Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Articles incidents

യു.എസ് കോണ്‍ഗ്രസിലെ പെണ്‍താരകങ്ങള്‍

പി.കെ സഹീര്‍ അഹ്മദ് by പി.കെ സഹീര്‍ അഹ്മദ്
05/11/2020
in incidents
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫോട്ടോഫിനിഷിലേക്ക് കടക്കുകയാണ്. അന്തിമ ഫലം വരാന്‍ ഇനിയും ദിവസങ്ങളെടുക്കുമെങ്കിലും ഏകദേശ ചിത്രം വ്യക്തമാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് ട്രംപിനേക്കാള്‍ ഒരു പടി മുന്നിലെന്നാണ് അവസാനമായി യു.എസില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അധികാരത്തിലേറാന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണ്. എന്നാല്‍ ട്രംപിനും ബൈഡനും ഇതുവരെ ഈ സംഖ്യയിലേക്ക് അടുക്കാനായിട്ടില്ല. ഇനിയും നിരവധി ഇലക്ടറല്‍ വോട്ടുകള്‍ എണ്ണാനുമുണ്ട്.

പതിവില്‍ നിന്നും വിഭിന്നമായി ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു ഇത്തവണത്തെ യു.എസ് തെരഞ്ഞെടുപ്പിന്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചരിത്രത്തില്‍ ആദ്യമായി യു.എസ് കോണ്‍ഗ്രസിലേക്ക് മൂന്ന് മുസ്‌ലിം വനിതകളും കുടിയേറ്റക്കാരായ വനിത സ്ഥാനാര്‍ത്ഥികളും വിജയിച്ചു കയറി എന്നത്. ഒട്ടനവധി പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചാണ് അഞ്ച് വനിത സ്ഥാനാര്‍ത്ഥികള്‍ ഡെമോക്രാറ്റിക് ടിക്കറ്റില്‍ യു.എസ് കോണ്‍ഗ്രസിലേക്ക് സീറ്റുറപ്പിച്ചത്.

You might also like

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

ബിഷപ്പിന്റെ പരാമര്‍ശവും കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷവും

ഹിജ്‌റ 1443: ചില ചിന്തകൾ

Also read: ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ

ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, ഈമാന്‍ ജൗദ, അലക്‌സാന്‍ഡ്രിയ ഒകാസിയോ, അയാന പ്രസ്ലി എന്നിവരാണ് ഉജ്വല വിജയത്തോടെ ട്രംപിന് മുഖത്തടിക്കും വിധം മറുപടി നല്‍കിയത്. ചരിത്രത്തില്‍ ആദ്യമായി യു.എസ് കോണ്‍ഗ്രസിലെത്തുന്ന മുസ്ലിം എന്ന പദവി കഴിഞ്ഞ തവണ ഇല്‍ഹാന്‍ ഉമര്‍ സ്വന്തമാക്കിയിരുന്നു. 2016ലാണ് ആദ്യമായി ഇവര്‍ യു.എസ് പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നാലെ ആദ്യത്തെ ഫലസ്തീന്‍ വംശജയും രണ്ടാമത്തെ മുസ്ലിം പ്രതിനിധി എന്ന നേട്ടം റാഷിദ തലൈബും സ്വന്തമാക്കി. ഇപ്പോഴിതാ വീണ്ടും ഫലസ്തീന്‍ വംശജയും മൂന്നാമത്തെ മുസ്ലിം അംഗം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈമാന്‍ ജൗദ.

മിനസോട്ട സംസ്ഥാനത്തെ മിനപോളിസില്‍ നിന്നാണ് ഇല്‍ഹാന്‍ ഉമര്‍ ഇത്തവണയും വിജയം ആവര്‍ത്തിച്ചത്. അമേരിക്കന്‍ വ്യവസായിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ലേസി ജോണ്‍സണനെയാണ് ഇല്‍ഹാന്‍ ഇവിടെ നിലംപരിശാക്കിയത്. യു.എസിലെ ആദ്യത്തെ സൊമാലി വംശജയായ പ്രതിനിധി എന്ന സവിശേഷതയാണ് ഇല്‍ഹാനെ വേറിട്ടു നിര്‍ത്തിയത്. യു.എസ് ജനപ്രതിനിധി സഭയിലെ തട്ടമിടുന്നതിനുള്ള 181 വര്‍ഷത്തെ വിലക്കിനെ മറികടന്ന് 2018ല്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ യു.എസ് പ്രതിനിധി സഭയിലേക്ക് കാലെടുത്തുവെച്ചത്. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 1995ല്‍ പന്ത്രണ്ടാമത്തെ വയസിലാണ് ഇല്‍ഹാന്‍ കുടുംബ സമേതം യു.എസിലേക്ക് കുടിയേറിയത്.

മിഷിഗന്‍ സംസ്ഥാനത്ത് നിന്നാണ് റാഷിദ തലൈബ് ഇത്തവണയും നേട്ടം ആവര്‍ത്തിച്ചത്. അമേരിക്കയിലേക്ക് കുടിയേറിയ ഫലസ്തീന്‍ വംശജരായ ദമ്പതികളുടെ മകളാണ് റാഷിദ. കൊളറാഡോ ഹൗസില്‍ നിന്നാണ് രണ്ടാമത്തെ ഫലസ്തീന്‍ വംശജയായ ഈമാന്‍ ജൗദ സീറ്റുറപ്പിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോബര്‍ട്ട് ആന്‍ഡ്രൂസിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം ഇവര്‍ സീറ്റ് ഉറപ്പിച്ചത്. 1974ല്‍ ഫലസ്തീനില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ജൗദ. ഇവരുടെ കൂട്ടത്തിലെ മറ്റു രണ്ട് പേരായ അലക്‌സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍ നിന്നും അയാന മസാചുസെറ്റ്‌സില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Also read: കൊറോണയും ഉത്തരംകിട്ടാത്ത ​ഗൂഢാലോചന സിദ്ധാന്തങ്ങളും

വിവിധ കാരണങ്ങളാല്‍ തന്നെ ഇവരെല്ലാം അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായിരുന്നത്. ഇവരെല്ലാം ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും വംശീയ അധിക്ഷേപങ്ങള്‍ക്കും പരസ്യമായ അപമാനത്തിനും ഇരയായവരാണ് എന്നതാണ് അതിലൊന്ന്. അഞ്ച് പേരും കുടിയേറ്റക്കാരാണ് എന്നത് തന്നെയാണ് ഇവരെല്ലാം ഒറ്റതിരിഞ്ഞ ആക്രമണത്തിനിരയാവാന്‍ കാരണം.

രൂക്ഷമായ വ്യക്തി അധിക്ഷേപങ്ങളും വിദ്വേഷ പരാമര്‍ശങ്ങളും ട്രംപ് തെരഞ്ഞെടുപ്പ് റാലികളില്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. എതിരാളികളെ വംശീയമായും വര്‍ഗ്ഗീയമായും തരംതാണ പ്രസ്താവനകളിലൂടെയാണ് തെരഞ്ഞെടുപ്പ് ക്യാംപയിനിങ്ങില്‍ ഉടനീളം ട്രംപ് നേരിട്ടിരുന്നത്. അതിന്റെ പ്രധാന ഇരകളില്‍ ഒന്നായിരുന്നു ഇവര്‍. ഇവര്‍ നാല് പേരും അവരുടെ തകര്‍ന്ന രാജ്യങ്ങളിലേക്ക് തിരികെ മടങ്ങണമെന്നും സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്തവരാണിവരെന്നും ട്രംപ് പരിഹസിച്ചു. സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കിയാണ് ഇല്‍ഹാന്‍ അമേരിക്കയിലേക്ക് കുടിയേറിയതെന്നും അദ്ദേഹം അധിക്ഷേപിച്ചു.

യു.എസ് കോണ്‍ഗ്രസിലെ ‘ദി സ്‌ക്വാഡ്’ എന്ന പേരിലാണ് ഈ സംഘം അനൗദ്യോഗികമായി അറിയപ്പെട്ടിരുന്നത്. എല്ലാവരും 50 വയസ്സിന് താഴെയുള്ള ചുറുചുറുക്കുള്ള വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷമായ Justice Democrats political action committee എന്ന വിഭാഗത്തിന്റെ പിന്തുണയും ഇവര്‍ക്കായിരുന്നു. യുവ നേതൃത്വം അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം എന്നത് കൂടിയായിരുന്നു ഇവരുടെ മുദ്രാവാക്യം. പുരോഗമന വാദങ്ങളും വൈവിധ്യങ്ങളും മുന്നോട്ടുവെച്ച ഇവര്‍ പലപ്പോഴും സ്വന്തം പാര്‍ട്ടി നേതൃത്വവുമായി തന്നെ ഏറ്റുമുട്ടിയിട്ടുണ്ട്. യുവ, പുരോഗമന രാഷ്ട്രീയക്കാരുടെ പുതിയ ഒരു വിഭാഗത്തെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്. 2018ലാണ് ഇവരെ സ്‌ക്വാഡ് എന്ന പേരില്‍ വിളിക്കപ്പെടാന്‍ തുടങ്ങിയത്. ജിഹാദി സ്‌ക്വാഡ് എന്നായിരുന്നു റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഇവരെ പരിഹസിച്ചിരുന്നത്.

രൂക്ഷമായ അവഹേളനങ്ങളെയും അധിക്ഷേപങ്ങളെയും നേരിട്ടാണ് ഈ അഞ്ച് പേരും ഇന്ന് യു.എസിന്റെ രാഷ്ട്രീയ നിയമനിര്‍മാണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് അമേരിക്കയിലെ ഇസ്ലാമോഫോബിയക്കും വംശീയ വിദ്വേഷത്തിനും എതിരെ കൂട്ടായി ഉറച്ച ശബ്ദത്തോടെ ഇനി തങ്ങളുമുണ്ടാകുമെന്നാണ് ഇവരെല്ലാം ഒറ്റക്കെട്ടായി ഈ വിജയത്തിലൂടെ നമ്മോട് പറയുന്നത്. പ്രതിസന്ധികളില്‍ നിന്നും വിജയിച്ചുകയറിയതിനാല്‍ തന്നെ ഇവരുടെ വിജയത്തിന് ഇരട്ടി മധുരമാണ്.

Facebook Comments
Tags: usus election
പി.കെ സഹീര്‍ അഹ്മദ്

പി.കെ സഹീര്‍ അഹ്മദ്

Related Posts

incidents

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

by അര്‍ശദ് കാരക്കാട്
23/02/2022
incidents

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

by ഡോ. അലി മുഹമ്മദ് സ്വല്ലാബി
12/11/2021
Articles

ബിഷപ്പിന്റെ പരാമര്‍ശവും കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷവും

by പി.കെ. നിയാസ്
18/09/2021
incidents

ഹിജ്‌റ 1443: ചില ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
10/08/2021
incidents

വിധിക്കേണ്ടത് കോടതിയല്ല

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/08/2021

Don't miss it

Columns

ജാഗ്രത പാലിക്കണം, സംവദിക്കാനുള്ള വഴികള്‍ തുറന്നിട്ടുകൊണ്ട്

06/11/2018
quill.jpg
Interview

ക്വില്‍ ഫൗണ്ടേഷനുമായി ഒരു സംഭാഷണം

19/01/2017
History

ഹമാസിന്റെ മിലിട്ടറി മുന്നേറ്റങ്ങള്‍

22/09/2014
Columns

മക്രോണിനെ കോടതി തിരുത്തുമ്പോൾ

27/04/2022
Knowledge

നമ്മുടെ ഇസ്‌ലാം, ആദ്യ കാലത്തെ ഇസ്‌ലാമാണ്!

27/01/2022
christian-lady.jpg
Your Voice

ക്രിസ്ത്യന്‍ സ്ത്രീയെ നിരുപാധികം വിവാഹം ചെയ്യാമോ?

31/08/2012
Your Voice

മനുഷ്യാവകാശം ഇസ്ലാമിൽ

09/12/2019

അതാഅ് ബിന്‍ അബീ റബാഹ്- ഭാഗം 2

18/07/2012

Recent Post

ഇസ്രായേലുമായുള്ള ബന്ധം ‘കുറ്റകരമെ’ന്ന് ഇറാഖ് പാര്‍ലമെന്റ്

27/05/2022

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!