത്ര വെള്ളമാണ് നാം അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത്. വെള്ളം ആവശ്യത്തിന് മാത്രം എന്ന മുദ്രാവാക്യം കൂടുതല്‍ ശബ്ദത്തില്‍ മുഴക്കേണ്ട കാലമാണ്. വെള്ളം ജീവന്റെ നിലനില്‍പ്പിന്റെ കാര്യമാണ്. ജീവനുള്ള എല്ലാം സൃഷ്ടിക്കപ്പെട്ടത് വെള്ളത്തില്‍ നിന്ന് എന്നാണ് ഖുര്‍ആന്‍ പറയുന്നതും. അപ്പോള്‍ ജലത്തെ മാന്യമായി പരിഗണിക്കാതിരിക്കുക എന്നത് ജീവനെ പരിഗണിക്കാതിരിക്കുന്നതിനു തുല്യമാണ്. പക്ഷെ വിശ്വാസികള്‍ ഇനിയും ഒരു ജല സംസ്‌കാരം പഠിച്ചിട്ടു വേണം. വുദു എടുക്കുക എന്ന പേരില്‍ നഷ്ടപ്പെടുത്തി കളയുന്ന ജലം എല്ലാ സീമകളും അതിലംഘിക്കുന്നു. വുദുവിന്റെ ഭാഗങ്ങള്‍ മൂന്നു തവണ കഴുകുക എന്നത് സുന്നത്തായ കാര്യമാണ്. അതെ സമയം ജലം അത്യാവശ്യത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് നിര്‍ബന്ധ കാര്യവും. നിര്‍ബന്ധ കാര്യത്തെ അവഗണിച്ച് സുന്നത്തിനു പ്രാധാന്യം നല്‍കുന്ന രീതി ശരിയല്ല.

പലപ്പോഴും വുദു ചെയ്യാന്‍ ഒരാള്‍ ഉപയോഗിക്കുന്ന വെള്ളം കൊണ്ട് പത്തു പേര്‍ക്ക് വുദു ചെയ്യാം. കൂടുതല്‍ വെള്ളം കൊണ്ട് വുദു ചെയ്യുന്നത് പുണ്യമാണ് എന്നൊരു തെറ്റിദ്ധാരണ സമൂഹം കൊണ്ട് നടക്കുന്നു. കുറഞ്ഞ വെള്ളം കൊണ്ട് വുദൂ ചെയ്യുന്നതാണ് കൂടുതല്‍ പുണ്യകരം. ഭൂമിയിലെ വിഭവങ്ങള്‍ ഭൂമിയിലെ അവസാനത്തെ മനുഷ്യനും ജീവജാലങ്ങള്‍ക്കും ലഭിക്കണം എന്നതാണ് ദൈവിക തീരുമാനം. നമുക്ക് തൊട്ടു മുമ്പ് വരെ വിഭവങ്ങള്‍ ആരും കയ്യേറ്റം ചെയ്തിരുന്നില്ല. അതെ സമയം ഇന്ന് ഒരാള്‍ നൂറു പേരുടെ വിഭവങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. അതിന്റെ പേരില്‍ യാതൊരു മനഃക്ലേശവും അദ്ദേഹത്തിന് ഇല്ലാതെ പോകുന്നു. പ്രകൃതിയിലെ വിഭവങ്ങള്‍ എങ്ങിനെ ഉപയോഗിക്കാം എന്നത് ഇസ്ലാം വിശ്വാസികള്‍ക്ക് പഠിപ്പിക്കണം. അനാവശ്യമായി ദുരുപയോഗം ചെയ്യുന്ന എന്തും ദൈവീക സന്നിധിയില്‍ ചോദ്യം ചെയ്യപ്പെടും എന്ന ബോധം. എന്ത് കൊണ്ട് മഴ നമ്മോടു പിണങ്ങുന്നു എന്ന ചോദ്യത്തിന് നമുക്ക് നല്‍കാന്‍ കഴിയുന്ന മറുപടി നാം പ്രകൃതിയോട് ക്രൂരത കാണിക്കുന്നു എന്നതാണ്. മഴ കാണാന്‍ കാശ് മുടക്കി വന്ന മിഷേല്‍ നിരാശയോടെ തിരിച്ചു പോകുന്നു. തങ്ങളുടെ നാട്ടില്‍ കൃത്യമായ മഴയുണ്ട് എന്നും മിഷേല്‍ പറയുന്നു. ഓരോ കൊല്ലവും കേരളക്കാരന്റെ മഴയെ കുറിച്ച രോദനം വര്‍ധിക്കുന്നു എന്നത് നല്ല സൂചനയല്ല.

Facebook Comments
webdesk

webdesk

Related Posts

Columns

ഇനിയുള്ള പ്രതീക്ഷ, ഇരകളുടെ അപ്പീൽ തള്ളാത്ത കോടതിയിൽ

by പി.കെ. നിയാസ്
25/06/2022
Columns

ഇസ്ലാമും സ്വവർഗലൈംഗികതയും

by ടി.കെ.എം. ഇഖ്ബാല്‍
15/06/2022
Columns

‘വീട് പൊളിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും പച്ചക്കള്ളം’

by പി.കെ സഹീര്‍ അഹ്മദ്
14/06/2022
Columns

ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ

by ഇബ്‌റാഹിം ശംനാട്
07/06/2022
Columns

ജീവിതത്തിൽ അതിരുകളും പരിധികളും വേണമെന്ന് കരുതുന്നവരോട്

by കെ. മുഹമ്മദ് നജീബ്‌
01/06/2022

Don't miss it

Interview

അവളിലൂടെ ഒരു തലമുറയെയാണ് വിദ്യ അഭ്യസിപ്പിക്കുന്നത്

11/09/2014
ഇത് നജ്മുദ്ദീന്‍. രാജസ്ഥാനിലെ കരൗളിയിലെ ബൂറ ബതാഷ ഗല്ലിയില്‍ ഡ്രൈ ഫ്രൂട്സും സുഗന്ധവ്യഞ്ജനങ്ങളും വില്‍ക്കുന്ന ഒരു ചെറിയ കട നടത്തുകയായിരുന്നു അദ്ദേഹം. 2022 ഏപ്രില്‍ 2-ന് വൈകുന്നേരമാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ കട ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ബാക്കിയുള്ളവ മുഴുവന്‍ കത്തിക്കുകയും ചെയ്തത്. നജ്മുദ്ദീന് 3 പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണുള്ളത്. എല്ലാവരും അടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്നു. ആറ് പേരടങ്ങുന്ന കുടുംബം ഈ കടയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കട തകര്‍ക്കപ്പെട്ടതോടെ, നജ്മുദ്ദീന്റെ പ്രതീക്ഷയുടെ ഒരു ഭാഗം ഇരുണ്ടതായി തോന്നുന്നു.
Onlive Talk

രാജസ്ഥാനിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ ബാക്കിപത്രം- ചിത്രങ്ങള്‍

13/04/2022
locked-home.jpg
Your Voice

അന്യരുടെ വീട്ടില്‍ അനുവാദമില്ലാതെ താമസം

18/04/2012
Youth

ജീവിത ലക്ഷ്യത്തിൻറെ പൊരുൾ

11/12/2021
Studies

പരിശുദ്ധ മക്കയിലേക്കൊരു തീര്‍ത്ഥയാത്ര

12/07/2019
Your Voice

ചരിത്രത്തെ വില്‍ക്കുന്നവര്‍

29/09/2021
real-estate.jpg
Fiqh

റിയല്‍ എസ്റ്റേറ്റില്‍ ഇസ്‌ലാം എത്ര!

02/12/2012
Youth

വിപ്ലവത്തിന്റെ മുന്നുപാധിയാണ് മാറ്റം

16/06/2022

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!