Wednesday, February 24, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

ബാല്യകാല നോമ്പില്‍ സംഭവിച്ച വീഴ്ച്ച

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
10/07/2013
in Columns, Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

എന്റെ ബാല്യകാലം കൊടിയ ദാരിദ്രത്തിന്റെതായിരുന്നു. അതിനാല്‍ തന്നെ  കാരക്കുന്നിലെ പുലത്ത് ഗ്രാമത്തില്‍ നിന്ന് നടന്നാണ് മഞ്ചേരി ഹൈസ്‌കൂളിലേക്ക് പോയിരുന്നത്. രാവിലേയും വൈകുന്നേരവുംമായി ഇരുപത്തൊന്ന് കിലോമീറ്ററോളം നടക്കേണ്ടതുണ്ടായിരുന്നു. അക്കാലത്തെ റമദാന്‍ കഠിനമായ ചൂടുളള വേനലിലായിരുന്നു. ഒരുദിവസം സ്‌കൂളില്‍നിന്ന് മടങ്ങവെ പതിവുപോലെ തൃക്കലങ്ങോട് പളളിപടിയില്‍ അസ്വര്‍ നമസ്‌കാരത്തിനായി വുദു എടുക്കാന്‍ കുളത്തിലിറങ്ങി. കൂടെ ജേഷഠസഹോദരന്‍ അഹ്മദ് കുട്ടിയുമുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരുന്നു വുദു എടുക്കവെ ശക്തമായ ദാഹം കാരണം വായിലൊഴിച്ച വെളളത്തില്‍ നിന്ന് അല്‍പം കഴിച്ചു. അടുത്തിരിക്കുന്ന സഹോദരന്‍ ഉള്‍പെടെ അന്ന് അതാരും അറിഞ്ഞിരുന്നില്ല. അല്ലെങ്കിലും വുദുവിനു വേണ്ടി വായില്‍ വെളളമൊഴിക്കുമ്പോള്‍ അതില്‍ നിന്ന് ഇത്തിരികുടിച്ചാല്‍ ആരു അറിയില്ലല്ലോ. എന്നാല്‍ അല്ലാഹു എന്റെ ഈ തെറ്റുകാണുകയും അറിയുകയും ചെയ്തിരിക്കുമല്ലോ എന്ന ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങി. ഒരുപാടുതവണ അല്ലാഹുവിനോട് മാപ്പപേക്ഷിക്കുകയും പൊറുക്കലിനെതേടുകയും ചെയ്തു.

ലോകത്തുള്ള മുഴുവന്‍ വിശ്വാസികളും വ്രതവേളയില്‍ ഒരുതുള്ളി വെള്ളമോ ഒരുവറ്റോ വയറിലെത്താതിരിക്കാന്‍ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നു. ഭൂമിയില്‍ ആരും അറിയുകയില്ലെങ്കിലും അല്ലാഹു അറിയുമെന്ന വിശ്വാസവു ബോധവുംമാണ് ഇതികാരണം. ഈ ബോധം ജീവിത്തിലുടനീളം ഉണ്ടാക്കലാണ് നോമ്പിന്റെ ലക്ഷം. അതുസാധ്യമായാല്‍ മനുഷ്യന്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് പൂര്‍ണമായും മോചിതനായി വിശുദ്ധജീവിത്തിന്റെ ഉടമകളായിത്തീരുന്നു.

You might also like

സി.പി.എമ്മിൻറെ എതിർപ്പ് ഇസ്ലാമിനോടാണ്

ഒമ്പതര കോടിയെ കൊന്നതിൻറെ ഉത്തരവാദിത്തം സി.പി.എം ഏറ്റെടുക്കുമോ?

മതരാഷ്ട്ര വാദം: ആരോപണം ഇസ്ലാമിനെ അവമതിക്കാൻ

മുർതദ്ദുകളെ കൊന്നൊടുക്കിയത് ആരാണ്

അല്ലാഹു കാണുകയും അറിയുകയും ചെയ്യുമെന്നതിനാല്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സൂഷ്മതക്കാണലോ തഖ്‌വാ എന്നുപറയുന്നത്. ഇതു തേടിയെടുക്കലാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമെന്ന് ഖുര്‍ആന്‍ തന്നെ വെക്തമാക്കിയതാണ്. കല്ലും മുളളും ചില്ലുമൊക്കെ നിറഞ്ഞവഴികളിലൂടെ നഗ്നപാദനായി നടക്കുമ്പോള്‍ അതൊന്നും കാലില്‍ തറക്കാതിരിക്കാന്‍ കാണിക്കുന്ന ജാഗ്രതയാണത്. കഠിനമായ വിശപ്പും കൊടിയ ദാഹവുമുളളപ്പോഴും അന്നപാനീയങ്ങളില്‍ നിന്നൊന്നും അകത്താക്കാതിരിക്കാന്‍ നോമ്പുകാരന്‍ പുലര്‍ത്തുന്ന സൂഷ്മതക്കുപ്രേരകമായ അല്ലാഹുവെക്കുറിച്ചുളള ബോധവും ബോധ്യവും ജീവിത്തെ അടക്കിഭരിക്കുമ്പോഴേ ഇതുസാധ്യമാവുകയുള്ളു.

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Columns

സി.പി.എമ്മിൻറെ എതിർപ്പ് ഇസ്ലാമിനോടാണ്

by ശൈഖ് മുഹമ്മദ് കാരകുന്ന്
24/02/2021
Columns

ഒമ്പതര കോടിയെ കൊന്നതിൻറെ ഉത്തരവാദിത്തം സി.പി.എം ഏറ്റെടുക്കുമോ?

by ശൈഖ് മുഹമ്മദ് കാരകുന്ന്
24/02/2021
Columns

മതരാഷ്ട്ര വാദം: ആരോപണം ഇസ്ലാമിനെ അവമതിക്കാൻ

by ശൈഖ് മുഹമ്മദ് കാരകുന്ന്
22/02/2021
Columns

മുർതദ്ദുകളെ കൊന്നൊടുക്കിയത് ആരാണ്

by ശൈഖ് മുഹമ്മദ് കാരകുന്ന്
22/02/2021
Columns

ഏതു വർ​ഗീയതയാണ് ഏറ്റവും തീവ്രം?

by അബ്ദുസ്സമദ് അണ്ടത്തോട്
18/02/2021

Don't miss it

pray.jpg
Tharbiyya

പരലോക ചിന്തയാണ് മനുഷ്യനെ സംസ്‌കരിക്കുന്നത്‌

21/11/2014
Studies

ഇസ് ലാം വിമര്‍ശനങ്ങളുടെ പിന്നാമ്പുറം

11/02/2020
Economy

സകാത്തിൽ നബി (സ) യുടെ മാർഗനിർദേശം?

29/01/2020
deposit.jpg
Fiqh

മുസ്‌ലിം നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ടത്

14/12/2015
half-mother.jpg
Book Review

നിശബ്ദമാക്കപ്പെട്ട ജനതയുടെ ശബ്ദമാണ് ഈ നോവല്‍

24/01/2017
jail.jpg
Counselling

ഭര്‍ത്താവൊരുക്കിയ വീട്ടുതടങ്കലിലാണ് ഞാന്‍

16/01/2015
Believers
Vazhivilakk

മനുഷ്യപ്രകൃതം വിശ്വാസത്തിൻറെ കൂടെ

15/10/2020
trump-muhammed-bin-salman.jpg
Views

ഇത്രയധികം ആദരിക്കപ്പെടാന്‍ ട്രംപ് എന്താണ് ചെയ്തിട്ടുള്ളത്!

11/05/2017

Recent Post

നമസ്‌കാരത്തിന്റെ പ്രാധാന്യം

24/02/2021

സി.പി.എമ്മിൻറെ എതിർപ്പ് ഇസ്ലാമിനോടാണ്

24/02/2021

ഇസ്ലാമും കമ്യൂണിസവും തമ്മിൽ സംവാദം നടക്കട്ടെ

24/02/2021

ഉപരോധാനന്തരമുള്ള ആദ്യ ചര്‍ച്ചക്ക് തുടക്കമിട്ട് ഖത്തറും ഈജിപ്തും

24/02/2021

ഖഷോഗി റിപ്പോര്‍ട്ട്: സല്‍മാന്‍ രാജാവുമായി ബൈഡന്‍ സംഭാഷണം നടത്തും

24/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് കെ. ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ‘ഇസ്ലാമിക തീവ്രവാദം’ എന്ന പുസ്തകത്തിൽ ഉന്നയിച്ച ഏറ്റവും ഗുരുതരമായ ആരോപണം സയ്യിദ് മൗദൂദി മുർതദ്ദുകളെ അഥവാ മതപരിത്യാഗികളെ വധിക്കണമെന്ന് തൻറെ പുസ്തകത്തിൽ പറഞ്ഞുവെന്നാണ്. ...Read More data-src=
  • ഒരു മനുഷ്യന്റെ വൈകാരികതയെ നിരാകരിക്കൽ അയാൾക്ക് മനുഷ്യത്വം നിരാകരിക്കലാണ്. ഏറ്റവും വലിയൊരു പാപം തന്നെയാണത്, ഇത്തരം കൃത്യങ്ങൾ ചെയ്യുന്നത് വ്യക്തിത്വബോധമില്ലാത്ത ആളുകളാണ് എന്ന യഥാർത്ഥ്യത്തെ വിസ്മരിക്കാതിരിക്കാം....Read More data-src=
  • മനുഷ്യനെ മനുഷ്യനാക്കുന്ന പ്രതിഭാസമാണ് സ്വത്വം. സ്വത്വത്തിന് ഇസ്‌ലാം പ്രയോഗിച്ച ശബ്ദം നഫ്‌സെന്നാണ്. ബോധം, മനസ്സ് എന്നിങ്ങനെയും നഫ്‌സിന് അർഥം പറയാറുണ്ട്. ഏറ്റവും അമൂല്യമായതെന്നാണ് നഫ്‌സിന് അർഥം.....Read more data-src=
  • അറിവ് മഹാ ശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നു. മനുഷ്യ ജീവിതത്തിൻറെ ചരിത്രം പരിശോധിച്ചാൽ....reach more data-src=
  • ചോദ്യം: റജബ് മാസത്തിലെ നോമ്പിന് പ്രത്യേക ശ്രേഷ്ഠയുള്ളതായി പ്രമാണങ്ങൾ വന്നിട്ടുണ്ടോ?...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!